<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3875580524283333230</id><updated>2011-10-11T16:06:18.280+05:30</updated><category term='പ്രപഞ്ചം'/><category term='വിക്കിപീഡിയ'/><category term='ആഗോളതാപനം'/><category term='സിനിമ'/><category term='മഹാവിസ്‌ഫോടനം'/><category term='ജൈവഅധിനിവേശം'/><category term='ഊര്‍ജസംരക്ഷണം'/><category term='നിക്ഷേപത്തട്ടിപ്പ്‌'/><category term='കേരളം'/><category term='ശാസ്‌ത്രം'/><category term='വിജ്ഞാനം'/><category term='ടി.ജെ.എസ്‌.ജോര്‍ജ്‌'/><category term='പ്രകൃതി'/><category term='പുസ്‌തകനിരൂപണം'/><category term='മലയാളസിനിമ'/><category term='കത്തോലിക്കാമതം'/><category term='പുതിയ പാഠ്യപദ്ധതി'/><category term='പ്രിയനന്ദനന്‍'/><category term='കാലാവസ്ഥ'/><category term='കത്തോലിക്കാസഭ'/><category term='പാഠപുസ്‌തക വിവാദം'/><category term='ദീപിക'/><category term='യുണികോഡ്‌'/><category term='മാധ്യമങ്ങള്‍'/><category term='നര്‍മം'/><category term='ഓര്‍ക്കസ്ട്ര'/><category term='വായന'/><category term='അന്ധവിശ്വാസം'/><category term='ടെറര്‍ ടൂറിസം'/><category term='അമീഷ്‌ മതവിഭാഗം'/><category term='തീവണ്ടി'/><category term='ജനസംഖ്യാവര്‍ധന'/><category term='പുലിജന്മം'/><category term='മാതൃഭൂമി'/><category term='നോബല്‍ സമ്മാനം'/><category term='പന്നിപ്പനി'/><category term='പുസ്തകമേള'/><category term='മതം'/><category term='യുണീകോഡ്‌'/><category term='ഇന്റര്‍നെറ്റ്‌'/><category term='ബ്ലോഗുകള്‍'/><category term='വിവരസാങ്കേതികവിദ്യ'/><category term='കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്'/><category term='സര്‍വവിജ്ഞാനകോശം'/><category term='പത്രപ്രവര്‍ത്തനം'/><category term='വിശ്വാസം'/><category term='വിദ്യാഭ്യാസം'/><category term='മലയാളം കമ്പ്യൂട്ടിങ്‌'/><category term='ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍'/><category term='മാധ്യമരംഗം'/><category term='മലാളം'/><category term='കാര്‍ട്ടൂണ്‍'/><category term='ഘോഷയാത്ര'/><category term='വൈദ്യുതി'/><category term='ഓസ്‌റ്റരിക്‌സ്‌'/><category term='മാധ്യമം'/><category term='യാത്ര'/><category term='ആക്ഷേപഹാസ്യം'/><category term='ക്രൈംഷോ'/><category term='ദൈവം'/><category term='മുംബൈ'/><category term='നവമാധ്യമം'/><category term='വാര്‍ത്ത'/><category term='ഗൂഗിള്‍'/><category term='കണികാപരീക്ഷണം'/><category term='ആരോഗ്യം'/><category term='പരിസ്ഥിതി'/><category term='സൂര്യഗ്രഹണം'/><category term='ഇ-മെയില്‍'/><title type='text'>മൂന്നാം ബ്ലോഗ്‌</title><subtitle type='html'>അഭിപ്രായങ്ങളും അഭിപ്രായഭേദങ്ങളും.....ജോസഫ്‌ ആന്റണിയുടെ ഒരു ബ്ലോഗ്‌</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://josephamboori.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default?max-results=100'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>34</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3875580524283333230.post-7719229692452564944</id><published>2011-02-19T10:24:00.003+05:30</published><updated>2011-02-19T10:31:17.956+05:30</updated><title type='text'>കോണ്‍ഗ്രസ്സുകാര്‍ക്കെന്താ സാംസ്‌കാരിക പരിപാടി പാടില്ലേ!!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-iBlMVPZqI1g/TV9NTLKXeII/AAAAAAAAEDQ/1gpvGbzdOIM/s1600/Pic1.jpg"&gt;&lt;span class="Apple-style-span" &gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 302px;" src="http://1.bp.blogspot.com/-iBlMVPZqI1g/TV9NTLKXeII/AAAAAAAAEDQ/1gpvGbzdOIM/s400/Pic1.jpg" border="0" alt="" id="BLOGGER_PHOTO_ID_5575259855517087874" /&gt;&lt;/span&gt;&lt;/a&gt;&lt;div&gt;&lt;span&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"   &gt;&lt;b&gt;&lt;i&gt;&lt;span &gt;ക്ഷമിക്കണം, 'സംസ്‌കാരമെന്ന വാക്ക്  കേള്‍ക്കുമ്പോള്‍ ഞാനെന്റെ റിവോള്‍വര്‍ തേടുന്നു' എന്ന് പ്രസ്താവിച്ച  ജനറല്‍ ഗോറിങിനെ (ഹിറ്റ്‌ലറുടെ ജനറല്‍) മനസില്‍ ധ്യാനിച്ചുകൊണ്ട് ഈ  പോസ്റ്റിവിടെ പതിക്കുന്നു. കേന്ദ്രം ഭരിക്കുന്ന മുന്നണിയിലെ ഒരു പ്രമുഖ  നേതാവ് (രാജ) ഇന്നലെ തീഹാര്‍ ജയിലില്‍ വെറും തറയില്‍ കിടന്നാണുറങ്ങിയത്.  കേന്ദ്രത്തില്‍ ഇങ്ങനെയായാല്‍ കേരളം പിന്നിലാകാന്‍ പാടില്ലല്ലോ. ഇവിടെയൊരു  യു.ഡി.എഫ്. നേതാവ് ഇന്നലെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പയറും കഞ്ഞിയും  സുഭക്ഷിതമായി കഴിച്ചുറങ്ങി.&lt;/span&gt;&lt;span &gt; &lt;/span&gt;&lt;/i&gt;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;span class="Apple-style-span"  style="font-size: x-large; "&gt;&lt;span &gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span class="Apple-style-span" &gt;താന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് ജയിലില്‍ പോകുന്നതെന്ന് കേരളത്തിലെ നേതാവ്  പ്രസ്താവിച്ചപ്പോള്‍ (സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാണ് എന്ന്  പറയാത്തത് നമ്മുടെ ഭാഗ്യം), പാവം രാജ അത്തരം അവകാശവാദമൊന്നുമുന്നയിക്കാതെ  തന്നെ തറയില്‍ കിടന്നുറങ്ങി. സ്ഥലം ഡല്‍ഹിയായതിനാല്‍ കൊതുകു ശല്യം  കുറവായിരുന്നിരിക്കണം.&lt;br /&gt;&lt;br /&gt;ഘടകകക്ഷി നേതാക്കള്‍ക്ക് ഇങ്ങനെയൊക്കെ ആകാമെങ്കില്‍, ഞങ്ങള്‍  കോണ്‍ഗ്രസ്സുകാര്‍ക്കെന്താ പാടില്ലേ എന്ന് ഏതെങ്കിലും പാവം കോണ്‍ഗ്രസ്  നേതാവ് ചിന്തിച്ചാല്‍ കുറ്റം പറയാനാകില്ല. ഉത്തര്‍പ്രദേശില സഹരന്‍പൂരില്‍  കഴിഞ്ഞ ബുധനാഴ്ച നടന്ന &lt;a href="http://timesofindia.hotklix.com/link/News/India/Raunchy-dance-at-Congress-meet"&gt;കോണ്‍ഗ്രസ് യോഗത്തില്‍ ഒരു സാംസ്‌കാരിക പരിപാടി&lt;/a&gt;  സംഘടിപ്പിച്ചത് ഈ പശ്ചാത്തലത്തില്‍ വേണം രാഷ്ട്രീയ നിരീക്ഷകര്‍  വിലയിരുത്താന്‍.&lt;br /&gt;&lt;br /&gt;ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റിത ബഹുഗുണ ജോഷിക്ക്  സ്വീകരണം നല്‍കാന്‍ മുന്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ഗാജെ സിംഗ്  മുന്‍കൈയെടുത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍, സ്വീകരണം നടക്കും മുമ്പ്  കുറെ ബാര്‍ ഗേള്‍സ് നൃത്തം വെച്ചു. അതാണ് പ്രശ്‌നം. തീര്‍ച്ചയായും നൃത്തം  മോശമൊന്നുമായിരുന്നില്ല. എല്ലാ നര്‍ത്തകികളും പ്രൊഫഷണലുകള്‍  തന്നെയായിരുന്നു. പിന്നെയെന്താണ് കുഴപ്പമെന്ന് മനസിലാകുന്നില്ല.&lt;br /&gt;&lt;br /&gt;ഇപ്പോഴിതാ തനിക്ക് സ്വാഗതമേകിയവര്‍ക്ക് പ്രദേശ് കമ്മറ്റി പ്രസിഡന്റ് തന്നെ  വിശദീകരണമാവശ്യപ്പെട്ട് ഷോകേസ് നോട്ടീസ് അയച്ചിരിക്കുന്നു. ഒരു നല്ലകാര്യം  ഇക്കാലത്ത് പാടില്ല എന്ന് പറയുന്നത് എത്ര സത്യം. ജില്ലാ കോണ്‍ഗ്രസ്  കമ്മറ്റിയും ഇപ്പോള്‍ പറയുന്നത്, ഞങ്ങളൊക്കെ സ്വീകരണ  സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും പാപചിന്തയോടെ ബാര്‍ഗേള്‍സിന്റെ നൃത്തം  കണ്ടില്ലെന്നും, അങ്ങനെയുള്ളവര്‍ തങ്ങളുടെ പാര്‍ട്ടിയിലില്ലെന്നുമാണ്.  നൃത്തത്തില്‍ പങ്കെടുത്ത ബാര്‍ഗേള്‍സ് എല്ലാം, അല്‍പ്പ  വസ്ത്രധാരികളായിരുന്നതിനാല്‍, അത് ഗാന്ധിയന്‍ ആദര്‍ശത്തില്‍ പ്രചോദിതമായ  എന്തോ പരിപാടിയാണെന്ന് കരുതിയത്രേ!&lt;br /&gt;&lt;br /&gt;വേണമെങ്കില്‍ ഇതൊരു മാതൃകയായി മറ്റ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികള്‍ക്കും  സ്വീകരിക്കാവുന്നതാണ്. ഐ.പി.എല്‍.ഇത്രയും പ്രചോദനമാകാന്‍ കാരണം  ചിയര്‍ഗേള്‍സ് ആണെന്ന്, ക്രിക്കറ്റ് വിരോധിയായ ഒരാള്‍ ഈയിടെ പറയുന്നത്  കേട്ടു. അതുപോലെ സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ എന്തുകൊണ്ട് ബാര്‍ഗേള്‍സ്  ആയിക്കൂടാ!&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-7719229692452564944?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/7719229692452564944/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=7719229692452564944' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7719229692452564944'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7719229692452564944'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2011/02/blog-post.html' title='കോണ്‍ഗ്രസ്സുകാര്‍ക്കെന്താ സാംസ്‌കാരിക പരിപാടി പാടില്ലേ!!'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-iBlMVPZqI1g/TV9NTLKXeII/AAAAAAAAEDQ/1gpvGbzdOIM/s72-c/Pic1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-2660382194154921305</id><published>2011-01-26T11:13:00.002+05:30</published><updated>2011-01-26T11:29:02.363+05:30</updated><title type='text'>മലയാളം ഇനി രക്ഷപ്പെടുമോ</title><content type='html'>&lt;span&gt;കോഴിക്കോട്  സില്‍വര്‍ ഹില്‍സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഇപ്പോള്‍ കേരളത്തിന് പുറത്ത്  ഉപരിപഠനം നടത്തുന്ന ഒരു യുവാവ് മലയാളം വിക്കിപീഡിയയില്‍ സിസോപ്പാണ്.  കൗതുകമുണര്‍ത്തുന്ന ഒരു പ്രസ്താവന അയാളുടെ വിക്കി പ്രൊഫൈലിലുണ്ട്. അത് ഏതാണ്ട്  ഇങ്ങനെ -'സ്‌കൂളില്‍ പഠിക്കുമ്പോള്‍ മലയാളം പറയാന്‍ അനുവാദമില്ലായിരുന്നു. അതിന്  ഇവിടെ പ്രായശ്ചിത്തം ചെയ്യുന്നു'.......&lt;br /&gt;&lt;br /&gt;സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ  എല്ലാതലത്തിലും മലയാളം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ആര്‍.വി.ജി. മേനോന്‍  കമ്മിറ്റി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കാന്‍ &lt;a href="http://www.mathrubhumi.com/story.php?id=154944"&gt;സംസ്ഥാന മന്ത്രിസഭായോഗം  തീരുമാനിച്ച വാര്‍ത്തയും&lt;/a&gt;, അതെക്കുറിച്ച് ഭാഷാസ്‌നേഹികള്‍ കാണിക്കുന്ന അമിതാവേശവും  കാണുമ്പോള്‍ മേല്‍പ്പറഞ്ഞ സംഗതി ഓര്‍മ വരുന്നു. ആ യുവാവ് ഉദ്ദേശിച്ച തരത്തിലൊരു  പ്രായശ്ചിത്തത്തിന് മലയാളികളെ പ്രാപ്തരാക്കാന്‍ ഈ പുതിയ നീക്കം സഹായിക്കുമോ.&lt;br /&gt;&lt;br /&gt;മലയാളം സംസാരിച്ചാല്‍ ഫൈനിടുന്ന വിദ്യാലയങ്ങളുള്ള നാടാണ് കേരളം. മലയാളഭാഷ  ഐശ്ചികവിഷയമായെടുത്ത് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും, 'നിങ്ങള്‍ക്ക്  വേറൊരു വിഷയവും പഠിക്കാന്‍ കിട്ടിയില്ലേ' എന്ന പരിഹാസത്തിന് പാത്രമാകുന്നു.  ഞങ്ങളുടെ കോളനിയില്‍ അടുത്ത വീട്ടിലെ പത്തു വയസ്സുകാരി മറ്റ് കുട്ടികള്‍ കേള്‍ക്കെ  പരസ്യമായി ആവര്‍ത്തിക്കുന്ന ഒരു പല്ലവി, 'മലയാളം എനിക്ക് ഇഷ്ടമില്ല' എന്നാണ് (അവളത്  പറയുന്നത് പക്ഷേ, മലയാളത്തിലാണ്). വീട്ടില്‍ നിന്നാണോ ആ കുട്ടിക്ക് ഇത്തരമൊരു  പ്രചോദനം കിട്ടിയതെന്നറിയല്ല. അറിവില്‍ പെട്ടിടത്തോളം അവളുടെ വീട്ടുകാരാരും  ഇംഗ്ലീഷ് സംസാരിക്കുന്നവരായില്ല! പക്ഷേ, പറയുന്നത് അന്തസ്സില്ലാത്ത ഒരു  സംഗതിയാണെന്ന് ആ കുട്ടിക്ക് അവളുടെ വീട്ടുകാരോ അധ്യാപകരോ പറഞ്ഞുകൊടുത്തിട്ടില്ല  എന്ന് വ്യക്തം. ടെലിവിഷനില്‍ നിറയുന്നത് 'രഞ്ജനി ഹരിദാസ്' മലയാളവും! മലയാളം  പറയുന്നെങ്കില്‍ അതുപോലെ വേണം എന്നാണ് പുതിയ തലമുറയില്‍ പലരും മനസിലാക്കുന്നത്  തന്നെ.&lt;br /&gt;&lt;br /&gt;ഈയൊരു സാമൂഹിക പരിസ്ഥിതിയില്‍ കേരളത്തില്‍ മലയാളഭാഷക്ക് എങ്ങനെ  അതിന്റെ അന്തസ്സും സ്വാധീനവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നത് ആലോചിക്കേണ്ട  കാര്യമാണ്. അന്ധമായ ഭാഷാസ്‌നേഹമോ അടിച്ചേല്‍പ്പിക്കലോ കൊണ്ട് ഒരു ഭാഷയ്ക്ക്  വളരാനാകുമെന്ന് തോന്നുന്നില്ല. ബൗദ്ധികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു ഭാഷക്ക്  കഴിയണം. അല്ലെങ്കില്‍ അത് ക്രമേണ പ്രാധാന്യം നഷ്ടപ്പെട്ട് അനാകര്‍ഷകമായി തീരും.&lt;br /&gt;&lt;br /&gt;എങ്ങനെയാണ് ഒരു ഭാഷക്ക് ബൗദ്ധികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുക.  സംസ്‌ക്കാരവും വിജ്ഞാനവും ആ ഭാഷയിലൂടെ വിനിമയം ചെയ്യപ്പെടണം, പരിപോഷിക്കപ്പെടണം  (ഒട്ടേറെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ ഉള്ളതുകൊണ്ടാണ്, ലോകത്താരും  മാതൃഭാഷയായിട്ട് ഉപയോഗിക്കാഞ്ഞിട്ടും സംസ്‌കൃതത്തിന് ഇപ്പോഴും പ്രധാന്യമുള്ളത്).&lt;br /&gt;&lt;br /&gt;എന്നാല്‍, മലയാളത്തിന്റെ സ്ഥിതിയെന്താണ്. പുസ്തകങ്ങള്‍ ഇറങ്ങുന്നില്ല എന്ന്  പറയരുത്. കേരളത്തിലെ ഏറ്റവും ലാഭകരമായ തൊഴില്‍മേഖലകളിലൊന്നാണ് പുസ്തകപ്രസാധനം.  വന്‍കിടക്കാര്‍ മാത്രമല്ല, ഒട്ടേറെ ചെറുകിട പ്രസാധകരും ഈ രംഗത്തേക്ക് പുതയതായി  വരുന്നത് ലാഭം കണ്ടിട്ട് തന്നെയാണ്. നൂറുകണക്കിന് പുസ്തകങ്ങള്‍ വര്‍ഷംതോറും  മലയാളത്തില്‍ ഇറങ്ങുന്നു. പക്ഷേ, അപ്പോഴും മലയാളികള്‍ മാതൃഭാഷ പഠിക്കാന്‍ വിദഗ്ധ  കമ്മറ്റി ശുപാര്‍ശ ചെയ്യേണ്ടി വരുന്നു. എവിടെയോ തകരാറുണ്ടെന്ന് വ്യക്തം.&lt;br /&gt;&lt;br /&gt;തകരാര്‍ മനസിലാക്കാന്‍, കേരളത്തിലെ പുസ്തകശാലയില്‍ കയറി പുതിയതായി  ഇറങ്ങുന്ന മലയാളം പുസ്തകങ്ങള്‍ ഒന്ന് നോക്കിയാല്‍ മതി. മൂന്നാംകിട ചെറുകഥകളുടെ  സമാഹാരങ്ങളായിരിക്കും അതില്‍ പകുതിയിലേറെയും. ഭാഷയ്‌ക്കോ സംസ്‌ക്കാരത്തിനോ  കേരളത്തിന്റെ ബൗദ്ധീകാന്തരീക്ഷത്തിനോ ഒരു സംഭാവനയും ചെയ്യാനാകാത്ത ചവറുകള്‍.&lt;br /&gt;&lt;br /&gt;ടിവിയിലെ ചലച്ചിത്ര ഗാന പരിപാടികള്‍ കണ്ടിട്ടില്ലേ. പഴയഗാനങ്ങള്‍,  അപ്രിയഗാനങ്ങള്‍, ശോകഗാനങ്ങള്‍, ആശ്വാസഗാനങ്ങള്‍, പ്രഭാതഗാനങ്ങള്‍,  പ്രദോഷഗാനങ്ങള്‍......ഇങ്ങനെ പല ലേബലുകളില്‍ ഒരേ പാട്ടുകള്‍ തന്നെ പല അവതാരകര്‍  അവതരിപ്പിക്കുന്ന ഏര്‍പ്പാട്. അതുപോലെ, ആദ്യകഥകള്‍, പ്രിയകഥകള്‍,  പ്രേമകഥകള്‍....എന്നിങ്ങനെ, പഴയകാല എഴുത്തുകാരുടെ കഥകള്‍ പല ലേബലുകളില്‍  ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നവയാണ് പുതിയ പുസ്തകങ്ങളില്‍ മറ്റൊരു നല്ല ഭാഗം.  ഇതുവഴി ഭാഷയ്ക്ക് എത്രകണ്ട് ബൗദ്ധികമായ ആവശ്യങ്ങള്‍ നിറവേറ്റാനാകും എന്നത്  ആലോചിക്കേണ്ട വിഷയമാണ്.&lt;br /&gt;&lt;br /&gt;ഭാഷയെ സമുദ്ധരിക്കുകയെന്ന ഏക ലക്ഷ്യത്തോടെ  സര്‍ക്കാര്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്.  മലയാളത്തില്‍ ഏറെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്ഥാപനവുമാണത്.  പക്ഷേ, ഇപ്പോള്‍ ആ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ചില  ടൈറ്റിലുകള്‍ ഇങ്ങനെയാണ്-ഭാഷയും സംഗീതവും, സംഗീതത്തിന്റെ ഭാഷ, സംസ്‌ക്കാരത്തിന്റെ  ഭാഷ, ഭാഷാഭേദം സംസ്‌കാരത്തില്‍, ഭാഷയും സമൂഹവും, സമൂഹത്തിന്റെ ഭാഷ......ഭാഷയെന്ന  വാക്കില്ലാത്ത ഒറ്റ ടൈറ്റിലുപോലുമില്ലാത്ത അവസ്ഥ. ആര്‍ക്കുവേണ്ടിയാണ് ഈ അഭ്യാസം.&lt;br /&gt;&lt;br /&gt;ഈയൊരവസ്ഥയില്‍ കാര്യങ്ങളറിയാനും പുതിയ വിജ്ഞാനമേഖലകള്‍ പരിചയപ്പെടാനും  മറ്റ് മാര്‍ഗങ്ങള്‍ മലയാളിക്ക് തേടേണ്ടി വരിക സ്വാഭാവികം മാത്രം. ഈ ദുസ്ഥിതി  ചര്‍ച്ച ചെയ്യപ്പടാനും അതുവഴി മാതൃഭാഷയെ സംബന്ധിച്ച് പുതിയൊരു സമീപനം  മലയാളികള്‍ക്ക് കൈവരാനും, സര്‍ക്കാരിന്റെ നീക്കം സഹായിക്കട്ടെ എന്നേ പറയാനാകൂ.  &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-2660382194154921305?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/2660382194154921305/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=2660382194154921305' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/2660382194154921305'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/2660382194154921305'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2011/01/blog-post_26.html' title='മലയാളം ഇനി രക്ഷപ്പെടുമോ'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-2052610737859475625</id><published>2011-01-22T22:27:00.002+05:30</published><updated>2011-01-22T22:31:50.083+05:30</updated><title type='text'>തൊഴില്‍ തേടുന്നവരുടെ കേരളം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TTsNbp2SqhI/AAAAAAAAECk/gZGql-fEDtA/s1600/pic.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 357px;" src="http://2.bp.blogspot.com/_B25RyGfIAVE/TTsNbp2SqhI/AAAAAAAAECk/gZGql-fEDtA/s400/pic.gif" border="0" alt="" id="BLOGGER_PHOTO_ID_5565056533287578130" /&gt;&lt;/a&gt;&lt;span  &gt;&lt;div&gt;ചില  കാര്യങ്ങളുണ്ട്, മാറ്റാന്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് തലമുടി മുറിക്കുന്നതിന്  പലര്‍ക്കും സ്ഥിരമായി ഒരാള്‍ ഉണ്ടാകും. ഇന്ന ബാര്‍ബര്‍ഷോപ്പിലെ ഇന്നയാള്‍. ഏതാണ്ട്  പത്തുവര്‍ഷത്തിലേറെയായി, എന്റെ കാര്യത്തില്‍ അത് കോഴിക്കോട് മിഠായി തെരുവില്‍  'പരമശിവ'ത്തിലെ (ഇപ്പോള്‍ അത് 'ബ്യൂട്ടിക്') ബാബുവേട്ടനാണ്. മൂപ്പര്‍  കടയിലില്ലെങ്കില്‍, ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റി തിരിച്ചു പോരുകയാണ് പതിവ്.  അടുത്തകാലം വരെ അവിടെ പണിയെടുക്കുന്നവരില്‍ മിക്കവരും തമിഴ്‌നാട്ടില്‍ നിന്നുള്ള  ചെറുപ്പക്കാരായിരുന്നു. മധുരക്കടുത്ത് ഒരു ഗ്രാമത്തില്‍ നിന്നുള്ള കുമാര്‍ എന്റെ  ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളായി മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞ ശേഷം കുമാറിനെ  കാണാനില്ല, നാട്ടില്‍ തന്നെ നിന്നു എന്നാണറിഞ്ഞത്.&lt;/div&gt;&lt;br /&gt;കഴിഞ്ഞ ദിവസം  കണ്ണാടിയില്‍ നോക്കുമ്പോള്‍ തലമുടിയും താടിയും നീണ്ട സ്വരൂപം കണ്ട് ഞാന്‍ സ്വയം  ഞെട്ടി. രാത്രിയില്‍ ഒറ്റയ്ക്കിരുന്ന് പ്രേതനോവലുകളെഴുതി സ്വയം പേടിക്കുന്ന ജഗതിയെ  ഒരു സിനിമയില്‍ കണ്ടതോര്‍ത്തു. ആ അവസ്ഥയാണല്ലോ എന്റേതെന്ന പരിതാപകരമായ തോന്നലോടെ,  ബ്യൂട്ടിക് ഷോപ്പ് തേടി ചെന്നു. മുമ്പ് വഴിയിറമ്പിലായിരുന്നു കട. ഇപ്പോഴത് റോഡില്‍  നിന്ന് ഉള്ളില്‍ പടിക്കെട്ട് കയറി ചെല്ലേണ്ട സ്ഥലത്താണ്. കയറി ചെല്ലുമ്പോഴേ  ശ്രദ്ധിച്ചു, കടയുടെ മുമ്പില്‍ കസ്റ്റമേഴ്‌സിനും ജോലിക്കാര്‍ക്കും  ഇരിക്കാനിട്ടിരിക്കുന്ന കസേരകളിലൊന്നില്‍, നല്ല പൊക്കമുള്ള മെലിഞ്ഞു വെളുത്ത്  ചുള്ളനായ ഒരു പയ്യന്‍സ്. ആറര അടി പൊക്കം എങ്ങനെ അളന്നാലും കാണും. തലമുടി  ചകിരിനാരില്‍ കറുത്ത ചായം പുരട്ടി നീട്ടി വെച്ചിരിക്കുന്നത് പോലെ ചെവിക്ക്  മുകളിലേക്ക് നീണ്ട് കിടക്കുന്നു. ഏതോ ഒരു ഹിന്ദി നടന്റെ കോസ്റ്റിയൂം.&lt;br /&gt;&lt;br /&gt;ബാബുവേട്ടന്‍ കടയിലുണ്ടായിരുന്നു. കഷണ്ടി കയറിത്തുടങ്ങിയ എന്റെ തലയില്‍  അദ്ദേഹം ധര്‍മസങ്കടത്തോടെ ജോലി തുടങ്ങി. കുഴപ്പമില്ല, ഗള്‍ഫ് ഗേറ്റല്ലേ ഉള്ളതെന്ന്  ഞാന്‍ മനസില്‍ സമാധാനിച്ചു. മമ്മുട്ടിക്കും മോഹന്‍ലാലിനുമാകാമെങ്കില്‍  എനിക്കെന്തുകൊണ്ട് ആയിക്കൂടാ! ചിന്തയിങ്ങനെ കാടുകയറുന്നതിനിടെ, കാഴ്ചയില്‍  അധ്യാപകന്റെ കെട്ടുംമട്ടുമുള്ള ഒരാള്‍ ഹെയര്‍ സ്റ്റൈല്‍ ചെയ്യാന്‍ കടയിലെത്തി.  ബാബുവേട്ടന്‍ ഉടന്‍ പുറത്തിരുന്ന ചുള്ളനെ വിളിച്ചു. കസ്റ്റമറായി എത്തിയയാള്‍ക്ക്  സംശയം, ഇവനെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ, പണിയൊക്കെ അറിയാമോ. ബോംബേക്കാരനാണ്,  ജോലി തേടിയെത്തയതാണ്, നന്നായി പണിയെടുക്കും, കുഴപ്പക്കാരനുമല്ല-ബാബുവേട്ടന്‍ ഒരു  ലഘുവിവരണം നല്‍കി.&lt;br /&gt;&lt;br /&gt;'പണ്ടൊക്കെ, നമ്മള്‍ തൊഴില്‍ തേടി ബോംബെയിലാണ്  പോയിരുന്നത്. ഇപ്പോള്‍ അവിടുന്ന് ആളുകള്‍ കേരളത്തില്‍ വന്നു തുടങ്ങി'-മാവൂര്‍  ഹൈസ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത വാസുമാസ്റ്റര്‍ എന്ന് പിന്നീട് മനസിലായ ആ  കസ്റ്റമര്‍ പ്രതികരിച്ചു. 'ഇവന്‍ ബോംബെക്കാരന്‍, പുറത്തിരിക്കുന്നവന്‍  ബംഗാളി'-ബാബുവേട്ടന്‍ പ്രതികരിച്ചു.&lt;br /&gt;&lt;br /&gt;കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്ന  ആളുകള്‍ മാറുകയാണ്. മുഹമ്മദ് അമീര്‍ എന്ന ഈ ചെറുപ്പക്കാരന്‍ ബോംബെ നഗരത്തിലെ  ബാന്ദ്രയില്‍ നിന്നാണ് കോഴിക്കോട്ട് എത്തിയിരിക്കുന്നത്. ഹിന്ദി സിനിമാതാരങ്ങളും  അവനും ബോംബെയില്‍ ഒരേ സ്ഥലത്താണ് താമസിക്കുന്നതെന്ന് പറയുമ്പോള്‍ മുഖത്ത് അഭിമാനം.&lt;br /&gt;&lt;br /&gt;സാമൂഹിക ശാസ്ത്രജ്ഞര്‍ പഠിച്ചാലും ഇല്ലെങ്കിലും കേരളം വലിയൊരു  മാറ്റത്തിലൂടെ കടന്നു പോവുകയാണ്. രണ്ടു തരത്തില്‍ ഇത് പ്രകടമാണ്.  തൊഴിലില്ലായ്മയെക്കുറിച്ച് കേരളീയര്‍ക്കിടയില്‍ നിലനിന്ന അസാധാരണായ ആശങ്ക  ഇല്ലാതായിരിക്കുന്നു എന്നതാണ് ആദ്യത്തേത്. ഞാനിത് പറയുമ്പോള്‍ ചിലര്‍ക്ക് സംശയം  തോന്നാം. ലളിതമായ ഒരുകാര്യം പരിഗണിക്കുക. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിലെ  യുവജനപ്രസ്ഥാനങ്ങളൊക്കെ അടുത്തകാലം വരെ ഏറ്റവുമധികം പ്രക്ഷോഭം നടത്തിയിരുന്നത്  തൊഴിലില്ലായ്മയ്‌ക്കെതിരെയാണ്. ഡി.വൈ.എഫ്.ഐ.പോലുള്ള യുവജനപ്രസ്ഥാനങ്ങള്‍ ഏറ്റവും  ശ്രദ്ധേയമായ സമരങ്ങള്‍ നടത്തിയിട്ടുള്ളത് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ  കുറെ വര്‍ഷങ്ങളായി ഇത്തരം സമരങ്ങള്‍ കേരളത്തില്‍ നടക്കാറില്ല എന്നു പറയുമ്പോള്‍  അതില്‍നിന്ന് എന്താണ് മനസിലാക്കേണ്ടത്.&lt;br /&gt;&lt;br /&gt;മറ്റൊന്ന് കേരളത്തില്‍ അടുത്തകാലം  വരെ എന്തു ജോലിക്കും കിട്ടുമായിരുന്ന തമിഴ്‌നാട്ടുകാരൊക്കെ തിരികെ  പോയിത്തുടങ്ങിയിരിക്കുന്നു എന്നതാണ്. പകരം അവരുടെ സ്ഥാനം ബീഹാറികളെയും ബംഗാളികളെയും  (മേല്‍പ്പറഞ്ഞ മുംബൈക്കാരനെയും) പോലുള്ളവര്‍ കൈയടക്കുന്നു. കേരളത്തിലെ  നിര്‍മാണമേഖലയിലെ കൂലിത്തൊഴിലാളികളില്‍ ഭൂരിപക്ഷവും ബീഹാറികളും ബംഗാളികളുമായി  മാറിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല.&lt;br /&gt;&lt;br /&gt;കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ്  കോളനിയിലാണ് ഒരു പതിറ്റാണ്ടിലേറെയായി എന്റെ താമസം. ഇവിടെ വീടുകളില്‍ നിന്ന്  അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ വരുന്നത് പാപ്പമ്മയായിരുന്നു. പാപ്പമ്മ ഇല്ലാത്തപ്പോള്‍  അവരുടെ മകളോ മരുമകനോ എത്തും. തമിഴ്‌നാട്ടുകാരായ പാപ്പമ്മയും കുടുംബവും ഇപ്പോള്‍ ആ  ജോലി അവസാനിപ്പിച്ചിരിക്കുന്നു. മുമ്പ് ഇവിടെ അടുത്തുള്ള എരഞ്ഞിപ്പാലം കവലയില്‍  രാവിലെ എത്തിയാല്‍, തമിഴ്‌നാട്ടുകാരായ തൊഴിലാളികള്‍ കാത്തുനില്‍ക്കുന്നുണ്ടാവും.  ദിവസക്കൂലിക്ക് ആളുകള്‍ അവിടെ നിന്നാണ് തൊഴിലാളികളെ കൊണ്ടുപോന്നത്. ഇപ്പോള്‍ പക്ഷേ  ആ തൊഴിലാളികള്‍ അധികമൊന്നുമില്ല.&lt;br /&gt;&lt;br /&gt;തമിഴ് തൊഴിലാളികളുടെ തിരിച്ചുപോക്ക്  കേരളത്തില്‍ ഏറ്റവുമാദ്യം അനുഭവിച്ച പ്രദേശം പാലക്കാട്ടെ നെല്ലിയാമ്പതി ആകണം. അവിടെ  തേയിലത്തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും പതിറ്റാണ്ടുകളായി താമസിച്ച് ജോലി  ചെയ്തിരുന്നവര്‍ എല്ലാം ഉപേക്ഷിച്ച് സ്വദേശത്തേക്ക് തിരിച്ചു പോയി.  നെല്ലിയാമ്പതിയില്‍ പല പാര്‍പ്പിട മേഖലകളും ഇപ്പോള്‍ ആളൊഴിഞ്ഞ നിലയിലാണ്.  കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന പഞ്ചായത്തായി  നെല്ലിയാമ്പതി മാറുന്നിതെപ്പറ്റി ഒരു ഫീച്ചര്‍ ചെയ്യാന്‍, ചലച്ചിത്ര സംവിധായകനും  സുഹൃത്തുമായ മണിലാല്‍ എന്നെ പാലക്കാട്ടുള്ളപ്പോള്‍ പ്രേരിപ്പിച്ചിരുന്നു. പല  കാരണങ്ങളാല്‍ അത് നടന്നില്ല.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ദിവസം ഇടുക്കിയില്‍ രാജാക്കാട്ടുള്ള  സുഹൃത്തുമായി സംസാരിക്കുമ്പോള്‍, അവിടെ ഏലത്തോട്ടങ്ങളില്‍ ജോലിചെയ്യാന്‍  ആളില്ലാതാകുന്ന ദയനീയ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. തമിഴ് തൊഴിലാളികളാണ്  ഏലത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്നത്. അവരെല്ലാം തിരികെ പോയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ചുരുക്കത്തില്‍ കേരളം എന്നത് ലാഭകരമായ ഒരു തൊഴില്‍മേഖലയായി  തമിഴന്‍മാര്‍ക്ക് തോന്നാതായിരിക്കുന്നു എന്നുസാരം. എന്തായിരിക്കും അതിന് കാരണം.&lt;br /&gt;&lt;br /&gt;സംഭവം വളരെ ലളിതം. രണ്ടുരൂപായ്ക്ക് ഒരു കിലോ അരിയും, കുട്ടികള്‍ക്കെല്ലാം  സ്‌കൂളില്‍ പോകാന്‍ സൈക്കിളും വീട്ടില്‍ സൗജന്യമായി ടിവിയും,...എന്നുവേണ്ട എല്ലാ  ആനുകൂല്യങ്ങളും സ്വന്തംനാട്ടില്‍ കിട്ടുമെങ്കില്‍ എന്തിന് അന്യനാട്ടില്‍ പോയി  കൂലിപ്പണി ചെയ്യണം. മാത്രമല്ല, ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടതുപോലെ, 'കേരളീയരുടെ  മാതിരി, അവിടെയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ജോലികളിലേര്‍പ്പെടാന്‍,  സൈദ്ധാന്തികപ്രശ്‌നങ്ങളൊന്നും തമിഴരെ അലട്ടുന്നുമില്ല'.&lt;br /&gt;&lt;br /&gt;കേരളീയര്‍ക്ക്  ഇതില്‍നിന്ന് പലതും പഠിക്കാനുണ്ട്. നമ്മള്‍ അതിന് പക്ഷേ, സന്നദ്ധരാകുമോ  എന്നിടാത്താണ് പ്രശ്‌നം. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-2052610737859475625?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/2052610737859475625/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=2052610737859475625' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/2052610737859475625'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/2052610737859475625'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2011/01/blog-post.html' title='തൊഴില്‍ തേടുന്നവരുടെ കേരളം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/TTsNbp2SqhI/AAAAAAAAECk/gZGql-fEDtA/s72-c/pic.gif' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-98666856782430565</id><published>2011-01-10T09:49:00.000+05:30</published><updated>2011-01-10T09:50:22.110+05:30</updated><title type='text'>അടിമക്കച്ചവടം-10 കോടി, 9 കോടി,....</title><content type='html'>&lt;span  &gt;കുറച്ചുകാലം മുമ്പാണ്. കോവളത്തെ സാധാരണക്കാര്‍ക്കിടയില്‍ ടൂറിസം  വരുത്തുന്ന സ്വാധീനം എത്രയെന്ന് പഠിക്കാന്‍ ഒരു ഗ്രൂപ്പ് പുറപ്പെട്ടു. ഹൃദയകുമാരി  ടീച്ചര്‍ ആ ഗ്രൂപ്പിനുണ്ടായ അനുഭവം വിവരിച്ചിട്ടുണ്ട്. വിവരശേഖരണത്തിന്റെ ഭാഗമായി  സംഘം പലയിടത്തും കറങ്ങി ഒരു വീട്ടിലെത്തി. ചെറുപ്പക്കാരിയായ വീട്ടമ്മയെ  പരിചയപ്പെട്ടു. രണ്ട് ചെറിയ കുട്ടികള്‍. വീട്ടുകാരനെ കാണാനില്ല. പലതും തിരക്കിയ  കൂട്ടത്തില്‍ കുടുംബനാഥന് എന്താണ് ജോലിയെന്ന് ചോദിച്ചു. രസിക്കാത്ത മട്ടില്‍ 'ഓ...'  എന്നൊരു പ്രതികരണമാണ് വീട്ടമ്മയില്‍ നിന്നുണ്ടായത്. അദ്ദേഹം എവിടെ പോയതാണ് എന്ന  ചോദ്യത്തിനും അനിഷ്ടം കലര്‍ന്ന പ്രതികരണം. എന്താണ് സംഗതിയെന്നറിയാതെ സംഘാംഗങ്ങള്‍  കുഴങ്ങി. അപ്പോള്‍ കുട്ടികളിലൊരാള്‍ പറഞ്ഞു: 'അച്ഛന്‍ പ്രേമിക്കാന്‍  പോയിരിക്കുവാ'...!&lt;br /&gt;&lt;br /&gt;ഇതു കേട്ട് സംഘാംഗങ്ങള്‍ നടുങ്ങി. സിനിമയിലല്ലാതെ,  ഇത്തരമൊരു തൊഴില്‍ സാധ്യതയെക്കുറിച്ച് അവര്‍ക്ക് അറിയുമായിരുന്നില്ല. (സംഭവം  മറ്റേതാണ്. ആ കുട്ടികളുടെ അച്ഛന്‍ ഒരു പുരുഷ വേശ്യയായിരുന്നു).&lt;br /&gt;&lt;br /&gt;അതേപോലൊരു  നടുക്കത്തിലാണിപ്പോള്‍ പലരും. കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളും ടിവി ചാനലുകളും  കണ്ടവര്‍ മനുഷ്യനെ (അവര്‍ ക്രിക്കറ്റ് താരങ്ങളായതിന്റെ പേരില്‍) ലേലം ചെയ്തു  വില്‍ക്കുന്ന അപരിഷ്‌കൃതമായ വാര്‍ത്തകള്‍ കണ്ട് പരിഭ്രമിച്ചു. ഗംഭീറിന് 10.8 കോടി,  ഉത്തപ്പ (ഊത്തപ്പം ശോഷിച്ചത്) 9.52 കോടി, പഠാന്‍ 9.1 കോടി, വായ തുറന്നാല്‍ ശ്രീ  മാത്രം നാവില്‍ നിന്ന് വരുന്ന നമ്മുടെ ശ്രീശാന്തിന് 4.08 കോടി.....ക്രിക്കറ്റ്  പ്രേമികള്‍ പക്ഷേ, കാളച്ചന്തയിലെ കണക്ക് പോലെ 'ഹോ, അവന് ഇത്രയുമേ കിട്ടിയുള്ളല്ലോ'  എന്ന് പരിതപിച്ചു!&lt;br /&gt;&lt;br /&gt;അടിമക്കച്ചവടം നിലനിന്ന കാലത്തും, ഇപ്പോള്‍ സിനിമകളിലും  മാത്രം സാധ്യമെന്ന് പലരും കരുതിയ കാര്യമാണ് കണ്‍വെട്ടത്ത് നടക്കുകയും, മാധ്യമങ്ങള്‍  ഉളുപ്പില്ലാതെ ഒന്നാംപേജില്‍ ആഘോഷിക്കുകയും ചെയ്യുന്നത്. ടെലിവിഷനുകള്‍ക്ക് ഈ  അടിമക്കച്ചവടം ബ്രേക്കിങ് ന്യൂസാണ്. ചിലരെ വാങ്ങാന്‍ ആളില്ലല്ലോ എന്ന് മാധ്യമങ്ങള്‍  കണ്ണീര്‍ പൊഴിച്ചു. ഇതൊരു അപരിഷ്‌കൃതമായ ഏര്‍പ്പാടാണെന്ന് ആര്‍ക്കും തോന്നിയ  മട്ടില്ല.&lt;br /&gt;&lt;br /&gt;നവലിബറലിസത്തിന്റെ ഭാഗമായി ഈ അടിമക്കച്ചവടം മറ്റ് മേഖലകളിലേക്കും  വ്യാപിപ്പിച്ചാല്‍ എന്താകും സ്ഥിതി. സിനിമയുടെ കാര്യം ചിന്തിച്ചുനോക്കൂ.  ക്രിക്കറ്റ് താരങ്ങളെപ്പോലെ ചലച്ചിത്ര താരങ്ങളെ ലേലത്തിന് വയ്ക്കുന്ന കാര്യം.  മമ്മുട്ടിക്ക് എത്ര വിലയിടും, മോഹന്‍ലാലിനെ എത്ര കൊടുത്താല്‍ കിട്ടും! നാളെ അതും  വരുമായിരിക്കും. താരങ്ങളെ മാത്രമല്ല, താരറാണികളെ ലേലം വിളിച്ചെടുക്കാമെന്ന്  വന്നാല്‍, ചിലപ്പോള്‍ തുക ഇവിടം കൊണ്ടൊന്നും നിന്നെന്നു വരില്ല. &lt;br /&gt;&lt;br /&gt;അടിമക്കച്ചവടത്തിന്റെ പുത്തന്‍ മേഖലകളിലേക്ക് കടക്കുകയാണ് ലോകം. 'ചരിത്രം  ആവര്‍ത്തിക്കും, പ്രഹസന്നമായി' എന്ന് പറയുന്നത് ഇത്തരം കാര്യങ്ങളെ ഉദ്ദേശിച്ച്  തന്നെയാകണം.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-98666856782430565?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/98666856782430565/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=98666856782430565' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/98666856782430565'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/98666856782430565'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2011/01/10-9.html' title='അടിമക്കച്ചവടം-10 കോടി, 9 കോടി,....'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-860318502808740568</id><published>2010-12-17T14:12:00.003+05:30</published><updated>2010-12-17T14:33:28.221+05:30</updated><title type='text'>വായന 2010</title><content type='html'>&lt;span&gt;വര്‍ഷമവസാനിക്കുമ്പോള്‍  കണക്കെടുപ്പ് പതിവാണ്. പോയ വര്‍ഷം വായന എങ്ങനെയായിരുന്നു എന്നതാണ് പുതിയ ഫാഷന്‍.  വായന മരിച്ചു, മരിച്ചുകൊണ്ടിരിക്കുന്നു, മരിക്കാന്‍ പോകുന്നു, ഉടന്‍ മരിക്കും  എന്നിങ്ങനെയുള്ള ഭൂതവര്‍ത്തമാനഭാവി നിലവിളികള്‍ക്കിടയില്‍, ഫാഷനായിപ്പോലും  വായനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആളുണ്ടാകുന്നത്  പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന ചിന്താഗതിക്കാരനാണ് ഈയുള്ളവന്‍. അതിനാല്‍, ആ  ശ്രമത്തില്‍ എന്റെയും പങ്കു വേണമെന്ന ചിന്തയാണ് ഈ പോസ്റ്റിനാധാരം.&lt;br /&gt;&lt;br /&gt;വായന  എന്നത് ഓര്‍ത്തെടുക്കാവുന്ന ഒരു യാത്ര പോലെയാണ് എനിക്ക്. യാത്ര നടത്തി ഏറെക്കാലം  കഴിഞ്ഞാലും, അതിലെ ചില മോഹനീയ മുഹൂര്‍ത്തങ്ങളും യാത്രയുടെ ആകെ ഫലവും മനസില്‍ നിന്ന്  മാഞ്ഞു പോകാറില്ലല്ലോ. അതുപോലെയാണ് നല്ല പുസ്തകങ്ങളും. വായിച്ച് കാലം കഴിഞ്ഞാലും, ആ  പുസ്തകത്തില്‍ നമ്മള്‍ സഞ്ചരിച്ച അപരിചിതവും വിചിത്രവുമായ തുറസ്സുകള്‍ നമ്മളെ  പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. അത്തരം പുസ്തകങ്ങള്‍ നമ്മുടെ ബന്ധുക്കളാകും.  ജീവിതകാലം മുഴുവന്‍ അവ നമ്മളെ വിടാതെ കൂടും.&lt;br /&gt;&lt;br /&gt;അത്തരം പുസ്തകങ്ങള്‍ വായിച്ച  കര്യമേ വായന എന്നു പറഞ്ഞ് അവതരിപ്പിച്ചിട്ട് കാര്യമുള്ളു. അതിനാണ് ഇവിടെ  ശ്രമിക്കുന്നത് (ഇവിടെ പരാമര്‍ശിക്കുന്ന പുസ്തകങ്ങളില്‍ മിക്കതും 2010 ല്‍  പ്രസിദ്ധീകരിച്ചവയല്ല, പക്ഷേ 2010 ല്‍ ഞാന്‍ വായിച്ചവയാണ് അവ).&lt;br /&gt;&lt;br /&gt;ബില്‍  ബ്രൈസണ്‍ എന്ന എഴുത്തുകാരനെ ഞാന്‍ പരിചയപ്പെടുന്നത് (വായനയിലൂടെ) 2004 ലാണ്.  അദ്ദേഹത്തിന്റെ 'A Short History of Nearly Everything' എന്ന പുസ്തകമാണ്  ശാസ്ത്രവിഷയങ്ങളില്‍ താത്പര്യമുള്ള വ്യക്തിയെന്ന നിലയ്ക്ക് എന്നെ ആകര്‍ഷിച്ചത്.  എങ്ങനെ വായനാക്ഷമമായി ശാസ്ത്രം എഴുതാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ആ  ഗ്രന്ഥം. ബില്‍ ബ്രൈസണ്‍ യഥാര്‍ഥത്തില്‍ ഒരു ശാസ്ത്രമെഴുത്തുകാരനല്ല,  യാത്രാവിവരണക്കാരനാണ്. അദ്ദേഹം രചിച്ച ആദ്യ യാത്രാവിവരണമായ 'The Lost Continent' ഈ  വര്‍ഷമാണ് എന്റെ പക്കലെത്തുന്നത്. അങ്ങനെ സംഭവിച്ചത് യാദൃശ്ചികമായിട്ടായിരുന്നു  എങ്കിലും, ഏറ്റവും നല്ല അനുഭവങ്ങളിലൊന്നായി ആ പുസ്തകത്തിന്റെ വായന മാറുക മാത്രമല്ല,  ബില്‍ ബ്രൈസണ്‍ എന്ന എഴുത്തുകാരന്‍ ജീവിതകാലം മുഴുവന്‍ എന്നെ വിടാതെ പിന്തുടരുമെന്ന  സങ്കടകരമായ സംഗതി ഉറപ്പിക്കുന്നതുമായി ആ വായന!&lt;br /&gt;&lt;br /&gt;സംഭവം ഇങ്ങനെയാണ്.  കോഴിക്കോട്ടെ ബുക്ക് സ്‌റ്റോളുകളില്‍ കയറിയിറങ്ങുകയെന്നത് എന്റെ പലവിധ  ദുശ്ശീലങ്ങളില്‍ ഒന്നാണ്. മുഖ്യമായും ഡിസി ഇംഗ്ലീഷിലും ടിബിഎസിലും (ഇടയ്ക്ക്  തിരുവനന്തപുരത്ത് പോകുമ്പോള്‍ മോഡേണ്‍ ബുക്‌സില്‍ പോവുകയെന്നതും പതിവാണ്). ഇത്തരം  സന്ദര്‍ശങ്ങളില്‍ 99 ശതമാനത്തിലും പുസ്തകം കാണലും മറിച്ചു നോക്കലും മാത്രമേ  സംഭവിക്കൂ , വാങ്ങലുണ്ടാകില്ല എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ! അങ്ങനെ ഈ  വര്‍ഷം ബുക്ക് സ്‌റ്റോളുകള്‍ കയറിയിറങ്ങുമ്പോള്‍ ഒരു കാഴ്ച എന്നെ ആകര്‍ഷിച്ചു.  ബില്‍ ബ്രൈസന്റെ യാത്രാവിവരണങ്ങള്‍ മിക്കതിന്റെയും പുതിയ പതിപ്പ്  വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;'യാത്രാവിവരണം വായിക്കാന്‍ എവിടെ സമയം'  എന്ന് മനസില്‍ കരുതി സംഭവം കൈയിലെടുത്ത് താലോലിച്ച് തിരികെ വെച്ചിട്ട് പോരും.  എങ്കിലും, ബ്രൈസന്റെ പുസ്തകമല്ലേ എന്ന ഒരു പ്രലോഭനം തുടര്‍ന്നുകൊണ്ടിരുന്നു.  അങ്ങനെ, ഏതാനും മാസം മുമ്പ് Lost Continent വാങ്ങി വീട്ടില്‍ കൊണ്ടുപോയി.  അന്നുതന്നെ അതിലെ ആദ്യ അധ്യായം വായിച്ചിട്ട്, പിറ്റെ ദിവസം ബുക്ക് സ്റ്റോളിലെത്തി  ബ്രൈസന്റെ അവിടെയുണ്ടായിരുന്ന ബാക്കി യാത്രാവിവരണങ്ങള്‍ മുഴുവന്‍ വാങ്ങി! അത്ര  ശക്തമായിരുന്നു ആ സ്വാധീനം. Lost Continent നിര്‍ത്താതെ വായിച്ചു തീര്‍ത്തു.  അസാധാരണമായ അനുഭവം. വായന മരിക്കാതിരിക്കാന്‍ ഏതു തരത്തിലുള്ള എഴുത്താണ് വേണ്ടതെന്ന്  ബോധ്യപ്പെടുത്തി തന്നു ആ പുസ്തകം. ബ്രൈസന്റെ ബാക്കിയുള്ള പുസ്തകങ്ങള്‍ സാവധാനം  വായിച്ചാല്‍ മതിയെന്നാണ് തീരുമാനം. കുട്ടികള്‍ മധുരപലഹാരം തിന്നുന്നത് പോലെയാണ്  എനിക്ക് നല്ല പുസ്തകങ്ങളുടെ വായന. വേഗം തീര്‍ന്നു പോയാലോ എന്ന പേടി. അതിനാല്‍, 2011  ലും ബ്രൈസന്റെയൊപ്പമുള്ള യാത്ര തുടരും!&lt;br /&gt;&lt;br /&gt;ഈ വര്‍ഷത്തെ മറ്റൊരു വായനാനുഭവം ഗാരി  നഭാന്‍ എന്ന ലോകപ്രശസ്ത എത്‌നോബൊട്ടാണിസ്റ്റ് രചിച്ച 'Where Our Food Comes From  -Retracing Nikolay Vavilov's Quest to End Famine' എന്ന പുസ്തകമാണ്. ഈ പുസ്തകം  2009 ലാണ് പുറത്തിറങ്ങിയത്. &lt;a href="http://kurinjionline.blogspot.com/2010/09/blog-post.html"&gt;'കുറിഞ്ഞി ഓണ്‍ലൈനി'ലെ അഞ്ഞൂറാമത്തെ പോസ്റ്റ്&lt;/a&gt;  വാവിലോവിനെക്കുറിച്ച് വേണം എന്ന് തീരുമാനിച്ചതിന്‍ പ്രകാരമാണ് ഈ പുസ്തകം  വാങ്ങിയതെങ്കിലും, ലോകം മുഴുവനുമുള്ള പ്രാചീന കാര്‍ഷിക മേഖലകളിലൂടെ, ഇരുപതാം  നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ കാര്‍ഷിക ജനിതകശാസ്ത്രജ്ഞന്‍ നിക്കോലേയ്  വാവിലോവിനൊപ്പം സഞ്ചരിച്ച പ്രതീതിയാണ് ഇതിന്റെ വായന നല്‍കിയത്. അസാധാരണമായ അനുഭവം.  ലോകത്തിന്റെ ക്ഷാമമകറ്റാന്‍ വിത്തുകളുടെ ഉത്ഭവകേന്ദ്രങ്ങള്‍ തേടി, ഇരുപതാം  നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ അഞ്ച് ഭൂഖണ്ഡങ്ങള്‍ താണ്ടിയ സോവിയറ്റ്  ശാസ്ത്രജ്ഞനാണ് വാവിലോവ്. അദ്ദേഹത്തെ സ്റ്റാലിന്‍ ഭരണകൂടം തടവറയില്‍  പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നു. വാവിലോവ് സഞ്ചരിച്ച വഴികളിലൂടെ വര്‍ഷങ്ങള്‍  യാത്ര ചെയ്താണ് ഗാരി നഭാന്‍ ഈ പുസ്തകം രചിച്ചത്.&lt;br /&gt;&lt;br /&gt;1991 ല്‍ പ്രസിദ്ധീകരിച്ച  റോബര്‍ട്ട് കാനിഗലിന്റെ 'The Man Who Knew Infinity-A Life of the Genius  Ramanujan' ആണ് 2010 ല്‍ എന്റെ വായനാനുഭവത്തെ ഗ്രസിച്ച മറ്റൊരു ഗ്രന്ഥം.  പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി 32  വര്‍ഷവും നാലു മാസവും നാലു ദിവസവും മാത്രം ഭൂമിയില്‍ ജീവിക്കുകയും, നാല്  'നോട്ടുബുക്കുകളില്‍' കുറിച്ചിട്ട 3884 ഗണിതസിദ്ധാന്തങ്ങളും സമവാക്യങ്ങളും, 22  പ്രബന്ധങ്ങളിലൂടെ അവതരിപ്പിച്ച ഗണിതകണ്ടെത്തലുകളും ബാക്കിയാക്കി കടന്നുപോവുകയും  ചെയ്ത അതുല്യ പ്രതിഭയായ രാമാനുജനെക്കുറിച്ച് അസാധാരണമായ രചനാപാടവത്തോടെയാണ്  കാനിഗല്‍ ഓരോ വരികളും കുറിച്ചിരിക്കുന്നത്. മനസ് പല തവണ ആര്‍ദ്രമാകാതെ ഈ പുസ്തകം  വായിച്ചു തീര്‍ക്കാനായില്ല. ഒരു കാലഘട്ടത്തെ അസാധാരണമാം വിധം ഗ്രന്ഥകര്‍ത്താവ്  പുനസൃഷ്ടിച്ചിരിക്കുന്നു. ഇതിലും മികച്ച രീതിയില്‍ ജീവചരിത്രം എഴുതാനാകുമോ  എന്നുപോലും സംശയിച്ചു പോകും. പ്രസിദ്ധീകരിച്ചിട്ട് 20 വര്‍ഷമായിട്ടും ഇപ്പോഴും  ബുക്ക്‌സ്‌റ്റോളുകളില്‍ ഈ പുസ്തകം കാണപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നല്ല, അതിന്റെ  ഒര്‍ജിനാലിറ്റി തന്നെ.&lt;br /&gt;&lt;br /&gt;സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ വിജയഗാഥയാണ്  ഗൂഗിള്‍ എന്ന കമ്പനിയുടേത്. ആധുനിക ജീവിതത്തിന്റെ സമസ്തമേഖലയെയും സ്വാധീനിക്കും  വിധം, ലോകത്തെ ഏറ്റവും വലിയ മാധ്യമക്കമ്പനിയായി ഗൂഗിള്‍ എങ്ങനെ മാറി  എന്നന്വേഷിക്കുന്ന കെന്‍ ഔലെറ്റയുടെ 'Googled: The End of the World As We Know it'  ആണ് 2010 ല്‍ വായിച്ച മറ്റൊരു പുസ്തകം. പ്രശസ്ത അമേരിക്കന്‍ ബിസിനസ്  ജേര്‍ണലിസ്റ്റായ ഔലെറ്റ, ഈ പുസ്തകത്തിന്റെ രചനയ്ക്ക് അവലംബിച്ചത്,  ബന്ധപ്പെട്ടവരുമായി നടത്തിയ തുടര്‍ച്ചയായ അഭിമുഖ സംഭാഷണങ്ങളാണ്. മാധ്യമങ്ങള്‍ക്ക്  പലപ്പോഴും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നാണ് ഗൂഗിള്‍. ഗൂഗിള്‍ ബ്ലോഗില്‍ കമ്പനി  പ്രസിദ്ധീകരിക്കുന്ന വിവരങ്ങളല്ലാതെ, കൂടുതലൊന്നും പലപ്പോഴും പുറത്തു വരാറില്ല.  എന്നാല്‍, ഗൂഗിളിനുള്ളില്‍ നിന്ന് 150 ഇന്റര്‍വ്യൂകളാണ് ഈ പുസ്തകത്തിനായി ഔലെറ്റ  സാധിച്ചെടുത്തത്. അതില്‍ 11 എണ്ണം ഗൂഗിള്‍ സിഇഒ എറിക് ഷിമിഡ്തുമായി! ലോകം  മാറുകയല്ല, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ലോകത്തെ മാറ്റുകയാണെന്ന് മനസിലാക്കാന്‍ ഈ  പുസ്തകത്തിന്റെ വായന സഹായിക്കും.&lt;br /&gt;&lt;br /&gt;വായിച്ചവ ഇനിയുമുണ്ട്. പക്ഷേ,  ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ മനസില്‍ ഇടംപിടിച്ചവ കുറവ്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-860318502808740568?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/860318502808740568/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=860318502808740568' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/860318502808740568'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/860318502808740568'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2010/12/2010.html' title='വായന 2010'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-9095522042121730018</id><published>2010-12-06T13:35:00.001+05:30</published><updated>2010-12-06T13:35:33.457+05:30</updated><title type='text'>റോഡിലെ കുഴികള്‍ തേടി</title><content type='html'>&lt;span  &gt;&lt;div&gt;&lt;span  &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;ഏഷ്യാനെറ്റാണ് ഈ  അന്വേഷണം നടത്തുന്നത്. ഏത് റോഡിലിറങ്ങിയാലും കുഴിയും ഗര്‍ത്തവുമാണ്. ആ നിലയ്ക്ക്  കേരളത്തില്‍ റോഡിലെ കുഴികള്‍ കണ്ടെത്താന്‍ എന്തിനാണ് അന്വേഷണം എന്നത് എത്ര  ആലോചിച്ചിട്ടും മനസിലാകുന്നില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ്, നമുക്ക് ആലോചിച്ചാല്‍  പിടി കിട്ടില്ല!&lt;br /&gt;&lt;br /&gt;കഴിഞ്ഞ വര്‍ഷം മുംബൈയില്‍ പോയപ്പോള്‍ അവിടുത്തെ മനോഹരമായ  റോഡുകള്‍ കണ്ട് എനിക്ക് അസൂയ മൂത്തൂ. ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണന്‍ അന്ന് ആ  റോഡുകളുടെ രഹസ്യം പറഞ്ഞു തന്നു. റോഡ് നിര്‍മിച്ച് മൂന്ന് വര്‍ഷത്തിനകം (അതോ അഞ്ചോ)  പൊളിഞ്ഞാല്‍, നിര്‍മിച്ചവന്റെ പക്കല്‍ നിന്നും അധികൃതര്‍ മുഴുവന്‍ കാശും പിടിച്ചു  നിര്‍ത്തി വാങ്ങും. കേരളത്തില്‍ അത്തരമൊരു നിലപാട് സര്‍ക്കാര്‍ എടുത്താല്‍,  ചിലപ്പോള്‍ റോഡ് നിര്‍മിക്കാന്‍ ആളെ കിട്ടിയെന്ന് വരില്ല.&lt;br /&gt;&lt;br /&gt;കഴിഞ്ഞ മാസം  വയനാട്ടിലെ പെരിക്കല്ലൂരില്‍ പോയപ്പോള്‍ ഒരു അത്ഭുതം കണ്ടു. പുല്‍പ്പള്ളി മുതല്‍  പെരിക്കല്ലൂര്‍ വരെയുള്ള പത്ത് കിലോമീറ്റര്‍ ദൂരം മനോഹരമായ റോഡ്. ഒരിടത്തും  പൊളിഞ്ഞിട്ടില്ല. എനിക്ക് വിശ്വാസിക്കാന്‍ പറ്റിയില്ല. ഇത് കേരളം തന്നെയോ. ഏഴ്  വര്‍ഷമായേ്രത ആ റോഡ് നിര്‍മിച്ചിട്ട്. ശരിക്കും അത് നിര്‍മിച്ചയാളെ കണ്ടെങ്കില്‍,  നിന്ന നില്‍പ്പില്‍ ഞാനൊരു ചായ വാങ്ങിക്കൊടുത്തേനെ.&lt;br /&gt;&lt;br /&gt;പിന്നീട്, സുഹൃത്തായ  അലക്‌സ് ആ റോഡിന്റെ നിര്‍മാണ രഹസ്യം പറഞ്ഞു തന്നു. റോഡ് ടാറിങ് നടത്തിയവര്‍ ആദ്യം  പതിവു പോലെ തന്നെയാണ് ചെയ്തത്. നാട്ടുകാര്‍ക്ക് തട്ടിപ്പ് മനസിലായി. അവര്‍ റോഡ്  നന്നാക്കാന്‍ കൊണ്ടുവന്ന ട്രോളര്‍ തടഞ്ഞിട്ടു. നേരെ നന്നാക്കിയിട്ട് കൊണ്ടുപോയാല്‍  മതിയെന്ന് പറഞ്ഞു. അങ്ങനെ ഗതികെട്ട് റോഡ് നേരാംവണ്ണം ടാറിടേണ്ടി വന്നു. അതാണ്  പുല്‍പ്പള്ളി-പെരിക്കല്ലൂര്‍ റോഡിന്റെ രഹസ്യം!&lt;br /&gt;&lt;br /&gt;ഒരുകാര്യം കൂടി  പറയേണ്ടതുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി കേരളത്തില്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്.  കുത്തിയൊലിക്കുന്ന മഴയില്‍, തട്ടിപ്പു റോഡുകള്‍ മുഴുവന്‍ പൊളിയാതെ നിവൃത്തിയില്ല.  നന്നാക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് കാര്യങ്ങള്‍ സംഭവിക്കണം-ഒന്ന് മഴയ്ക്ക് ലേശം  ശമനമുണ്ടാകണം, രണ്ട് ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടരുതെന്ന് ജനത്തിന്റെ നികുതിപ്പണം  കൊണ്ട് ഭരിക്കുന്ന അധികൃതര്‍ക്ക് തോന്നുകയും വേണം.&lt;br /&gt;&lt;br /&gt;ഏതായാലും  ഏഷ്യാനെറ്റിന്റെ അന്വേഷണം നടക്കട്ടെ. ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും  എളുപ്പത്തില്‍ കണ്ടെത്തല്‍ നടത്താവുന്ന ഒന്ന് എന്ന നിലയ്ക്ക് ഈ അന്വേഷണം  ചരിത്രത്തില്‍ സ്ഥാനം പിടിക്കും എന്നതില്‍ സംശയം വേണ്ട! &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-9095522042121730018?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/9095522042121730018/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=9095522042121730018' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/9095522042121730018'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/9095522042121730018'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2010/12/blog-post_06.html' title='റോഡിലെ കുഴികള്‍ തേടി'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-2211966703827740836</id><published>2010-12-06T10:18:00.003+05:30</published><updated>2010-12-06T10:21:53.854+05:30</updated><category scheme='http://www.blogger.com/atom/ns#' term='കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്'/><category scheme='http://www.blogger.com/atom/ns#' term='കേരളം'/><category scheme='http://www.blogger.com/atom/ns#' term='പുസ്തകമേള'/><title type='text'>ഒരു 'അന്താരാഷ്ട്ര പുസ്‌കമേള'</title><content type='html'>&lt;span&gt;കഴിഞ്ഞ ദിവസം  കോഴിക്കോട്ട് ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ 'അന്താരാഷ്ട്ര പുസ്തകമേള'യില്‍ പോയി  (നോട്ട് ദ പോയന്റ്-'അന്താരാഷ്ട്ര പുസ്തകമേള'). അവിടെ കണ്ട അന്താരാഷ്ട്ര  സ്റ്റോളുകള്‍ ഇങ്ങനെ....മാധ്യമം, തേജസ്സ്, ലിപി, ഒലിവ്.....പിന്നെ ചില സിഡി കടകളും.  കണ്ണുകിട്ടാതിരിക്കാന്‍ പരിഷത്തിന്റെയും ഡിസിയുടെയും ഓരോ മുറികള്‍. ഒരിടത്തും കയറി  പുസ്തം നോക്കാന്‍ പറ്റില്ല. ഒക്കെ തട്ടിക്കൂട്ടിയ മാതിരി. മിഠായിത്തെരുവിലെ സണ്‍ഡേ  മാര്‍ക്കറ്റില്‍ പോലും ഇതിലും നല്ല രീതിയിലാണ് കാര്യങ്ങള്‍  ക്രമീകരിക്കാറ്.&lt;br /&gt;&lt;br /&gt;ഇതിലൊക്കെ രസം, ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സ്‌റ്റോളില്‍  കണ്ട പുസ്തകങ്ങളാണ്. പണ്ടൊക്കെ ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പുസ്തകമേളയെന്നാല്‍,  വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ഒരു വിരുന്നായിരുന്നു. ആ ഗൃഹാതുരത്വത്തോടെയാണ് ഇത്തവണയും  പോയത്. പക്ഷേ, അവിടെ കണ്ട ടൈറ്റിലുകളില്‍ ബഹുഭൂരിപക്ഷവും ഇങ്ങനെ.... ഭാഷയും  സംഗീതവും, സംഗീതത്തിന്റെ ഭാഷ, സംസ്‌ക്കാരത്തിന്റെ ഭാഷ, ഭാഷാഭേദം സംസ്‌കാരത്തില്‍,  ഭാഷയും സമൂഹവും, സമൂഹത്തിന്റെ ഭാഷ, ഭാഷയും....., ഭാഷ......, ഭാഷ, ഭാഷ, ഭാഷ.....ആ  ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പേര് അന്വര്‍ഥമാക്കിയിരിക്കുന്നു! കൂടെ ചില റബ്ബര്‍ കൃഷി  പുസ്തകവും, തയ്യല്‍ പഠിക്കാനുള്ള വിധവും! ആരെ മുന്നില്‍ കണ്ടാണാവോ  ഭാഷാഇന്‍സ്റ്റിട്ട്യൂട്ട് ഈ ചവറുകളെല്ലാം പടച്ചു വിടുന്നത്.&lt;br /&gt;&lt;br /&gt;വാങ്ങുന്ന  പുസ്തകത്തിനാണെങ്കിലോ, വെറും 20 ശതമാനം കമ്മീഷനും. കടക്കാര്‍ക്ക് നാല്പതും അമ്പതും  ശതമാനം കമ്മീഷന്‍ നല്‍കാന്‍ തയ്യാറാകുന്ന പുസ്തപ്രസാധകര്‍, ഉപഭോക്താക്കള്‍ക്ക്  നേരിട്ട് പുസ്തകം വില്‍ക്കുമ്പോള്‍ ആ കമ്മീഷന്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ  ദിവസം കോഴിക്കോട് മാലയാളം ഡിസിയുടെ പുസ്തകശാലയില്‍ പോയപ്പോള്‍ അവര്‍ പറഞ്ഞത്,  കമ്മീഷന്‍ നല്‍കാനുള്ള വകുപ്പില്ല എന്നാണ്. http://www.&lt;a href="http://www.flipkart.com/"&gt;flipkart.com&lt;/a&gt;/,  &lt;a href="http://infibeam.com/"&gt;http://infibeam.com/&lt;/a&gt; മുതലായ ഓണ്‍ലൈന്‍ ഇന്ത്യന്‍ പുസ്തവില്‍പ്പനക്കാര്‍, 30 ശതമാനം  വരെ കമ്മീഷന്‍ ഉപഭോക്താവിന് നല്‍കുന്നു എന്ന് മാത്രമല്ല, ഓര്‍ഡര്‍ ചെയ്ത് മൂന്ന്  ദിവസത്തിനകം പുസ്തകം വീട്ടില്‍ എത്തുകയും ചെയ്യും. ഇക്കാര്യം കേരളത്തില്‍  പുസ്തകക്കച്ചവടം നടത്തുന്നവര്‍ ശ്രദ്ധിച്ചാല്‍ നന്ന്. നാളെ കടകള്‍  പൂട്ടിപ്പോകാതിരിക്കാന്‍ കാലത്തിന്റെ ചുവരെഴുത്ത് സഹായിക്കും. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-2211966703827740836?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/2211966703827740836/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=2211966703827740836' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/2211966703827740836'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/2211966703827740836'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2010/12/blog-post.html' title='ഒരു &apos;അന്താരാഷ്ട്ര പുസ്‌കമേള&apos;'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-8211968976494902193</id><published>2010-03-02T22:40:00.000+05:30</published><updated>2010-03-02T22:41:48.908+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍'/><category scheme='http://www.blogger.com/atom/ns#' term='കണികാപരീക്ഷണം'/><title type='text'>സൂക്ഷിക്കുക, കണികാപരീക്ഷണം കേരളത്തിലും!!</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;ഏതാണ്ട് ഒരുമാസം മുമ്പാണ്, മാതൃഭൂമി പാലക്കാട്  ബ്യൂറോയില്‍നിന്ന് വി.ഹരിഗോവിന്ദന്റെ ഒരു ഫോണ്‍. 'ജോസഫേട്ടാ, ജനീവയില്‍ നടക്കുന്ന  കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്ന് കാണിച്ച് ഒരു  കോളേജ് വിദ്യാര്‍ഥിയുടെ വാര്‍ത്ത ഇവിടെ കിട്ടിയിരിക്കുന്നു. ഇതില്‍ എന്തെങ്കിലും  വാസ്തവമുണ്ടാകുമോ?'&lt;br /&gt;&lt;br /&gt;ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (LHC)ലെ കണികാപരീക്ഷണത്തില്‍  തമോഗര്‍ത്തങ്ങള്‍ ഉണ്ടാകില്ല എന്ന് തെളിയിക്കുന്ന സിദ്ധാന്തം സ്വന്തമായി  രൂപീകരിച്ചിരിക്കുകയാണ് അവന്‍. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ന് (CERN)  സിദ്ധാന്തം അവന്‍ വെബ്ബിലൂടെ അയച്ചുകൊടുത്തു. അവര്‍ അത് അംഗീകരിക്കുകയും, അവനെ  കണികാപരീക്ഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് വഴി അവന്‍  കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്!&lt;br /&gt;&lt;br /&gt;ഇത് കേട്ട് സ്വാഭാവികമായും  ഞാന്‍ അന്ധാളിച്ചു. കാരണം, ഇത്തരം കാര്യങ്ങളില്‍ ലോകത്തെ ഏറ്റവും പ്രഗത്ഭമതികളായ  വിദഗ്ധരെ അംഗങ്ങളാക്കി സേണ്‍ രണ്ട് തവണ സുരക്ഷാ അവലോകനം നടത്തിക്കഴിഞ്ഞു. രണ്ട്  സുരക്ഷാസമിതികളും തമോഗര്‍ത്തം സംബന്ധിച്ച ഭീതികള്‍ക്ക് അടിസ്ഥാനമില്ല എന്ന്  വിധിയെഴുതുകയും ചെയ്തു. രണ്ടാമത്തെ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നത് 2008  ജൂണിലാണ്. അതിന് ശേഷമാണ് കണികാപരീക്ഷണം ആരംഭിച്ചത്.&lt;br /&gt;&lt;br /&gt;ഉണ്ടാകില്ല എന്ന്  ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ബോധ്യമായ കാര്യം, ഒരു കോളേജ്  വിദ്യാര്‍ഥി വീണ്ടും തെളിയിക്കുകയും (അതും സേണിന്റെ റിപ്പോര്‍ട്ട് വന്ന് രണ്ട്  വര്‍ഷം കഴിഞ്ഞ്), സേണ്‍ അത് അംഗീകരിക്കുകയും ചെയ്യുക എന്നു പറഞ്ഞാല്‍? &lt;br /&gt;&lt;br /&gt;എന്തുചെയ്യണം എന്ന ഹരിഗോവിന്ദന്റെ ചോദ്യത്തിന്, സേണിന്റെ ഇ-മെയില്‍  വിലാസത്തില്‍ നേരിട്ട് ഇക്കാര്യം തിരക്കാനും അവര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ  വാര്‍ത്ത കൊടുക്കേണ്ടതുള്ളു എന്നും ഉപദേശിച്ചു. (പക്ഷേ, ചില പത്രങ്ങളുടെ പാലക്കാട്  എഡിഷനില്‍ ഈ 'കണികാപരീക്ഷണം' പ്രാധാന്യത്തോടെ വന്നു).&lt;br /&gt;&lt;br /&gt;കാര്യം അവിടെ  അവസാനിച്ചു എന്നായിരുന്നു കരുതിയത്. ഇന്നിതാ, വൈകുന്നേരം 6.45-ന് മാതൃഭൂമി മലപ്പുറം  ബ്യൂറോയില്‍നിന്ന് ബിനുവിന്റെ ഫോണ്‍. നടുവട്ടം രായിരനെല്ലൂര്‍ക്കാരനായ ഒരു  വിദ്യാര്‍ഥി കണികാപരീക്ഷണത്തില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത  കിട്ടിയിരിക്കുന്നു, എന്തുചെയ്യണം എന്നു ചോദിച്ച്! (ദൈവമേ, ഞാനോര്‍ത്തു,  കണികാപരീക്ഷണം പാലക്കാട്ടുനിന്ന് മലപ്പുറത്തെത്തിയോ, ഇതെന്ത്  പരീക്ഷണം!)&lt;br /&gt;&lt;br /&gt;മലപ്പുറം മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ  രണ്ടാംവര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയാണ് താരം. കണികാപരീക്ഷണവേളയില്‍ പ്രോട്ടോണുകള്‍  കൂട്ടിമുട്ടുമ്പോള്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകില്ല എന്നു തെളിയിക്കുന്ന സിദ്ധാന്തം  തന്നെയാണ് പ്രശ്‌നം. അതിന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ്  അംഗീകാരം നല്‍കി. സേണിന് അയച്ചു കൊടുത്ത സിദ്ധാന്തം അവര്‍ അംഗീകരിക്കുകയും,  കണികാപരീക്ഷണത്തില്‍ പങ്കെടുക്കാന്‍ അവനെ അനുവദിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.  (ഒരുമാസം മുമ്പ് പാലക്കാട്ട് കണികാപരീക്ഷണം നടത്തിയയാള്‍ തന്നെയാണ് ഇതെന്ന്  അന്വേഷണത്തില്‍ വ്യക്തമായി).&lt;br /&gt;&lt;br /&gt;ഈ നേട്ടത്തിന്റെ പേരില്‍ കോളേജില്‍ മാര്‍ച്ച്  നാലിന് അവന് സ്വീകരണം നല്‍കുന്നുണ്ട്. മറ്റ് പത്രമോഫീസുകളിലെല്ലാം വാര്‍ത്ത  എത്തിയിട്ടുണ്ട്, നമ്മള്‍ എന്തുചെയ്യണം?&lt;br /&gt;&lt;br /&gt;ഹരിഗോവിന്ദന് ഒരുമാസം മുമ്പ്  നല്‍കിയ ഉപദേശം ഞാന്‍ ബിനുവിനോടും ആവര്‍ത്തിച്ചു.&lt;br /&gt;&lt;br /&gt;(തന്റെ സിദ്ധാന്തം  പ്രസിദ്ധീകരിച്ച വെബ്ബ്‌സൈറ്റ് ബിനുവിന് അവന്‍ കാണിച്ചു കൊടുക്കുകയുണ്ടായി. ആ  വെബ്ബ്‌സൈറ്റ് &lt;a href="http://www.lhc-closer.es/php/index.php?i=1&amp;amp;s=4&amp;amp;p=14&amp;amp;e=0"&gt;ഇവിടെ&lt;/a&gt;. ഇതിന് സേണിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റുകളുമായി എന്തെങ്കിലും  ബന്ധമുള്ളതായി കാണുന്നില്ല)&lt;br /&gt;&lt;br /&gt;ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല,  വര്‍ഷങ്ങള്‍ക്ക് മുമ്പേ സേണിന്റെ വിദഗ്ധസമിതി എഴുതിത്തള്ളിയ ഒരു കാര്യം എങ്ങനെ  മലപ്പുറം കോളേജിലെ ഒരു വിദ്യാര്‍ഥി വീണ്ടും കണ്ടുപിടിച്ചു എന്ന്? അതിപ്പോഴും  വിവാദമായി നിലനില്‍ക്കുന്നതു കൊണ്ടാണ് താന്‍ സ്വന്തംസിദ്ധാന്തം  രൂപീകരിച്ചതെന്നാണത്രേ വിദ്യാര്‍ഥിയുടെ വിശദീകരണം.&lt;br /&gt;&lt;br /&gt;അതോ, കേരളത്തിലെ  പത്രപ്രവര്‍ത്തകരെ എത്ര എളുപ്പം കബളിപ്പിക്കാം എന്ന് വിദ്യാര്‍ഥികള്‍ക്ക് പോലും  മനസിലായിത്തുടങ്ങിയോ?&lt;br /&gt;&lt;br /&gt;&lt;b&gt;മുന്നറിയിപ്പ്:&lt;/b&gt; നാളത്തെ പല പത്രങ്ങളിലും, മലപ്പുറം  പ്രാദേശികപേജിലെങ്കിലും, കേരളത്തില്‍ കണികാപരീക്ഷണം ആരംഭിച്ച വാര്‍ത്ത കാണാം, ആരും  പരിഭ്രമിക്കരുത്!&lt;br /&gt;&lt;br /&gt;&lt;b&gt;കാണുക&lt;/b&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;a href="http://lsag.web.cern.ch/lsag/LSAG-Report.pdf"&gt;2008-ല്‍ സേണിന്റെ വിദഗ്ധസമിതി പ്രസിദ്ധീകരിച്ച  റിപ്പോര്‍ട്ട്&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2008/08/blog-post_08.html"&gt;പ്രപഞ്ചസാരം തേടി ഒരു  മഹാസംരംഭം&lt;/a&gt; &lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-8211968976494902193?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/8211968976494902193/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=8211968976494902193' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/8211968976494902193'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/8211968976494902193'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2010/03/blog-post.html' title='സൂക്ഷിക്കുക, കണികാപരീക്ഷണം കേരളത്തിലും!!'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-2847238522434973795</id><published>2010-02-10T09:21:00.001+05:30</published><updated>2010-02-10T09:23:17.694+05:30</updated><category scheme='http://www.blogger.com/atom/ns#' term='അന്ധവിശ്വാസം'/><category scheme='http://www.blogger.com/atom/ns#' term='സൂര്യഗ്രഹണം'/><title type='text'>അന്ധവിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കുമ്പോള്‍</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/S3ItmzmzF3I/AAAAAAAADPw/WgvvokHWjSw/s1600-h/solar-eclipsejpg.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 241px;" src="http://3.bp.blogspot.com/_B25RyGfIAVE/S3ItmzmzF3I/AAAAAAAADPw/WgvvokHWjSw/s400/solar-eclipsejpg.jpg" border="0" alt="" id="BLOGGER_PHOTO_ID_5436457844900829042" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;i&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; font-weight: normal; "&gt;&lt;i&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ക്കും  അന്ധവിശ്വാസങ്ങള്‍ക്കും ശാസ്ത്രീയ മുഖം നല്‍കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ  കഴമ്പുള്ള ഒരു കത്ത് ഇന്ന് 'മലയാള മനോരമ'യിലുണ്ട്. തിരുവല്ല ഇരവിപേരൂരിലെ  ഡോ.ടൈറ്റസ് ശങ്കരമംഗലത്തിന്റേതാണ് കത്ത്. &lt;/span&gt;&lt;/b&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/b&gt;&lt;/i&gt;&lt;br /&gt;സൂര്യഗ്രഹണസമയത്ത് ഭക്ഷണം  കഴിച്ചാല്‍, കഴിക്കുന്നയാളുടെ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഗ്രഹണം  സംഭവിക്കാമെന്ന സി.രാധാകൃഷ്ണന്റെ അഭിപ്രായത്തെയാണ് കത്തില്‍ ചോദ്യംചെയ്യുന്നത്.  സി.രാധാകൃഷ്ണനെപ്പോലെ ശാസ്ത്രകാരനായിരുന്ന ഒരു പ്രശസ്ത എഴുത്തുകാരന്‍ ഇത്തരമൊരു  അഭിപ്രായം പുറപ്പെടുവിക്കുമ്പോള്‍, അത് അന്ധവിശ്വാസത്തിന് ശാസ്ത്രത്തിന്റെ മുഖം  നല്‍കാനുള്ള ശ്രമമായി മാത്രമേ കാണാനാകൂ. സാധാരണക്കാരുടെ മനസില്‍ ഇത്തരം  അബദ്ധവിശ്വാസങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാക്കാനുള്ള നീക്കം.&lt;br /&gt;&lt;br /&gt;വേണമെങ്കില്‍,  അത് സി.രാധാകൃഷ്ണന്റെ അഭിപ്രായമെന്ന് വാദിക്കാം. എന്നാല്‍, ശാസ്ത്രീയമായ  കാര്യങ്ങളില്‍ തെറ്റായ വസ്തുതകള്‍ പ്രചരിപ്പിക്കുന്നത്  അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്താനാവില്ല. 'അസംബന്ധമെന്ന്  വ്യക്തമായിക്കഴിഞ്ഞ ഒരു ഐതിഹ്യത്തെ ശാസ്ത്രത്തിന്റെ നിറംതേച്ച് സംശയത്തിന്റെ  നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്'-ഡോ. ശങ്കരമംഗലം തന്റെ കത്തില്‍  ആവശ്യപ്പെടുന്നു. 'സൂര്യനെ ദൈവമായി മാത്രം കണ്ടുഭയന്ന് ആരാധിച്ചിരുന്ന  ഗോത്രസംസ്‌കാരത്തിന്റെ ഉല്‍പന്നമാണ് ഈ ഐതിഹ്യം'-അേേദ്ദഹം  ഓര്‍മിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;''സൂര്യന് ഗ്രഹണസമയത്തു പ്രകാശം മങ്ങുമ്പോള്‍  മനുഷ്യന്റെ ഉപബോധമനസ്സിലുണ്ടാകുന്ന ഭയം ദഹനപ്രക്രിയയെ സ്വാധീനിച്ച് അഹിതമായി  മാറ്റാം', എന്നു പറഞ്ഞാണ് സി.രാധാകൃഷ്ണന്‍ ഈ ഐതിഹ്യത്തിന് ശാസ്ത്രത്തിന്റെ മേമ്പൊടി  തൂകാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 'എന്നാല്‍, പ്രകാശം  കുറയുമ്പോള്‍ ഉണ്ടാകുന്നതിനെക്കാള്‍ എത്ര ശക്തമായ ഭയമായിരിക്കും ആശുപത്രിയിലും  ഐസിയുവിലും മരണത്തോട് മല്ലടിച്ച് കിടക്കുന്ന രോഗി അനുഭവിക്കുന്നത്. മാത്രമല്ല,  പ്രസവവേദന ഭയക്കാത്ത ഗര്‍ഭിണികളുമുണ്ടാകില്ല. ഈ ഭയങ്ങള്‍ ഉള്ളപ്പോള്‍ ഭക്ഷണം  കഴിക്കരുതെന്ന് ആരെങ്കിലും പറയുമോ?'-എന്നാണ് ഡോ.ശങ്കരമംഗലത്തിന്റെ  ചോദ്യം.&lt;br /&gt;&lt;br /&gt;നമ്മുടെ സൗരയൂഥത്തിലെ സ്വാഭാവിക സംഭവം മാത്രമായ സൂര്യഗ്രഹണം, ഓരോ  ഒന്നര വര്‍ഷത്തിനിടയിലും ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് സംഭവിക്കുന്നുണ്ടെന്ന  കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-2847238522434973795?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/2847238522434973795/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=2847238522434973795' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/2847238522434973795'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/2847238522434973795'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2010/02/blog-post_10.html' title='അന്ധവിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കുമ്പോള്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_B25RyGfIAVE/S3ItmzmzF3I/AAAAAAAADPw/WgvvokHWjSw/s72-c/solar-eclipsejpg.jpg' height='72' width='72'/><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-4322361173196168917</id><published>2010-02-01T23:02:00.002+05:30</published><updated>2010-02-07T18:58:03.951+05:30</updated><category scheme='http://www.blogger.com/atom/ns#' term='കേരളം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ഗൂഗിള്‍'/><title type='text'>നിഴലിനെ സംശയിക്കുന്നവര്‍</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;b&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#663333;"&gt;&lt;div&gt;&lt;br /&gt;&lt;/div&gt;ഗൂഗിള്‍  മാപ്പിങ്പാര്‍ട്ടിയും ഓട്ടോ ഡ്രൈവറുടെ ശിക്ഷയും&lt;/span&gt;&lt;/i&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഏതാണ്ട് ഒരു പതിറ്റാണ്ട്  മുമ്പത്തെ സംഭവമാണ്. ഹൈദരാബാദ്, ബാംഗ്ലൂര്‍ മുതലായ നഗരങ്ങള്‍ ഐടി രംഗത്ത്  വന്‍കുതിപ്പ് നടത്തുമ്പോള്‍, ഇത്രയേറെ മാനവവിഭവശേഷിയുള്ള കേരളത്തിന് അത്  സാധിക്കാത്തതിന് കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്റെ സുഹൃത്തും  സഹപ്രവര്‍ത്തകനുമായ പി.എസ്.ജയന്‍ നിയമിക്കപ്പെട്ടു.  അദ്ദേഹം ഹൈദരാബാദ് സന്ദര്‍ശിച്ചു, അന്ന് ആന്ധ്രയിലെ ഐടി  വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഐടി  സെക്രട്ടറിയെ കണ്ടു. ബാംഗ്ലൂരിലെത്തി അവിടുത്തെ ഐടി ചുമതലക്കാരെ കണ്ടു.  തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി അന്നത്തെ സംസ്ഥാന ഐടി സെക്രട്ടറി അരുണ  സുന്ദര്‍രാജ് ഐ.എ.എസിനെയും കണ്ടു.&lt;br /&gt;&lt;br /&gt;ചന്ദ്രബാബു നായിഡുവിന്റെ ഐടി  സെക്രട്ടറിയുടെ ഫോട്ടോഗ്രാഫ് വേണമല്ലോ എന്ന് പറഞ്ഞപ്പോള്‍, ജയന്റെ ഇ-മെയില്‍ ഐഡി  ചോദിച്ചിട്ട് സ്വന്തം ലാപ്‌ടോപ്പില്‍ നിന്ന് അദ്ദേഹം അത് അപ്പോള്‍ തന്നെ അയച്ചു.  നിങ്ങള്‍ നാട്ടിലെത്തി മെയില്‍ നോക്കിയാല്‍ മതി ഫോട്ടോ അതില്‍ കാണും എന്ന്  നിര്‍ദ്ദേശവും നല്‍കി. ബാംഗ്ലൂരിലും തത്തുല്യമായ അനുഭവമാണുണ്ടായത്. എന്നാല്‍,  തിരുവനന്തപുരത്ത് ഐടി സെക്രട്ടറിയുടെ മുറിയില്‍ വിചിത്രമായ മറ്റൊരു കാഴ്ചയായാണ്  കണ്ടത്. മുറിയിലൊരു കമ്പ്യൂട്ടറുണ്ട്. അത് പക്ഷേ, സെക്രട്ടറിയുടെ മേശപ്പുറത്തല്ല.  മാത്രമല്ല, അത് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുമുണ്ട്.  എന്തുകൊണ്ട് കേരളം ഈ രംഗത്ത് പിന്നിലാകുന്നു എന്നതിന് ഈ രംഗം വ്യക്തമായ ഉത്തരം  നല്‍കുന്നു എന്നു പറഞ്ഞാണ് തന്റെ റിപ്പോര്‍ട്ട് ജയന്‍  അവസാനിപ്പിച്ചത്.&lt;br /&gt;&lt;br /&gt;തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന ഗൂഗിള്‍  മാപ്പിങ്പാര്‍ട്ടിക്കെതിരെ സംസ്ഥാന ഇന്റലിന്‍ജന്‍സ് മേധാവി നല്‍കിയെന്ന്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുന്നറിയിപ്പ് വായിക്കുമ്പോള്‍, മേല്‍പ്പറഞ്ഞ രംഗമാണ്  ഓര്‍മ വരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ ഉദ്യോഗസ്ഥര്‍ അല്‍പ്പവും  മുന്നോട്ട് പോയിട്ടില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ലോകത്ത് എന്താണ്  യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ഓരോ ദിവസവും ലോകം മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റം  മനസിലാക്കാന്‍ ഒരു ദിവസം വൈകിയാല്‍ പോലും നമ്മള്‍ കാലഹരണപ്പെട്ടേക്കാം എന്നതാണ്  സ്ഥിതി. ആ നിലയ്ക്ക് ദിവസവും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥ  സംവിധാനവും, അത് മനസിലാക്കാന്‍ വൈകുന്ന രാഷ്ട്രീയ നേതൃത്വവും നമ്മളെ എങ്ങോട്ടാണ്  നയിക്കുന്നത്.&lt;br /&gt;&lt;br /&gt;ഇന്ത്യയില്‍ ടെലിവിഷന്‍ ബഹുജനമാധ്യമത്തിന്റെ  സ്വഭാവമാര്‍ജിക്കുന്നത് 1990-കളുടെ പകുതിയില്‍ മാത്രമാണ്. സാങ്കേതികമായി അത്തരമൊരു  അവസ്ഥ ആര്‍ജിക്കാന്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അത്രയും സമയം വേണ്ടിവന്നു എന്ന്  വാദിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ പാശ്ചാത്യലോകം ടെലിവിഷന്‍ ജ്വരത്തില്‍ പെട്ട  കാലത്ത്, ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ആവശ്യം വിനോദത്തെക്കാളേറെ വികസനമാണ് എന്ന്,  ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ സ്വാധിനത്താല്‍ നെഹൃവിനെപ്പോലുള്ള ഇന്ത്യന്‍ നേതാക്കള്‍  തീരുമാനിച്ചതാണ്, ഇവിടെ ടെലിവിഷന്‍ യുഗം ഉദയം ചെയ്യാന്‍ വൈകിയതിന് മുഖ്യകാരണമെന്ന്  ചരിത്രകാരന്‍മാര്‍ പറയുന്നു. അതിന്റെ ഫലം നമ്മള്‍ ഇപ്പോള്‍ കാണുന്നുണ്ട്.  'സോപ്പ്ഓപ്പറ'കള്‍ എന്നപേരിലുള്ള സീരിയലുകള്‍ കണ്ട് 1960-കളില്‍ യൂറോപ്പിലും  അമേരിക്കയിലും മദാമ്മമാര്‍ ഒഴുക്കിയ കണ്ണീര്‍, ഇപ്പോള്‍ മെഗാസീരിയലുകള്‍ വഴി  കേരളത്തിലെ വീട്ടമ്മമാര്‍ ഒഴുക്കുന്നു. കണ്ണീരൊഴുക്കാന്‍ 40 വര്‍ഷത്തെ  കാത്തിരിപ്പ്!&lt;br /&gt;&lt;br /&gt;ഗൂഗിള്‍ മാപ്പ് പോലുള്ള നവമാധ്യമ സാധ്യതകളെ ചെറുക്കുക വഴി  കേരളം എത്ര വര്‍ഷമാണ് പിന്നിലാകാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍  കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, ഭീകരര്‍ക്ക് കേരളത്തെ ആക്രമിക്കണമെങ്കില്‍ അതിന്  ഗൂഗിള്‍ മാപ്പിന്റെ ആവശ്യമൊന്നുമില്ല, കാരണം അതിലും ഉയര്‍ന്ന  സാങ്കേതികത്തികവാര്‍ന്ന ഉപഗ്രഹചിത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. അപ്പോള്‍ നമ്മള്‍  നിഴലിനെയാണോ പേടിക്കുന്നത്.&lt;br /&gt;&lt;br /&gt;ഏതാനും ദിവസം മുമ്പ് സഹപ്രവര്‍ത്തകനായ  കെ.കെ.ബാലരാമന്‍ ഒരു ഓട്ടോറിക്ഷക്കാരന്റെ കാര്യം പറഞ്ഞു. പരിചയമുള്ള ഒരു  പെട്ടിക്കടയില്‍ നിന്ന് മുറുക്കാന്‍ വാങ്ങുകയായിരുന്നു അദ്ദേഹം. ആ സമയത്താണ്  യൂണിഫോമിട്ട, കണ്ടാല്‍ അറുപതിന് മേല്‍ പ്രായമുള്ള ഒരു ഓട്ടോഡ്രൈവര്‍  അവിടെയെത്തിയത്. അയാള്‍ സാധനം വാങ്ങിപ്പോയപ്പോള്‍, കടക്കാരന്‍ പറഞ്ഞു, 'പാവം,  രാവിലെ ക്ലാസ് കഴിഞ്ഞു വരികയാ. ഒരാഴ്ചയായി, ഇനി മൂന്നാഴ്ച കൂടി പോകണം'. സംഭവം  എന്താണെന്ന് ബാലരാമന്‍ തിരക്കി. പ്രായമായ ആ ഓട്ടോക്കാരന്‍ തന്റെ വാഹനത്തില്‍ കയറിയ  ഒരു സ്ത്രീയെ ചില്ലറയില്ലാത്തതിന്റെ പേരില്‍ എന്തോ അസഭ്യം പറഞ്ഞുവത്രേ. അവര്‍ നേരെ  പോയി പോലീസില്‍ പാരതി കൊടുത്തു. ഓട്ടോക്കാരനെ പോലീസ് പിടിച്ചു. തെറ്റിന് കൊടുത്ത  ശിക്ഷയാണ്, ഒരു മാസക്കാലം എല്ലാ ദിവസവും ഒരുമണിക്കൂര്‍ വീതം ക്ലാസില്‍  പങ്കെടുക്കണം. സ്ത്രീകളോട് എങ്ങനെ മാന്യമായി പെരുമാറണം എന്നതാണ് വിഷയം.&lt;br /&gt;&lt;br /&gt;ഈ  സംഭവം കേട്ടപ്പോള്‍ എനിക്ക് മനസില്‍ തോന്നി, നമ്മുടെ പല ഉദ്യോഗസ്ഥരും നേതാക്കളും  ഇത്തരം ശിക്ഷയ്ക്ക് അര്‍ഹരാണ്. ലോകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്  വിവരിക്കുന്ന ക്ലാസില്‍ കുറഞ്ഞത് രണ്ടു മാസക്കാലം ദിവസവും ഓരോ മണിക്കൂര്‍ വീതം അവരെ  പങ്കെടുപ്പിക്കുക.&lt;br /&gt;&lt;br /&gt;NB: ഗൂഗിള്‍ പോലൊരു കുത്തകക്കമ്പനിക്ക് കേരളത്തിന്റെ  സൂക്ഷ്മവിവരങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കലാവില്ലേ ഈ മാപ്പിങ്പാര്‍ട്ടി  എന്നാണ് മറ്റൊരു പ്രസക്തമായ ചോദ്യം. ഗൂഗിള്‍ മാപ്പ്‌സ്, ഗൂഗിള്‍ എര്‍ത്ത്  എന്നിങ്ങനെയുള്ള സര്‍വീസുകള്‍ ഇപ്പോള്‍ തികച്ചും സൗജന്യമാണ്, ഭാവിയില്‍ പക്ഷേ, അവ  മറ്റാരുടെയെങ്കിലും ഉടമസ്ഥതയില്‍ പെട്ടാല്‍ എന്താകും സ്ഥിതി എന്നതാണ് ആശങ്ക.  ന്യായമായ ആശങ്കയാണിത്. പക്ഷേ, നമ്മുക്ക് ഇങ്ങനെയൊരു ആശങ്കയുണ്ട് എന്നതുകൊണ്ടു  മാത്രം ഇത്തരം കാര്യങ്ങളെ ചെറുക്കുന്നതും പ്രതിരോധിക്കുന്നതും യുക്തിയാണോ. ഈ ആശങ്ക  യാഥാര്‍ഥ്യമാകും എന്നതിന് എന്താണ് നമ്മുടെ പക്കലുള്ള  ഉറപ്പ്?&lt;br /&gt;&lt;br /&gt;'ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്' (openstreetmap) പോലുള്ള ജനകീയ മാപ്പിങ്  സംരംഭങ്ങളില്‍ പങ്കെടുക്കൂ, ഗൂഗിളിനെപ്പോലുള്ള കുത്തകകളെ ഒഴിവാക്കൂ എന്നാണ് മറ്റൊരു  വാദം. ഇത്തരമൊരു ജനകീയമാപ്പ് എല്ലാക്കാലത്തും സ്വതന്ത്രമായി നില്‍ക്കും എന്ന്  ഗാരണ്ടി നല്‍കാന്‍ ആര്‍ക്കാണാവുക. എന്തിന് വിക്കിപീഡിയ പോലും ഭാവിയില്‍  മറ്റാരുടെയെങ്കിലും കൈകളില്‍ പെടുകയും, അതില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ക്ക്  കാശുകൊടുക്കുകയും വേണം എന്ന സ്ഥിതിയുണ്ടാകില്ലെന്ന് ആര്‍ക്കാണ് അത്ര ഉറപ്പുള്ളത്.  വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന ആര്‍ക്കെങ്കിലും ആ സ്ഥാപനത്തിന്റെ  നിയന്ത്രണം അവകാശപ്പെടാനാകുമോ?&lt;br /&gt;&lt;br /&gt;എന്നുവെച്ചാല്‍, സംശയമാണെങ്കില്‍ നമ്മള്‍  എല്ലാറ്റിനെയും സംശയിക്കണം. അല്ലാതെ ഗൂഗിള്‍ കുത്തക, ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്  പുണ്യാളന്‍ എന്ന ലൈന്‍ ശരിയല്ല.&lt;br /&gt;&lt;br /&gt;ഇത്തരമൊരു മനോഭാവം വെച്ചുകൊണ്ട് ലോകത്ത്  ജീവിക്കാനാകുമോ. സംശയം ആകാം, അത് യുക്തിക്ക് നിരക്കുന്നതാകണം. അതിനപ്പുറത്തെ സംശയം  തളത്തില്‍ ദിനേശന്‍മാരെയേ സൃഷ്ടിക്കൂ. എന്നുവെച്ചാല്‍, മനോരോഗികളെ.&lt;br /&gt;&lt;br /&gt;ഒരു  കാര്യം കേരളീയര്‍ ദിനംപ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിതാണ്, ശരാശരി  മലയാളിയുടെ ആത്മസംതൃപ്തിക്ക് രണ്ട് കാര്യങ്ങള്‍ കൂടിയേ തീരൂ, ഒന്ന് എതിര്‍ക്കാന്‍  ഒരു കുത്തക; രണ്ട് ചൂടുള്ള ചര്‍ച്ചയ്ക്ക് ഒരു വിവാദം. ആ വിവാദം ഏതെങ്കിലും  ഗൂഢാലോചനാസിദ്ധാന്തം അടിസ്ഥാനമാക്കിയുള്ളതായാല്‍ വളരെ വളരെ സന്തോഷം.&lt;br /&gt;&lt;br /&gt;കോഴിക്കോട് പണിക്കര്‍ റോഡില്‍ അടുത്തയിടെ ഒരു ബോര്‍ഡ് വെച്ചിരിക്കുന്നത്  കണ്ടു, ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ കളിയാക്കിക്കൊണ്ടുള്ള ബോര്‍ഡ്.  ബോര്‍ഡിന്റെ മുകളിലെ ചോദ്യം ഇതാണ് 'ആസിയാന്‍ കരാറും അറബിക്കടലിലോ'. അതിന് താഴെ ഒരു  പട്ടിക-നമ്മള്‍ മുമ്പ് അറബിക്കടലില്‍ തള്ളിയവ: ട്രാക്ടര്‍, കമ്പ്യൂട്ടര്‍,  കൊയ്‌ത്തെന്ത്രം..........&lt;br /&gt;&lt;br /&gt;നാളെ ഇത്തരമൊരു ബോര്‍ഡിലെ പട്ടികയില്‍ അവസാനത്തെ  ഇനം ഇതാകുമോ, 'ഗൂഗിള്‍ മാപ്പിങ്പാര്‍ട്ടി'.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-4322361173196168917?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/4322361173196168917/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=4322361173196168917' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/4322361173196168917'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/4322361173196168917'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2010/02/blog-post.html' title='നിഴലിനെ സംശയിക്കുന്നവര്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-4818977874223022721</id><published>2010-01-26T00:40:00.002+05:30</published><updated>2010-01-26T00:43:01.605+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതി'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>സൂക്ഷിക്കുക, ചിമ്പാന്‍സികളും സിനിമ ഷൂട്ട് ചെയ്യുന്നു</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/S13s4o7gO8I/AAAAAAAADIw/xsUhEGw_P7g/s1600-h/chimpanzee-picture.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 320px;" src="http://2.bp.blogspot.com/_B25RyGfIAVE/S13s4o7gO8I/AAAAAAAADIw/xsUhEGw_P7g/s400/chimpanzee-picture.jpg" border="0" alt="" id="BLOGGER_PHOTO_ID_5430757183482510274" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;വിനയന്‍, സജി സുരേന്ദ്രന്‍ തുടങ്ങിയ മലയാളസിനിമാ പ്രതിഭകളുടെ  പ്രത്യേക ശ്രദ്ധയ്ക്ക്.&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;കരുതിയിരിക്കുക, ചിമ്പാന്‍സികള്‍ പോലും സിനിമ ഷൂട്ട്  ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അത് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാനും പോണു.  &lt;a href="http://kurinjionline.blogspot.com/2010/01/blog-post_26.html"&gt;കുറിഞ്ഞി ഓണ്‍ലൈനിലെ പോസ്റ്റ്&lt;/a&gt; കാണുക.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-4818977874223022721?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/4818977874223022721/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=4818977874223022721' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/4818977874223022721'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/4818977874223022721'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2010/01/blog-post.html' title='സൂക്ഷിക്കുക, ചിമ്പാന്‍സികളും സിനിമ ഷൂട്ട് ചെയ്യുന്നു'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/S13s4o7gO8I/AAAAAAAADIw/xsUhEGw_P7g/s72-c/chimpanzee-picture.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-9090004382843223119</id><published>2010-01-25T12:51:00.005+05:30</published><updated>2010-01-25T12:55:04.509+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുംബൈ'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍ക്കസ്ട്ര'/><title type='text'>മുംബൈ കാഴ്ചകള്‍-3: ഓര്‍ക്കസ്ട്ര</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/S11Gr1X9p5I/AAAAAAAADIY/ddyvgbkqVa8/s1600-h/Dance+Bar.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 261px;" src="http://4.bp.blogspot.com/_B25RyGfIAVE/S11Gr1X9p5I/AAAAAAAADIY/ddyvgbkqVa8/s400/Dance+Bar.jpg" border="0" alt="" id="BLOGGER_PHOTO_ID_5430574444554594194" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;വാതില്‍  തുറക്കുന്ന വേളയില്‍ തന്നെ, തീര്‍ത്തും അപ്രതീക്ഷിതമായി, കാതടപ്പിക്കുന്ന  ഗാനമേളയുടെ സ്റ്റേജിന് ചുവട്ടിലേക്ക് എടുത്തെറിയപ്പെടുന്നവരുടെ അവസ്ഥ ചിന്തിച്ചു  നോക്കുക. എനിക്കും സുഹൃത്ത് ജിഗീഷിനും സംഭവിച്ചത് അതാണ്. പട്ടുടയാടകള്‍ ധരിച്ചു  വിലാസവതികളായി നില്‍ക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കു നടുവില്‍ ക്ഷണിക്കപ്പെടാതെ  എത്തിയവരായി ഒറ്റനിമിഷം കൊണ്ട് ഞങ്ങള്‍ മാറി.&lt;br /&gt;&lt;br /&gt;കോട്ടുംസ്യൂട്ടും ധരിച്ച്  കഴുകന്‍ കണ്ണുകളോടെ നില്‍ക്കുന്ന ഒരു യുവാവ് ഞങ്ങളെ ഹസ്തദാനം ചെയ്തു സ്വീകരിച്ച്  സ്‌റ്റേജിന് തൊട്ടടുത്തുള്ള സോഫയില്‍ ഇരുത്തി. കോട്ടിട്ട വേറെയും യുവാക്കള്‍  ഹാളിനുള്ളില്‍ പല കോണുകളിലായി നിലയുറപ്പിച്ചിട്ടുണ്ട്. ആ ചെറിയ ഹാളിന് നടുവില്‍  എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന സ്ത്രീകളെല്ലാം പുതിയതായി എത്തിയ ഞങ്ങളിലേക്ക്  ഉപചാരപൂര്‍വം ശ്രദ്ധ തിരിച്ചു. ഒരു ഗായകനും ഗായികയും സ്റ്റേജിലുണ്ട്. പക്ഷേ,  ഡ്രമ്മിന്റെയും മറ്റും ശബ്ദകോലാഹലം ഗായകരുടെ സ്വരമാധുരിയെ ഞെരിച്ചു കളയുന്നു.&lt;br /&gt;&lt;br /&gt;ഈസ്റ്റ് അന്ധേരിയില്‍ ചെറിയൊരു പച്ചക്കറി മാര്‍ക്കറ്റിനടുത്ത് തീര്‍ത്തും  അനാകര്‍ഷകമായി തോന്നുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഞങ്ങള്‍  'ഓര്‍ക്കസ്ട്ര'യ്‌ക്കെത്തിയത്. ഓര്‍ക്കസ്ട്രയ്ക്ക് പോകുന്നത് മാന്യന്‍മാര്‍ക്ക്  ചേര്‍ന്ന പണിയല്ലെന്ന്, സമീപപ്രദേശത്ത് ആ കലാപരിപാടി എവിടെയുണ്ടെന്ന് പറഞ്ഞു തന്ന  കരിക്കുകച്ചവടക്കാരന്‍ രമേശിന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു.&lt;br /&gt;&lt;br /&gt;എങ്കിലും,  'ബോംബൈയില്‍ വന്ന സ്ഥിതിക്ക് ഓര്‍ക്കസ്ട്രയ്ക്ക് പോകാതെ മടങ്ങരുതെ'ന്ന്, തൃശൂര്‍  നസ്രാണിയായ ജോര്‍ജ് ഡൊമനിക് പറഞ്ഞതാണ് ഞങ്ങള്‍ക്ക് പ്രേരണയായത്.  'ഓര്‍ക്കസ്ട്രയ്ക്ക് പോവുക, ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്യുക, പാട്ട് ആസ്വദിച്ച് ഒന്നോ  രണ്ടോ മണിക്കൂര്‍ അവിടെ ചെലവിടുക, ബിയറിന് 250 രൂപ ഈടാക്കും, അത് മാത്രം  നല്‍കിയാല്‍ മതി'- ഇതായിരുന്നു നസ്രാണിയുടെ വക ഉപദേശം. ഇവിടുത്തെ പ്രശസ്തമായ  ഡാന്‍സ്ബാറുകള്‍ നിരോധിച്ചപ്പോള്‍, അതുവഴി ഉപജീവനം നടത്തിയിരുന്ന സ്ത്രീകളുടെ  പുനരധിവാസംകൂടി കണക്കിലെടുത്ത് തുടങ്ങിയിട്ടുള്ളതാണ് ഓര്‍ക്കസ്ട്ര-അദ്ദേഹം  പറഞ്ഞു.&lt;br /&gt;&lt;br /&gt;ഹാളിനുള്ളിലെ ശബ്ദകോലാഹലം പുറത്ത് കേള്‍ക്കാത്തതെന്തെന്ന് അത്ഭുതം  തോന്നി. ആ ചെറിയ ഹാളില്‍ വലിയൊരു ജനക്കൂട്ടം തന്നെയുണ്ട്. കാഴ്ചയ്ക്ക് ഒരുവിധം  ഭംഗിയുള്ള പതിനൊന്ന് സ്ത്രീകള്‍ ഹാളിന് നടുവില്‍ വട്ടംകൂടി നിന്ന്  എന്തുചെയ്യണമെന്ന് നിശ്ചയമില്ലാത്തവരെപ്പോലെ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍  ശ്രമിക്കുന്നു. അതില്‍ മധ്യവയസ്‌ക്കകളുണ്ട്, ചെറുപ്പക്കാരികളുണ്ട്, കൗമാരം വിടുന്ന  ചെറുപ്രായക്കാരുമുണ്ട്. അവരെ കൂടാതെ കോട്ടിട്ട അഞ്ച് ചെറുപ്പക്കാര്‍, കോട്ടിടാത്ത  വെയിറ്റര്‍മാര്‍ വേറെ. ഹാളിനപ്പുറത്തേക്കുള്ള വാതിലില്‍ കാഴ്ചയ്ക്ക് അത്ര  ഭംഗിയില്ലാത്ത ഏതാനും സ്ത്രീകള്‍, ചെറിയ സ്റ്റേജില്‍ ഗായകര്‍,  വാദ്യോപകരണക്കാര്‍...ഇതിന് പുറമെയാണ് കസ്റ്റമേഴ്‌സ്. കസ്റ്റമേഴ്‌സ്  അധികമൊന്നുമില്ല, ഞങ്ങളുള്‍പ്പടെ വെറും ഏഴ് പേര്‍.&lt;br /&gt;&lt;br /&gt;സമയം വൈകുന്നേരം 7.50.  ഞങ്ങളെ ആനയിച്ചിരുത്തിയ സോഫ സ്റ്റേജിനോട് ചേര്‍ന്നാണ്, അതിനാല്‍ അവിടെ നിന്ന് മാറി  എതിരെയുള്ള ഇരിപ്പിടം പിടിച്ചു. സ്ത്രീകളെല്ലാം ഉടനെ അങ്ങോട്ട് തിരിഞ്ഞു. പാട്ട്  തകര്‍ക്കുകയാണ്. കോട്ടുകാരനെ വിളിച്ച് ബിയറിന് ഓര്‍ഡര്‍ കൊടുത്തു. അപ്പുറത്തെ  വാതിക്കല്‍ നിന്നവരില്‍ കറുത്ത് പൊക്കംകുറഞ്ഞ സ്ത്രീ, ഉപചാരപൂര്‍വം ബിയര്‍  കൊണ്ടുവന്ന് ഭവ്യതയോടെ ഞങ്ങള്‍ക്ക് ഗ്ലാസില്‍ പകര്‍ന്നു തന്നു. എന്റെ ഇടതുവശത്തെ  സോഫയിലെ കസ്റ്റമര്‍ കണ്ണടവെച്ച മെലിഞ്ഞ യുവാവാണ്. ഞങ്ങള്‍ ആദ്യം ഇരുന്ന  സ്ഥലത്തിനടുത്ത് പലചരക്കുകടക്കാരനെപ്പോലെ തോന്നിക്കുന്ന അമ്പതുകാരന്‍. കാഴ്ചയ്ക്ക്  ഒരു വ്യക്തിത്വവും തോന്നാത്ത രണ്ട് മെലിഞ്ഞ പയ്യന്‍മാര്‍ ഭക്ഷണം ആര്‍ത്തിയോടെ  വെട്ടിവിഴുങ്ങുന്നു. അവര്‍ക്ക് മുന്നിലെ മേശയില്‍ ഒഴിഞ്ഞ ഒട്ടേറെ കുപ്പികള്‍,  എല്ലിന്‍കഷണങ്ങള്‍. രണ്ടുപേരും ഫുള്‍ഫിറ്റാണെന്ന് പെരുമാറ്റത്തില്‍ വ്യക്തം.  ഇനിയുള്ള കസ്റ്റമര്‍ ഒരു തൈക്കിളവനാണ്.&lt;br /&gt;&lt;br /&gt;പേര് ഓര്‍ക്കസ്ട്രയെന്നാണെങ്കിലും  പാട്ട് ആരും ശ്രദ്ധിക്കുന്നില്ല. എന്തുപാട്ട് എന്ന രീതിയില്‍ പലചരക്കുകടക്കാരനും  തൈക്കിളവനും സ്ത്രീകളിലാണ് ശ്രദ്ധ അര്‍പ്പണബുദ്ധിയോടെ അര്‍പ്പിച്ചിരിക്കുന്നത്.  കണ്ണടവെച്ച ചെറുപ്പക്കാരന്‍ സ്റ്റേജിലേക്ക് നോക്കിയിരിക്കുന്നതായി  കാണപ്പെടുന്നുവെങ്കിലും കാര്യമായി ഒന്നിലും ശ്രദ്ധിക്കുന്നില്ല എന്ന് വ്യക്തം.  അയാള്‍ക്കരികില്‍ സോഫയില്‍തന്നെ ഒരു കെട്ടുനോട്ട് അടുക്കി വെച്ചിരിക്കുന്നു,  പൊതുദര്‍ശനത്തിനെന്ന പോലെ! ബിയര്‍ നുണഞ്ഞ്് പാട്ടിലേക്ക് ശ്രദ്ധ തിരിക്കുകയും  നോട്ടുകെട്ടുകളൊന്നും പുറത്തെടുക്കാതിരിക്കുകയും ചെയ്തതോടെ, സ്ത്രീകള്‍ക്ക്  ഞങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു.&lt;br /&gt;&lt;br /&gt;പെട്ടന്ന് പലചരക്കുകടക്കാരന്‍ ഒരു കെട്ട് 50  രൂപാനോട്ട് പുറത്തെടുത്തു. സ്വിച്ചിട്ട മാതിരി സ്ത്രീകളെല്ലാം അങ്ങോട്ടു തിരിഞ്ഞു.  ഓരോരുത്തരെയായി അടുത്തു വിളിച്ച് ഒരോ നോട്ടുവീതം അയാള്‍ വിതരണം ചെയ്തു.  വെയിറ്റര്‍മാര്‍ക്കും ശിങ്കിടികള്‍ക്കുമെല്ലാം കിട്ടി വിഹിതം. കൊള്ളാം, ഞാന്‍  മനസിലോര്‍ത്തു. കാശുണ്ടെങ്കില്‍ ഇങ്ങനെ തന്നെ വേണം, ഉള്ളവന്‍ ഇല്ലാത്തവന്് വീതിച്ചു  നല്‍കണം. നോട്ട് വിതരണം കഴിഞ്ഞതോടെ പലചരക്കുകടക്കാരന്‍ തീര്‍ത്തും  അവഗണിക്കപ്പെട്ടു. തനിക്ക് അത്രയും വേണം, ഞാന്‍ മനസില്‍ പറഞ്ഞു. കൈയിരുന്ന കാശ്  കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങരുതെന്ന് ഇനിയെങ്കിലും പഠിക്കണം!&lt;br /&gt;&lt;br /&gt;ഒരു ഗാനം  അവസാനിച്ചതും ഇടതുവശത്തെ കണ്ണടവെച്ച ചെറുപ്പക്കാരന്‍ കോട്ടിട്ട ഒരു കിങ്കരനെ  അടുത്തു വിളിച്ച്, പൊതുദര്‍ശനത്തിന് വെച്ചിരുന്ന നോട്ടുകെട്ടില്‍ നിന്ന് (സംഭവം  ആയിരത്തിന്റേതാണ്) മൂന്നു നോട്ടെടുത്തു നല്‍കി ചെവിയിലെന്തോ പറഞ്ഞു. കോട്ടുകാരന്‍  അത് പാട്ടുകാരന് കൊണ്ടു കൊടുത്തു. യുവാവ് വിജയാഹ്ലാദത്തോടെ മൂന്ന് നോട്ടും  ഉയര്‍ത്തിക്കാട്ടി കണ്ണടക്കാരനെ അഭിവാദ്യം ചെയ്തു. ദൈവമേ, ഞാന്‍ മനസിലോര്‍ത്തു.  'അന്ത ഹന്തയ്ക്ക് ഇന്ത പട്ട്' എന്നു പറഞ്ഞപോലെ ഒരു പാട്ടിന് മൂവായിരം രൂപ!&lt;br /&gt;&lt;br /&gt;കോഴിയും ചപ്പാത്തിയുമായി ഫുള്‍ഫിറ്റില്‍ മല്ലിടുന്ന കൂതറ ചെറുപ്പക്കാര്‍  ഇതൊന്നും അറിയുന്നതേയില്ല. ഇത്രയും സ്ത്രീകള്‍ നോക്കിനില്‍ക്കെയാണ് ഈ പരാക്രമമെന്നു  പോലും അവര്‍ക്കില്ല. അവരുടെ കൈയില്‍ ഏതായാലും നോട്ടുകെട്ടില്ല, അതുമാത്രമാണ് ഏക  ആശ്വാസം. തൈക്കിളവന്‍ അവിടെ നില്‍ക്കുന്ന സ്ത്രീകളില്‍ ആരില്‍  ശ്രദ്ധകേന്ദ്രീകരിക്കണം എന്ന കണ്‍ഫ്യൂഷനില്‍ എരിപിരി  കൊള്ളുന്നു.&lt;br /&gt;&lt;br /&gt;കാല്‍മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍, എന്തോ തീരുമാനിച്ച്  ഉറപ്പിച്ചതുപോലെ കണ്ണടക്കാരന്‍ ഇളകയിരുന്നു. സ്ത്രീകളെയൊക്കെ ഒന്ന് വിസ്തരിച്ച്  നോക്കി. കോട്ടിടാത്ത ഒരു വെയിറ്ററെ കൈകാട്ടി അടുത്തേക്കു വിളിച്ചു. എന്നിട്ട്  നോട്ടുകെട്ട്് എണ്ണാന്‍ തുടങ്ങി. അതില്‍ ഏതാനും എണ്ണം മാറ്റിവെച്ചിട്ട്  ബാക്കിയത്രയും ആ വെയിറ്ററെ ഏല്‍പ്പിച്ചു. വായില്‍ വെള്ളമൂറുന്നതുപോലൊരു ചിരി  ചിരിച്ച് വെയിറ്റര്‍ കാശുമായി പോയി. പിന്നെ ഞങ്ങള്‍ കണ്ടത് സിനിമയിലും മറ്റും  മാത്രം കാണാന്‍ സാധ്യതയുള്ള ഒരു രംഗമാണ്. സ്ത്രീകള്‍ വട്ടംകൂടി നില്‍ക്കുന്നതിന്  സമീപത്ത് നോട്ടുകെട്ടുമായെത്തിയ വെയിറ്റര്‍, അത് സ്ത്രീകളുടെ തലയ്ക്ക് മുകളിലേക്ക്  വിതറി. ആയിരത്തിന്റെ നോട്ടുകള്‍ ഫാനിന്റെ കാറ്റില്‍ പാറി ഹാളില്‍ മുഴുവന്‍ പറന്നു  വീണു. സ്ത്രീകളാരും അത് എടുക്കാന്‍ തുനിഞ്ഞില്ല. വെയിറ്റര്‍മാര്‍ തന്നെ  പെറുക്കിയെടുത്തു.&lt;br /&gt;&lt;br /&gt;'ഇവന്‍ മാനേജ്‌മെന്റിന്റെ ആളാകാനാണ് സാധ്യത'-ജിഗീഷ്  പറഞ്ഞു. 'നമ്മള്‍ എന്തു ചെയ്യണമെന്ന് അവന്‍ സൂചന നല്‍കുന്നതാണ്'. കൊള്ളാം, ഞാന്‍  പറഞ്ഞു, അവന്റെ ബുദ്ധി അപാരം. പക്ഷേ, മലയാളികളുടെ അടുത്ത് അവന്റെ പരിപ്പ് വേവില്ല.  മാത്രമല്ല, നോട്ട് കെട്ട് കൊണ്ടുനടക്കുന്ന രീതി നമുക്ക് പണ്ടേ ഇല്ലല്ലോ  (ഉണ്ടായിട്ടു വേണ്ടെ കൊണ്ടുനടക്കാന്‍!).&lt;br /&gt;&lt;br /&gt;ഞങ്ങളെത്തിയിട്ട് അരമണിക്കൂര്‍  കഴിഞ്ഞു, ബിയര്‍ ഏതാണ്ട് തീരാറായി. ഇനി ഞങ്ങള്‍ നോട്ടുകെട്ട്  പുറത്തെടുക്കുന്നതിലാകും ഇവരുടെ ശ്രദ്ധ. ഏതായാലും, ആശ കൊടുക്കേണ്ട. കോട്ടുകാരനെ  അടുത്തു വിളിച്ച് ബില്ല് കൊണ്ടുവരാന്‍ പറഞ്ഞു. കറക്ട് 250 രൂപ, 300 രൂപായെടുത്ത്  വീശി. ബിയര്‍ ഒഴിച്ചു തന്ന സ്ത്രീ തന്നെ ബില്ലും കൊണ്ടുവന്നു. ബാക്കി വെച്ചോ എന്ന്  പറഞ്ഞ് അവിടുന്ന് പുറത്തിറങ്ങി. ചെവിക്ക് പൊറുതിയുണ്ടായത് അപ്പോഴാണ്. തൃശൂര്‍  നസ്രാണിയുടെ വാക്കുകേട്ട് രണ്ടു മണിക്കൂര്‍ അവിടെ ചെലവിട്ടിരുന്നെങ്കില്‍  ചിലപ്പോള്‍ ഇയര്‍ഡ്രം വേറെ ഫിറ്റ് ചെയ്യേണ്ടി വരുമായിരുന്നു.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-9090004382843223119?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/9090004382843223119/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=9090004382843223119' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/9090004382843223119'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/9090004382843223119'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2010/01/3.html' title='മുംബൈ കാഴ്ചകള്‍-3: ഓര്‍ക്കസ്ട്ര'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_B25RyGfIAVE/S11Gr1X9p5I/AAAAAAAADIY/ddyvgbkqVa8/s72-c/Dance+Bar.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-3497272005214791660</id><published>2009-12-25T13:56:00.008+05:30</published><updated>2010-01-24T21:41:17.855+05:30</updated><category scheme='http://www.blogger.com/atom/ns#' term='തീവണ്ടി'/><category scheme='http://www.blogger.com/atom/ns#' term='മുംബൈ'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>മുംബൈ കാഴ്ചകള്‍-2: അന്യഗ്രഹത്തീവണ്ടി</title><content type='html'>&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/SzR3aoY29uI/AAAAAAAAC78/ohejv1UDGD8/s1600-h/mumbai+train1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 245px;" src="http://3.bp.blogspot.com/_B25RyGfIAVE/SzR3aoY29uI/AAAAAAAAC78/ohejv1UDGD8/s400/mumbai+train1.jpg" border="0" alt="" id="BLOGGER_PHOTO_ID_5419087551035537122" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt; ആനന്ദ് രചിച്ച 'ആള്‍ക്കൂട്ട'ത്തിന്റെ ഏതോ പേജില്‍ നിന്ന്  രക്ഷപ്പെട്ടവരെപ്പോലെ തോന്നിക്കുന്ന മൂകവും നിരുന്മേഷകവുമായ ജനപ്രവാഹം നേരിട്ട്  കാണാന്‍ മുംബൈയിലെ അര്‍ബന്‍ തീവണ്ടി സ്റ്റേഷനുകളില്‍ തന്നെ പോകണം.  ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടമല്ല അത്. എവിടെ നിന്നോ തൊടുത്തുവിട്ട് ഒരേ  ലക്ഷ്യത്തിലേക്ക് ഭ്രാന്തമായി നീങ്ങിക്കൊണ്ടിരിക്കുന്ന ആയിരം മുഖമുള്ള  മനുഷ്യാസ്ത്രം പോലെ തോന്നും.&lt;br /&gt;&lt;br /&gt;അന്ധേരിയില്‍ നിന്ന് ചര്‍ച്ച്‌ഗേറ്റിലേക്ക്  പോകാന്‍ ഒരുങ്ങുമ്പോള്‍, സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി, പോക്കറ്റടി  സൂക്ഷിക്കണം. ട്രെയില്‍ നീങ്ങിത്തുടങ്ങിയാല്‍ ഒരു കാരണവശാലും കയറാന്‍ ശ്രമിക്കരുത്,  ഇറങ്ങാനും. ചര്‍ച്ച്‌ഗേറ്റില്‍ നിന്ന് വൈകുന്നേരം മടങ്ങുന്നത് എട്ടുമണി കഴിഞ്ഞു  മതിയെന്നായിരുന്നു മറ്റൊരു ഉപദേശം, അപ്പോഴേക്കും തിരക്ക് ശമിച്ചിട്ടുണ്ടാകും.&lt;br /&gt;&lt;br /&gt;അന്ധേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടികള്‍ ചര്‍ച്ച്‌ഗേറ്റില്‍  ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിലാണ് നിര്‍ത്തുക. മറ്റ് തീവണ്ടികളില്‍ കയറിയാല്‍, അവ  അന്ധേരി വഴിയാണെങ്കില്‍ക്കൂടി, തിരക്കു മൂലം അവിടെ ഇറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല.  അതിനാല്‍, അന്ധേരിയില്‍ യാത്ര അവസാനിക്കുന്ന ട്രെയിനിലേ കയറാവൂ-ഇതായിരുന്ന മറ്റൊരു  മാര്‍ഗനിര്‍ദേശം.&lt;br /&gt;&lt;br /&gt;വൈകുന്നേരം എട്ടുമണിക്ക് ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍  നിന്ന് വണ്ടി പിടിച്ചു. ഏതായാലും അന്ധേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന  വണ്ടിയാണല്ലോ ഈ പ്ലാറ്റ്‌ഫോമിലുണ്ടാവുക, ധൈര്യമായി കയറി സീറ്റ് പിടിച്ചു. ശരിയാണ്,  തിരക്ക് കുറഞ്ഞിരിക്കുന്നു.&lt;br /&gt;&lt;br /&gt;അടുത്തിരിക്കുന്നത് കാഴ്ചയില്‍ തമിഴനെന്ന്  തോന്നിക്കുന്ന ഒരു മധ്യവയസ്‌കന്‍, നെറ്റിയില്‍ വലിയ കുറിയും തോള്‍സഞ്ചിയും. എതിരെ  ഒരു ജിമ്മേനേഷ്യക്കാരന്‍ -മധ്യവയസ്‌ക്കന്‍, കുറ്റിത്തലമുടി, ഉറച്ച മസിലുകള്‍,  വിലകൂടിയ കോട്ടണ്‍പാന്റും ഹാഫ്സ്ലീവ് ഷര്‍ട്ടും, പോരാത്തതിന് എക്‌സിക്യുട്ടീവ്  സ്‌റ്റൈലിലൊരു സൂട്ട്‌കേസും (അധോലോക നായകരിലാരെങ്കിലുമാകുമോ, സ്യൂട്ട്‌കേസില്‍  തോക്കുണ്ടാകുമോ, ബോംബെ സോറി മുംബൈയല്ലേ സ്ഥലം!).&lt;br /&gt;&lt;br /&gt;വണ്ടി വേഗമെടുത്തു, തണുത്ത  കാറ്റ്. ട്രെയിന്‍ അന്ധേരിയില്‍ പോകില്ലേ, ഒരു ശങ്ക. തമിഴനോട് തന്നെ സംശയം  നിവര്‍ത്തിച്ചു കളയാം, എതിരെയുള്ള കുറ്റിത്തലമുടിയെ ശല്യപ്പെടുത്തേണ്ട. തമിഴന്‍  ഞങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു, ഇത് ബാന്ദ്ര സ്‌റ്റേഷന്‍ വരെ മാത്രമേ പോകൂ.  അവിടെ നിന്ന് അന്ധേരിക്ക് വേറെ വണ്ടി പിടിച്ചാല്‍ മതി. അതിനര്‍ഥം ഒരു  ഇറങ്ങിക്കയറ്റം വേണം. ബോര്‍ഡ് നോക്കാതെ വണ്ടികയറിയാല്‍ ഇതാണ് പറ്റുക, ഗുണപാഠം  മനസില്‍ കുറിച്ചിട്ടു.&lt;br /&gt;&lt;br /&gt;ഓരോ സ്‌റ്റേഷനിലും നിര്‍ത്തുമ്പോള്‍, പ്ലാറ്റ്  ഫോമുകളില്‍ 'എത്രയോ കാലമായി ഞങ്ങളിവിടെ സ്ഥിരതാമസക്കാരാ'ണെന്ന മുഖഭാവത്തോടെ  നിര്‍വികാരരായി നില്‍ക്കുന്നവര്‍. ബാന്ദ്ര എത്തുംമുമ്പ് തമിഴന്‍ ഇറങ്ങി. ആരെയും  പേടിക്കാനില്ലല്ലോ എന്ന മട്ടില്‍ ഞാനും സുഹൃത്തും മലയാളത്തില്‍ പേശ് തുടര്‍ന്നു.  മുംബൈയില്‍ പിറ്റേന്ന് ഷോപ്പിങിന് എവിടെ പോകണം തുടങ്ങിയ കാര്യങ്ങളായിരുന്നു  ചര്‍ച്ച.&lt;br /&gt;&lt;br /&gt;പെട്ടന്ന് കുറ്റത്തലമുടി, ഞങ്ങളെ ലാക്കാക്കി മസില്‍ പെരുക്കുകയും  ഒന്ന് ഇളകിയിരിക്കുകയും ചെയ്തു. ദൈവമേ, ഒരു അധോലാക ആക്രമണം തുടങ്ങുകയാണോ, &lt;span style="font-family:AnjaliOldLipi;"&gt;മനസിലോര്‍ത്തു&lt;/span&gt;! 'നിങ്ങള്‍ ബാന്ദ്രയില്‍ ഇറങ്ങേണ്ട, ഈ തീവണ്ടി അന്ധേരിയില്‍  പോകും'-കുറ്റിത്തലമുടി മലയാളത്തില്‍ പറഞ്ഞു. ഹോ, ആശ്വാസമായി, അധോലോകമാണെങ്കിലും  മലയാളിയാണ്.&lt;br /&gt;&lt;br /&gt;''അതെങ്ങനെ, ഇത് ബാന്ദ്ര വണ്ടിയല്ലേ'-ഞാന്‍ സംശയം ചോദിച്ചു.  ബാന്ദ്ര വരയേ ഔദ്യോഗികമായി ഈ വണ്ടി പോകൂ. പക്ഷേ, വണ്ടി ഷെഡ്ഡില്‍ കയറ്റാന്‍  അന്ധേരിയിലാണ് കൊണ്ടുപോവുക. ബാന്ദ്രയിലെത്തുമ്പോള്‍ വണ്ടിയിലെ ലൈറ്റും ഫാനുമെല്ലാം  അണയും, അതുകണ്ട് നമ്മള്‍ ഇറങ്ങാതിരുന്നാല്‍ മതി, അന്ധേരിയിലെത്താം, താനും  അന്ധേരിക്കാണ്-കുറ്റിത്തലമുടി വിശദീകരിച്ചു.&lt;br /&gt;&lt;br /&gt;ബാന്ദ്രയിലെത്തി. ലൈറ്റും  ഫാനും അണഞ്ഞു. കുറ്റിത്തലമുടിയും ഞങ്ങളും ഉള്‍പ്പടെ കുറെപ്പേര്‍ ഇറങ്ങാന്‍  കൂട്ടാക്കിയില്ല, സീറ്റില്‍ തന്നെയിരുന്നു. കുറച്ചു നിമിഷം നിര്‍ത്തിയിട്ടിട്ട്  വണ്ടി നീങ്ങി, ഇരുട്ടില്‍, നേരിയ തണുപ്പില്‍, ഒരു അന്യഗ്രഹത്തീവണ്ടിയിലെന്നപോലെ  ഞങ്ങള്‍ ആകാംക്ഷയോടെ അതിലിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ, 2009 ഡിസംബര്‍ ഒന്‍പത്  വൈകുന്നേരം 9.17 മുതല്‍ 9.40 വരെ, ഒരു ഔദ്യോഗികരേഖയിലും പെടാത്ത അജ്ഞാത തീവണ്ടി  ഞങ്ങളെയും കൊണ്ട് യാത്രചെയ്തു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#330033;"&gt;17 വര്‍ഷം 31  കമ്പനികള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;കുറ്റിത്തലമുടിയുടെ പേര് ജോര്‍ജ് ഡൊമിനിക്, തൃശൂരുകാരന്‍  നസ്രാണി, രണ്ടു തലമുറയായി മുംബൈയില്‍ പാര്‍പ്പുറപ്പിച്ച കുടുംബത്തില്‍ പെട്ടയാള്‍,  17 വര്‍ഷത്തിനിടെ 31 കമ്പനികള്‍ മാറിയ സാഹസികന്‍. നിര്‍ത്താതെ സംസാരിക്കും.  കൂടുതല്‍ കാലവും ഒരു ജിംനേഷ്യം ശൃംഗലയുടെ മാനേജരായിരുന്നു, അതാണ് ഇത്ര പെരുത്ത  മസിലുകള്‍. പൊളിച്ചു മാറ്റുന്ന പഴയകാല ബ്രിട്ടീഷ് കെട്ടിടങ്ങളിലെ പ്രതിമകളും മറ്റ്  കലാരൂപങ്ങളും ശേഖരിച്ച് വില്‍ക്കുന്ന ഒരു കമ്പനിയുടെ ജനറല്‍ മാനേജരാണ് ഇപ്പോള്‍,  എത്രകാലം അവിടെയുണ്ടാകും എന്ന് ഉറപ്പിക്കാന്‍ വയ്യ.&lt;br /&gt;&lt;br /&gt;മുംബൈയില്‍ പരിചയം  കുറഞ്ഞ മലയാളികള്‍ എന്നു കണ്ടപ്പോള്‍ ചില ഗൈഡ്‌ലൈനുകള്‍ അദ്ദേഹം ഞങ്ങള്‍ക്ക്  നല്‍കി. ഷോപ്പിങിനുള്ള സ്ഥലമായിരുന്നു ഒന്ന്. ഷോപ്പിങ് എന്ന് ഞങ്ങള്‍ ഉദ്ദേശിച്ചത്  (കോഴിക്കോട്ട് നിന്ന് പോയവരാകയാല്‍) മിഠായിത്തെരുവ് മോഡല്‍ ആയിരുന്നു. അതിന്  ബാന്ദ്രയിലെ ഹില്‍ടോപ്പ് റോഡ് അദ്ദേഹം നിര്‍ദേശിച്ചു, വില പേശി വാങ്ങാം.&lt;br /&gt;&lt;br /&gt;(ഏതായാലും അവിടെ പോകേണ്ടി വന്നില്ല. പിറ്റേദിവസം രാവിലെ ടൈംസ് ഓഫ്  ഇന്ത്യയിലെ പെയ്ഡ് ന്യൂസ് വിഭാഗത്തിന് പുറത്ത് ഞങ്ങള്‍ വായിച്ചു - ഹില്‍ടോപ്പ്  റോഡിലെ തെരുവുകച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു മാറ്റിയിരിക്കുന്നു, ദുഷ്ടന്‍മാര്‍!)&lt;br /&gt;&lt;br /&gt;അന്ധേരിയില്‍ നിന്ന് പിരിയുംമുമ്പ് ജോര്‍ജ് ചേട്ടന്‍ ചോദിച്ചു, 'മുംബൈയില്‍  വന്നിട്ട് നിങ്ങള്‍ ഓര്‍ക്കസ്ട്ര കണ്ടില്ലേ?'. ഓര്‍ക്കസ്ട്രയോ, അതെന്ത്? ഗാനമേള  പോലെ വല്ലതുമാണോ, ഞങ്ങള്‍ ചോദിച്ചു. മുംബൈയില്‍ വന്ന സ്ഥിതിക്ക് നിങ്ങള്‍  ഓര്‍ക്കസ്ട്ര കണ്ടിട്ടേ പോകാവൂ, അദ്ദേഹം ഉപദേശിച്ചു.&lt;br /&gt;&lt;br /&gt;അവിടെ പോവുക, ഒരു  ബിയര്‍ ഓര്‍ഡര്‍ ചെയ്യുക, പെണ്‍കുട്ടികള്‍ പാട്ടുപാടുന്നുണ്ടാകും, അത് ആസ്വദിക്കുക.  ബിയറൊന്നിന് 250 രൂപ ചാര്‍ജ് ചെയ്യും, കുഴപ്പമില്ല. ഏതായാലും, നിങ്ങള്‍ മടങ്ങും  മുമ്പ് ഓര്‍ക്കസ്ട്ര കണ്ടേ പോകാവൂ-കുറ്റിത്തലമുടി തടിവക്കൊണ്ട് അദ്ദേഹം പറഞ്ഞു.  അങ്ങനെയാണ് ഓര്‍ക്കസ്ട്രയ്ക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. &lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;i&gt;(അത് അടുത്ത  ലക്കത്തില്‍)&lt;/i&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-3497272005214791660?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/3497272005214791660/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=3497272005214791660' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/3497272005214791660'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/3497272005214791660'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2009/12/2.html' title='മുംബൈ കാഴ്ചകള്‍-2: അന്യഗ്രഹത്തീവണ്ടി'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_B25RyGfIAVE/SzR3aoY29uI/AAAAAAAAC78/ohejv1UDGD8/s72-c/mumbai+train1.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-6539574960924379842</id><published>2009-12-17T11:06:00.004+05:30</published><updated>2009-12-18T08:52:50.813+05:30</updated><category scheme='http://www.blogger.com/atom/ns#' term='ടെറര്‍ ടൂറിസം'/><category scheme='http://www.blogger.com/atom/ns#' term='മുംബൈ'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>മുംബൈ കാഴ്ചകള്‍-1 : 'ടെറര്‍ ടൂറിസം'</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/Syo-rygdfuI/AAAAAAAAC4k/gjOdcf56lGM/s1600-h/Taj.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://1.bp.blogspot.com/_B25RyGfIAVE/Syo-rygdfuI/AAAAAAAAC4k/gjOdcf56lGM/s400/Taj.jpg" border="0" alt="" id="BLOGGER_PHOTO_ID_5416210423879663330" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span"   style="  ;font-family:Kartika;font-size:large;"&gt;മുംബൈയില്‍  ഇന്ത്യാകവാടത്തിനരികില്‍, പകല്‍നേരത്ത് അവിടെ എത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന  ചിന്തയോടെ, കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായ  രണ്ട് വസ്തുതകള്‍ മനസില്‍ പതിയുന്നുണ്ടായിരുന്നു. ഡിസംബറിന്റെ ആ ചൂടുകുറഞ്ഞ  സന്ധ്യയില്‍ അറബിക്കടലില്‍ നിന്ന് എന്തുകൊണ്ട് അല്‍പ്പം പോലും കടല്‍ക്കാറ്റ്  എത്തുന്നില്ല എന്നതായിരുന്നു ഒന്ന്. കടലിന്റെ ജീവസാന്നിധ്യം ആരോ  തടഞ്ഞുനിര്‍ത്തുന്നതുപോലെ. നഗരത്തിന്റെ ആലക്തികദീപപ്രളയത്തില്‍ ആകാശത്തു നിന്ന്  നക്ഷത്രങ്ങള്‍ ആട്ടിയോടിക്കപ്പെട്ടതുപോലെ, കടല്‍ക്കാറ്റും  നിന്നുപോയിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;span style="font-family:Kartika;font-size:130%;"&gt;&lt;br /&gt;രണ്ടാമത്തേതായിരുന്നു കൂടുതല്‍ നാടകീയം. ഒരു വര്‍ഷം  മുമ്പ് ഭീകരാക്രമണം നടന്ന താജ് ഹോട്ടലിന്റെ നൂറ്റാണ്ട് പഴക്കമുള്ള നിലകളിലേക്ക്  ആകാംക്ഷയും ഭീതിയും ഉത്ക്കണ്ഠയും കലര്‍ന്ന ഭാവത്തോടെ ഞങ്ങള്‍ മാത്രമല്ല  നോക്കുന്നത്, ആ സന്ധ്യയില്‍ ഇന്ത്യാകവാടത്തിനരികില്‍ എത്തിയ എല്ലാവരും അതുതന്നെ  ചെയ്യുന്നു എന്നതായിരുന്നു അത്. ഭീകരര്‍ മുപ്പതിലേറെപ്പേരെ വകവരുത്തിയ താജിന്റെ  ആറാംനിലയിലേക്ക് നെടുവീര്‍പ്പോടെ നോക്കിനില്‍ക്കുന്നവര്‍. ഇപ്പോഴും അവശേഷിക്കുന്ന  പൊട്ടിയ ചില ജനാലപ്പാളികളുടെ ചിത്രം അരണ്ടവെളിച്ചത്തില്‍ ക്യാമറയില്‍ പകര്‍ത്താന്‍  ശ്രമിക്കുന്നവര്‍.&lt;br /&gt;&lt;br /&gt;ഒരു വര്‍ഷമായി അവിടെ നടക്കുന്ന ഒരു 'അനുഷ്ഠാനക്രിയ'യില്‍  പങ്കാളികളാവുകയല്ലേ ഞങ്ങളും ചെയ്തത്. താജിനെ, മറ്റൊരവസരത്തിലായിരുന്നെങ്കില്‍  കടല്‍ക്കരയിലെ ഒരു മഹനീയ സാന്നിധ്യമോ കെട്ടിടസമുച്ചയമോ ആയി മാത്രം കണ്ട്  അവഗണിക്കുമായിരുന്ന സന്ദര്‍ശകര്‍ക്ക്, ഇന്ന് അതൊരു പ്രതീകവും പ്രതീക്ഷിക്കേണ്ട  അപായവും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചിഹ്നവുമായിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/Syr1Yhpl1iI/AAAAAAAAC5M/AvE6WHkBiYc/s1600-h/Gate.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 299px;" src="http://4.bp.blogspot.com/_B25RyGfIAVE/Syr1Yhpl1iI/AAAAAAAAC5M/AvE6WHkBiYc/s400/Gate.jpg" border="0" alt="" id="BLOGGER_PHOTO_ID_5416411303564924450" /&gt;&lt;/a&gt;താജിനെ  ആകാംക്ഷയോടെ നോക്കിനില്‍ക്കുക വഴി, മുംബൈയിലെ പുതിയൊരു വിഭാഗം ടൂറിസ്റ്റുകളുടെ  ഗണത്തില്‍ (ഞങ്ങള്‍ ടൂറിസ്റ്റുകളല്ലായിരുന്നെങ്കില്‍ കൂടി) പെടുത്താവുന്നവരായി  ഞങ്ങളും മാറുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. താജ് കണ്ട് രണ്ടുദിവസം  കഴിഞ്ഞ് ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിലൂടെ രാത്രിയുടെ ദീപാലങ്കാരങ്ങള്‍  ശ്രദ്ധിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണനാണ്,  മുംബൈയില്‍ ശക്തിപ്രാപിച്ചുവരുന്ന പുതിയ ടൂറിസത്തെക്കുറിച്ച് വിവരിച്ചത്. 'ടെറര്‍  ടൂറിസം' എന്നാണതിന്റെ പേര്!&lt;br /&gt;&lt;br /&gt;കഴിഞ്ഞ വര്‍ഷം ഭീകാരാക്രമണം നടന്ന താജും  നരിമാന്‍ ഹൗസുമൊക്കെ കാണാന്‍ ചൈനയില്‍ നിന്നും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍  നിന്നും ധാരാളം സഞ്ചാരികള്‍ ഇപ്പോള്‍ മുംബൈയിലെത്തുന്നുവത്രേ. ആക്രമണത്തെ  തുടര്‍ന്ന് കുറച്ചുകാലം അടച്ചിട്ട താജ് ഹോട്ടല്‍ വീണ്ടും തുറന്നപ്പോള്‍,  ആറാംനിലയിലെ മുറികള്‍ ബുക്കുചെയ്യാന്‍ വന്‍ തിരക്കായിരുന്നുവത്രേ. ഇപ്പോഴും ചൈന  പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ആറാംനിലയിലെ റൂമുകളോടാണ്  പ്രിയം. ആക്രമണം നടന്ന സ്ഥലങ്ങള്‍ കാണുക, ആളുകളെ ഭീകരര്‍ വകവരുത്തിയ സ്ഥലത്ത് ഒരു  ദിവസമെങ്കിലും താമസിക്കുക-വല്ലാത്ത മാനസികാവസ്ഥ തന്നെ.&lt;br /&gt;&lt;br /&gt;ചുടലക്കളങ്ങളില്‍  രാത്രി കഴിഞ്ഞിരുന്ന നാറാണത്ത് ഭ്രാന്തന്റെ പിന്‍മുറക്കാരാകണം ടെറര്‍  ടൂറിസ്റ്റുകള്‍. ഏതായാലും, നടുക്കം മുംബൈയുടെ മനസില്‍ ഇപ്പോഴുമുണ്ടെങ്കിലും,  മുംബൈയിലെ ടൂറിസം വ്യവസായത്തെ ഭീകരര്‍ക്ക് തളര്‍ത്താനായിട്ടില്ല.&lt;i&gt; ('മുംബൈ  കാഴ്ചകള്‍' തുടരും). &lt;/i&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-6539574960924379842?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/6539574960924379842/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=6539574960924379842' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6539574960924379842'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6539574960924379842'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2009/12/1.html' title='മുംബൈ കാഴ്ചകള്‍-1 : &apos;ടെറര്‍ ടൂറിസം&apos;'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_B25RyGfIAVE/Syo-rygdfuI/AAAAAAAAC4k/gjOdcf56lGM/s72-c/Taj.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-520007666635146976</id><published>2009-10-11T15:15:00.004+05:30</published><updated>2009-10-11T15:19:15.478+05:30</updated><category scheme='http://www.blogger.com/atom/ns#' term='മാധ്യമം'/><category scheme='http://www.blogger.com/atom/ns#' term='ക്രൈംഷോ'/><category scheme='http://www.blogger.com/atom/ns#' term='പത്രപ്രവര്‍ത്തനം'/><title type='text'>കൊലപാതകം ടി.വി. പ്രോഗ്രാമാകുമ്പോള്‍</title><content type='html'>&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/StGpdyVAzYI/AAAAAAAACjw/zmq3wuWYw7A/s1600-h/TV-CRIME-ANCHOR-JAILED.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 217px;" src="http://3.bp.blogspot.com/_B25RyGfIAVE/StGpdyVAzYI/AAAAAAAACjw/zmq3wuWYw7A/s320/TV-CRIME-ANCHOR-JAILED.jpg" border="0" alt="" id="BLOGGER_PHOTO_ID_5391276558130400642" /&gt;&lt;/a&gt;&lt;span style="font-family:Kartika;"&gt;&lt;span style="font-family:Kartika;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;പ്രതികാരത്തിന്റെ ഭാഗമായി ഒരു പത്രാധിപര്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും, എന്നിട്ട് അവ എക്ലൂസീവ് വാര്‍ത്തകളാക്കുന്നതുമാണ് ജോഷി സംവിധാനം ചെയ്ത 'ന്യൂഡല്‍ഹി' എന്ന സിനിമയുടെ പ്രമേയം. മമ്മുട്ടിയാണ് ചിത്രത്തില്‍ പത്രാധിപരെ അവതരിപ്പിക്കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ക്രിമിനല്‍ നടപടികള്‍ക്ക് മുതിരുന്ന മാധ്യമപ്രവര്‍ത്തകരെപ്പറ്റി വേറെയും സിനിമകള്‍ വന്നിട്ടുണ്ട്. 1992-ല്‍ പോള്‍ വെര്‍ഹോവെന്‍ സംവിധാനം ചെയ്ത 'ബേസിക് ഇന്‍സ്റ്റിങ്ട്'' ഈ ജീനസില്‍പ്പെട്ട ചിത്രമായിരുന്നു. ഷാരോണ്‍ സ്‌റ്റോണിന്റെയും മൈക്കല്‍ ഡഗ്ലസിന്റെയും പ്രകടനം കൊണ്ടും ചൂടന്‍ രംഗങ്ങള്‍ കൊണ്ടും വിവാദമായ ആ ചിത്രത്തില്‍, സുന്ദരിയായ ക്രൈംനോവലിസ്റ്റാണ് തന്റെ നോവലിന്റെ ഉള്ളടക്കം കൊല നടത്തി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്. &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:Kartika;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span style="font-family:Kartika;"&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:Kartika;font-size:130%;"&gt;ഇതൊക്കെ സിനിമകളിലും കഥകളിലും മാത്രമേ നടക്കൂ എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. യഥാര്‍ഥ മാധ്യമലോകം ക്രിമിനലുകളെ തുറന്ന് കാട്ടാനാണ് നിലകൊള്ളേണ്ടത് എന്നാണ് പൊതുവെയുള്ള ധാരണ. സത്യത്തിന്റെ കാവലാളാകാന്‍ വിധിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നാണ് സങ്കല്‍പ്പം. അത് സങ്കല്‍പ്പം മാത്രമാണെന്നും, യഥാര്‍ഥ മാധ്യമലോകം ഏറെ മാറിയിരിക്കുന്നുവെന്നും, ബ്രസീലിയന്‍ ടി.വി.അവതാരകന്‍ തന്റെ പ്രോഗ്രാമിന് വേണ്ടി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന നടുക്കമുളവാക്കുന്ന വാര്‍ത്ത വെളിപ്പെടുത്തുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് തള്ളിക്കളയാനാകില്ല എന്നാണ് നിരീക്ഷകരുടെ പക്ഷം. കഴുത്തറപ്പന്‍ മത്സരവും വാണിജ്യവത്ക്കരണവും ആധുനിക മാധ്യമലോകത്തെ എത്ര വികൃതവും മനുഷ്യത്വരഹിതവുമായ അവസ്ഥയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം.&lt;br /&gt;&lt;br /&gt;ബ്രസീലിയന്‍ ടി.വി.അവതാരകനായ വാലസ് സൂസയാണ്, തന്റെ പ്രോഗ്രാമിന്റെ ജനപ്രീതി വര്‍ധിപ്പിക്കാനായി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് മാധ്യമലോകത്തെയാകെ നടുക്കിയത്. ഇയാളൊരു രാഷ്ട്രീയ നേതാവും ജനപ്രതിനിധിയും കൂടിയാണെന്ന വസ്തുത പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംഭവം പുറത്തായതോടെ മുങ്ങിയ ഇയാള്‍, പോലീസ് നാല് ദിവസം തിരച്ചില്‍ നടത്തിക്കഴിഞ്ഞപ്പോള്‍ സ്വയം കീഴടങ്ങുകയായിരുന്നു. 'ഒരു കൊലപാതകത്തില്‍ അയാള്‍ പ്രതിയാണ്, മറ്റ് കൊലകളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്'-സര്‍ക്കാര്‍ അഭിഭാഷകനായ റൊണാള്‍ഡോ ആന്‍ഡ്രേഡി അറിയിച്ചു. കീഴടങ്ങിയ സൂസ ഇപ്പോള്‍ ജയിയിലാണ്.&lt;br /&gt;&lt;br /&gt;ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണാസിന്റെ തലസ്ഥാന നഗരമായ മാനൂസില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ, 'ഓപ്പണ്‍ ചാനലി'ല്‍ 'കനാല്‍ ലിവ്‌റെ' എന്ന ക്രൈം ഷോയാണ് സൂസ അവതരിപ്പിച്ചിരുന്നത്. വന്‍ ജനപ്രീതി നേടിയ പ്രോഗ്രാമായിരുന്നു അത്. സംസ്ഥാന നിയമസഭയിലേക്ക് സൂസ മത്സരിച്ചപ്പോള്‍ ലഭിച്ച ഭീമമായ ഭൂരിപക്ഷം തന്നെ ആ പ്രോഗ്രാമിന്റെ ജനപ്രീതിക്ക് തെളിവായിരുന്നു. പ്രോഗ്രാമിന്റെ റേറ്റിങ് വര്‍ധിപ്പിക്കാനായി സൂസ കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ടിരുന്നു എന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എത്തിയിട്ടുള്ള നിഗമനം. കൊലനടക്കുന്ന വേളയില്‍ അവിടെ എത്താന്‍ പാകത്തില്‍ ക്യാമറാസംഘത്തെയും സൂസ സജ്ജമാക്കിയിരുന്നു. മറ്റാര്‍ക്കും കിട്ടാത്ത സ്‌കൂപ്പുകളാണ് ഇത്തരത്തില്‍ സൂസ പുറത്തുകൊണ്ടുവന്നിരുന്നത്. ഒപ്പം മയക്കുമരുന്ന് കടത്തുകാരുമായും സൂസയ്ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്.&lt;br /&gt;&lt;br /&gt;മുന്‍പോലീസ് ഓഫീസറായിരുന്ന സൂസ, മാധ്യമരംഗത്ത് തരംഗം സൃഷ്ടിക്കാന്‍ തുടങ്ങുന്നത് 1980-കളിലാണ്. മാനൂസ് നഗരത്തിലെ ലോക്കന്‍ ചാനലില്‍ 'കനാല്‍ ലിവ്‌റെ' പ്രോഗ്രം അവതരിപ്പിച്ചു തുടങ്ങുന്നതോടെയായിരുന്നു അത്. മയക്കുമരുന്നുസംഘങ്ങളും ഗുണ്ടാഗ്രൂപ്പുകളും മറ്റ് സാമൂഹികവിരുദ്ധരും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ആമസോനാസ് സംസ്ഥാനത്ത് സൂസയുടെ ക്രൈംഷോയ്ക്ക് വിഷയദാരിദ്യമുണ്ടായില്ല. 17 ലക്ഷം ജനങ്ങള്‍ കഴിയുന്ന നഗരത്തില്‍ സൂസയുടെ പ്രോഗ്രം വന്‍ജനപ്രീതി നേടി. അറസ്റ്റുകള്‍, കുറ്റകൃത്യങ്ങളുടെ നേരിട്ടുള്ള ദൃശ്യങ്ങള്‍, മയക്കുമരുന്ന് വേട്ട തുടങ്ങിയവയുടെ എക്‌സ്‌ക്ലൂസീവായ ദൃശ്യങ്ങളാകും സൂസയുടെ പ്രോഗ്രാമിലുണ്ടാവുക. മറ്റാരും കാണിക്കാത്ത ആ വീഡിയോരംഗങ്ങള്‍ പ്രോഗ്രാമിന്റെ റേറ്റിങ് വന്‍തോതില്‍ വര്‍ധിപ്പിച്ചു.&lt;br /&gt;&lt;br /&gt;പ്രോഗ്രാമിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കുറഞ്ഞത് അഞ്ച് കൊലപാതകമെങ്കിലും സൂസ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 2007-ല്‍ മയക്കുമരുന്ന് കടത്തുകാരനായ ക്ലിയോമിര്‍ ബെര്‍നാര്‍ഡിനോ കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞയാഴ്ച സൂസയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. താന്‍ നിരപരാധിയാണെന്നാണ് സൂസ വാദിച്ചിരുന്നത്. എന്നാല്‍, മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടായിരുന്ന സൂസ, കൊലപാതകങ്ങള്‍ വഴി ഒരേ സമയം രണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പോലീസ് പറയുന്നു- മയക്കുമരുന്ന കടത്തില്‍ എതിരാളികളായവരെ ഉന്‍മൂലനം ചെയ്യുക, കൊലപാതകം നേരിട്ട് ചിത്രീകരിക്കുക വഴി പ്രോഗ്രാമിന്റെ റേറ്റിങ് വര്‍ധിപ്പിക്കുക. 'കനാല്‍ ലിവ്‌റെ' പ്രോഗ്രാമില്‍ കാണിച്ചിട്ടുള്ള മറ്റ് കൊലകളെക്കുറിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് വക്താവ് ഇമ്മാനുവേല്ലി അരൗജോ അറിയിച്ചു.&lt;br /&gt;&lt;br /&gt;കൊലപാതകം, ഗുണ്ടാസംഘം രൂപീകരിക്കല്‍, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശംവെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൂസയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലയില്‍ ക്രിമിനല്‍ വിചാരണാ നടപടികളില്‍ നിന്ന് സൂസയ്ക്കുണ്ടായിരുന്ന സംരക്ഷണം കഴിഞ്ഞയാഴ്ച കോടതി എടുത്തു കളയുകയുണ്ടായി. അതേത്തുടര്‍ന്നാണ് അയാള്‍ ഒളിവില്‍ പോയത്. നാലുദിവസം പോലീസ് തിരച്ചില്‍ തുടര്‍ന്നു കഴിഞ്ഞപ്പോള്‍ സ്വയംകീഴടങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം എന്നത് കൊലയും മയക്കുമരുന്നു കടത്തും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും നടത്താന്‍ മറയാക്കുകയാണ് സൂസ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-520007666635146976?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/520007666635146976/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=520007666635146976' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/520007666635146976'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/520007666635146976'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2009/10/blog-post.html' title='കൊലപാതകം ടി.വി. പ്രോഗ്രാമാകുമ്പോള്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_B25RyGfIAVE/StGpdyVAzYI/AAAAAAAACjw/zmq3wuWYw7A/s72-c/TV-CRIME-ANCHOR-JAILED.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-7183387968491774753</id><published>2009-07-28T21:03:00.010+05:30</published><updated>2009-07-29T15:09:22.481+05:30</updated><category scheme='http://www.blogger.com/atom/ns#' term='കേരളം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><category scheme='http://www.blogger.com/atom/ns#' term='നര്‍മം'/><category scheme='http://www.blogger.com/atom/ns#' term='ജൈവഅധിനിവേശം'/><title type='text'>കമ്മ്യൂണിസ്റ്റ്‌ പച്ച സൂപ്പര്‍ഹിറ്റ്‌; ചിക്കുന്‍ഗുനിയയ്‌ക്ക്‌ നന്ദി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/Sm8byvN3nRI/AAAAAAAACcY/JE5egJdoS2k/s1600-h/siam+weed.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 320px; height: 213px;" src="http://3.bp.blogspot.com/_B25RyGfIAVE/Sm8byvN3nRI/AAAAAAAACcY/JE5egJdoS2k/s320/siam+weed.jpg" border="0" alt="" id="BLOGGER_PHOTO_ID_5363536239703596306" /&gt;&lt;/a&gt;&lt;span style="font-family:Kartika;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:Kartika;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശ  സസ്യയിനമാണ്‌ കമ്മ്യൂണിസ്‌റ്റ്‌ പച്ച.&lt;br /&gt;&lt;br /&gt;റോഡിറമ്പിലും ഫലഭൂയിഷ്ടമായ  നാട്ടിന്‍പുറങ്ങളിലും മറ്റ്‌ സസ്യങ്ങള്‍ക്ക്‌ വളര്‍ന്നുവരാന്‍ ഇട നല്‍കാതെ  ഇടതൂര്‍ന്ന്‌ വളരുന്ന ഈ ചെടിക്ക്‌ ഒരു ഉപയോഗം കണ്ടെത്താന്‍ ഇതുവരെ  കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ പോലും കഴിഞ്ഞിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ പേര്‌  ചീത്തയാക്കാന്‍ ജനിച്ച ചെടി എന്നല്ലാതെ എന്തുപറയാന്‍.&lt;br /&gt;&lt;br /&gt;പക്ഷേ, ഈ ദുസ്ഥിതി  മാറിയിരിക്കുകയാണ്‌; കുറഞ്ഞ പക്ഷം മലബാറിലെങ്കിലും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;i&gt;&lt;span class="Apple-style-span" style="font-size: large;"&gt;സിയാം വീഡ്‌&lt;/span&gt;&lt;/i&gt;&lt;span class="Apple-style-span" style="font-size: large;"&gt; (Siam  Weed) എന്ന്‌ ഇംഗ്ലീഷിലും, &lt;/span&gt;&lt;i&gt;&lt;span class="Apple-style-span" style="font-size: large;"&gt;ക്രോമോലയേന ഒഡോറാട്ട&lt;/span&gt;&lt;/i&gt;&lt;span class="Apple-style-span" style="font-size: large;"&gt; (Chromolaena&lt;/span&gt;&lt;i&gt;&lt;span class="Apple-style-span" style="font-size: large;"&gt; odorata&lt;/span&gt;&lt;/i&gt;&lt;span class="Apple-style-span" style="font-size: large;"&gt;) എന്ന്‌  ശാസ്‌ത്രീയനാമത്തിലും അറിയപ്പെടുന്ന ഈ ചെടിക്ക്‌ വളരെ 'ഗുരുതരമായ' ഒരുപയോഗം  കണ്ടെത്തയിരിക്കുകയാണ്‌ കോഴിക്കോട്‌, കണ്ണൂര്‍ പ്രദേശത്തെ നാട്ടിന്‍പുറത്തുകാര്‍.&lt;br /&gt;&lt;br /&gt;ചിക്കുന്‍ഗുനിയ ബാധിച്ച്‌ കൈകാലുകള്‍ വീങ്ങി വേദനയനുഭവിക്കുന്നവര്‍,  കമ്മ്യൂണിസ്‌റ്റ്‌ പച്ചയിട്ട്‌ ചൂടാക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ആശ്വാസം  കിട്ടുമത്രേ.&lt;br /&gt;&lt;br /&gt;ആരാണ്‌ ഈ കണ്ടുപിടിത്തം നടത്തിയതെന്ന്‌ അറിവായിട്ടില്ല.  പക്ഷേ, ചിക്കുന്‍ഗുനിയ പടരുന്നതിലും വേഗത്തില്‍ ഈ ചികിത്സ മലബാറിലാകെ  പടര്‍ന്നിരിക്കുന്നു.&lt;br /&gt;&lt;br /&gt;നാട്ടിന്‍പുറങ്ങള്‍ മുഴുവന്‍ കഴിഞ്ഞ രണ്ടുമാസമായി  ചിക്കുന്‍ഗുനിയയുടെ പിടിയായതിനാല്‍, ഈ ചികിത്സ ആവശ്യമില്ലാത്ത ആരുമില്ല എന്നതാണ്‌  സ്ഥിതി. നാട്ടിലെങ്ങും കമ്മ്യൂണിസ്റ്റ്‌ പച്ച കിട്ടാനില്ലാത്ത  അവസ്ഥയുണ്ടാവുക സ്വാഭാവികം മാത്രം.&lt;br /&gt;&lt;br /&gt;ആവശ്യത്തിന്‌ കമ്മ്യൂണിസ്‌റ്റ്‌ പച്ച  എത്തിച്ച്‌ കൊടുക്കുകയെന്ന പുതിയൊരു തൊഴില്‍ മേഖല പോലും കണ്ണൂരിന്റെ പല ഭാഗങ്ങളിലും  ശക്തിപ്രാപിച്ചിരിക്കുന്നു. ഒരുകിലോക്ക്‌ 80 രൂപാവരെയാണ്‌  വില!&lt;br /&gt;&lt;br /&gt;കമ്മ്യൂണിസ്‌റ്റ്‌ പച്ചയുടെ ഈ വാണിജ്യസാധ്യത ഒരുപക്ഷേ, കാര്‍ഷിക  കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൂടെന്നില്ല. വാണിജ്യാടിസ്ഥാനത്തില്‍ ഇത്‌  കൃഷി ചെയ്യാന്‍ പലരും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്‌. അതില്‍  അത്ഭുതവുമല്ല.&lt;br /&gt;&lt;br /&gt;കാരണം, കാര്യങ്ങള്‍ ഇന്നത്തെ നിലയ്‌ക്കാണെങ്കില്‍  ചിക്കുന്‍ഗുനിയ അടുത്ത കാലത്തൊന്നും നമ്മളെ വിട്ടുപോകുമെന്ന്‌ കരുതാന്‍ വയ്യ.  അമ്പതുകളില്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വൈറസ്‌രോഗത്തിന്‌ ഇതുവരെ ചികിത്സ  കണ്ടെത്താനും കഴിഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;ഈ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ്‌ പച്ച  കൂടുതല്‍ ഹിറ്റാകാനാണ്‌ സാധ്യത. ചൊവ്വാഴ്‌ച ഉള്ള്യേരിയില്‍ നടന്ന  'പനിയടി'ക്ക്‌ പിന്നിലും കമ്മ്യൂണിസ്റ്റ്‌ പച്ച ഒരു ഘടകമായോ എന്ന്‌ ഇനിയും  വെളിവാക്കപ്പെട്ടിട്ടില്ല. (ഉള്ള്യേരിയില്‍ പനിബാധിതര്‍ സംഘടിച്ചുണ്ടായ  കൂട്ടത്തല്ലാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. അടിയുണ്ടാക്കിയത്‌ സിപഎം കാരായതിനാല്‍,  കമ്മ്യൂണിസ്‌റ്റ്‌ പച്ചയ്‌ക്ക്‌ സ്‌കോപ്പ്‌ കാണുന്നു)&lt;br /&gt;&lt;br /&gt;തെക്കേയമേരിക്കന്‍  സ്വദേശിമായ ഈ സസ്യത്തെ ശല്യമെന്നോ കളയെന്നോ ഒക്കെയാണ്‌ ഇതുവരെ കരുതിയിരുന്നത്‌.  ഏതായാലും ഇനി അത്തരമൊരു അവഗണനയ്‌ക്ക്‌ സാധ്യതയില്ല.&lt;br /&gt;&lt;br /&gt;ഒരു അധിനിവേശക്കാരനെ  രക്ഷിക്കാന്‍ മറ്റൊരു അധിനിവേശക്കാരന്‍ തന്നെ വേണം എന്ന്‌ പറയുന്നത്‌ എത്ര  വാസ്‌തവം. അധിനിവേശ സസ്യമായ കമ്മ്യൂണിസ്റ്റ്‌ പച്ചയെ രക്ഷിക്കാന്‍ അധിനിവേശ രോഗമായ  ചിക്കുന്‍ ഗുനിയ വേണ്ടിവന്നു.&lt;br /&gt;&lt;br /&gt;സംഗതികള്‍ ഇങ്ങനെ പുരോഗമിക്കെ, മറ്റൊരു  പ്രശ്‌നം ഉയര്‍ന്നു വന്നിട്ടുണ്ട്‌. അത്‌ കോണ്‍ഗ്രസ്സ്‌ പച്ചയുടേതാണ്‌.  &lt;/span&gt;&lt;i&gt;&lt;span class="Apple-style-span" style="font-size: large;"&gt;പാര്‍ത്തീനിയം&lt;/span&gt;&lt;/i&gt;&lt;span class="Apple-style-span" style="font-size: large;"&gt; എന്ന പേരിലും അറിയപ്പെടുന്ന ഈ ചെടിയുടെ രക്ഷ എങ്ങനെ എന്നതാണ്‌  പ്രശ്‌നം.&lt;br /&gt;&lt;br /&gt;മലബാറായതിനാല്‍ കമ്മ്യൂണിസ്റ്റ്‌ പച്ച സൂപ്പര്‍ഹിറ്റായതില്‍  അത്ഭുതമില്ലെന്ന്‌ കോണ്‍ഗ്രസ്സുകാര്‍ അടക്കം പറയുന്നു. പക്ഷേ, കോണ്‍ഗ്രസ്സ്‌  പച്ചയ്‌ക്കും വേണ്ടേ ഒരു ഭാവി-അവര്‍ ചോദിക്കുന്നു. അയല്‍ക്കാരന്‍ തേങ്ങ  ചിരുകുമ്പോള്‍ നമ്മള്‍ ചിരട്ടയെങ്കിലും ചിരുകേണ്ടേ?&lt;br /&gt;&lt;br /&gt;ഈയുള്ളവന്‌  ഇക്കാര്യത്തില്‍ ഒരു അഡൈ്വസ്‌ ഉണ്ട്‌...ചിക്കുന്‍ഗുനിയയ്‌ക്ക്‌ കമ്മ്യൂണിസ്‌റ്റ്‌  പച്ച പോലെ തക്കാളിപ്പനിക്ക്‌ കോണ്‍ഗ്രസ്സ്‌ പച്ച ഗുണം ചെയ്യുമെന്ന്‌  പ്രചരിപ്പിക്കുക.&lt;br /&gt;&lt;br /&gt;സൂക്ഷിക്കണം, കമ്മ്യൂണിസ്റ്റ്‌ പച്ചയ്‌ക്ക്‌  ഒന്നുമില്ലേലും ചൊറിച്ചിലില്ല. കോണ്‍ഗ്രസ്സ്‌ പച്ച അതല്ല ചരക്ക്‌. ദേഹത്ത്‌  തൊട്ടാല്‍ ചൊറിയും.&lt;br /&gt;&lt;br /&gt;ഈ റിസ്‌ക്‌ ഏറ്റെടുക്കാമെങ്കില്‍ മാത്രമേ  ഉമ്മന്‍ചാണ്ടിയും കൂട്ടരും തക്കാളിപ്പനിക്കുള്ള ചികിത്സ അവതരിപ്പിക്കേണ്ടതുള്ളു.  അല്ലെങ്കില്‍, കോണ്‍ഗ്രസ്സിലേക്ക്‌ ചേക്കേറാന്‍ ചിറക്‌ വിടര്‍ത്തി നില്‍ക്കുന്ന  കെ.മുരളീധരനെ അകത്ത്‌ കയറ്റി തക്കാളിപ്പനി വിഭാഗത്തിന്റെ പ്രചാരണവിഭാഗം  തലവനാക്കിയാലും മതി.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Kartika;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:Kartika;"&gt;&lt;span style="font-family:Kartika;"&gt;&lt;b&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#003300;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;എഡിറ്റ്‌:&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/b&gt;&lt;span class="Apple-style-span" style="font-size: large;"&gt; കേരളത്തില്‍ ബി.ജെ.പി. രക്ഷപ്പെടാത്തതിന്റെ  കാരണം ഇപ്പോഴാണ്‌ പിടികിട്ടിയതെന്ന്‌ ഒരു രാഷ്ട്രീയ നിരീക്ഷകന്‍.  കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ അവരുടെ പച്ചയും കോണ്‍ഗ്രസ്സുകാര്‍ക്ക്‌ കാണ്‍ഗ്രസ്സ്‌  പച്ചയും ഇവിടെ ഉണ്ട്‌. മുസ്ലീംലീഗിനാണെങ്കില്‍ പച്ചപ്പ്‌ വേറെ വേണ്ട. പാവം  നിരപരാധികളായ ബി.ജെ.പി.കാര്‍ക്ക്‌ മാത്രം ഇവിടെ സ്വന്തമായി ഒരു പച്ചയില്ല.  പിന്നെങ്ങനെ പാര്‍ട്ടി പച്ച പിടിക്കും. അവര്‍ക്ക്‌ വേണമെങ്കില്‍ ധൃതരാഷ്ട്രപച്ചയെ  ബി.ജെ.പി.പച്ചയെന്ന്‌ പച്ചകുത്തി കാര്യങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളു. ഒന്ന്‌ ട്രൈ  ചെയ്യുന്നതിന്‌ കുഴപ്പമൊന്നുമില്ലല്ലോ. &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Kartika;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Kartika;"&gt;&lt;span style="font-family:Kartika;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#003300;"&gt;&lt;i&gt;&lt;span class="Apple-style-span" style="font-size: large;"&gt;പിന്നെയും എഡിറ്റ്‌:&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span" style="font-size: large;"&gt; കണ്ണൂരിലെ പേരാവൂരില്‍  നിന്നാണ്‌ പുതിയ വിവരം. കമ്മ്യൂണിസ്റ്റ്‌ പച്ചയ്‌ക്ക്‌ പകരം പേരയിലയാണത്രേ അവിടെ  ചിക്കുന്‍ഗുനിയയ്‌ക്ക്‌ ഇരയായവര്‍ വെള്ളംതിളപ്പിച്ച്‌ കുളിക്കാന്‍  ഉപയോഗിക്കുന്നത്‌. അവിടെ ഒറ്റ പേരയില്‍ ഇലയില്ലത്രേ. പേരയില, പേരാവൂര്‍ നല്ല  ചേര്‍ച്ച.&lt;br /&gt;&lt;br /&gt;പാലക്കാട്‌ കഞ്ചിക്കോട്ട്‌ ഒരു ഇന്ത്യന്‍ നിര്‍മിത  വിദേശമദ്യകമ്പനിയിലെ ജോലിക്കാര്‍, രാവിലെ ജോലിക്ക്‌ കയറുന്നത്‌ പേരയിലയും  കൊണ്ടാണെന്ന്‌ അവിടെ ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞതോര്‍ക്കുന്നു. ഇടയ്‌ക്ക്‌  വീശുന്നതിന്റെ മണം പുറത്തറിയാതിരിക്കാന്‍ പേരയില ചവച്ചാല്‍ മതിയെന്നതായിരുന്നു  അവിടുത്തെ കണ്ടുപിടിത്തം. അങ്ങനെ ഇല പോയി ആ കോംപൗണ്ടിലെ ഏക പേരമരം ഇലരഹിതമായി  ഉണങ്ങിയത്രേ. പേരാവൂരിലെ പേരകള്‍ക്കും അതായിരിക്കുമോ ഗതി.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:Kartika;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;ul&gt;&lt;li&gt;&lt;span class="Apple-style-span"  style="font-family:Kartika;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;കേരളത്തിലെ അധിനിവേശ സസ്യ-ജീവിയിനങ്ങളെപ്പറ്റി  അറിയാന്‍ &lt;/span&gt;&lt;a href="http://www.mathrubhumi.info/static/others/special/index.php?id=42009&amp;amp;cat=333&amp;amp;sub=0"&gt;&lt;i&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഇത്‌&lt;/span&gt;&lt;/i&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt; കാണുക&lt;/span&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span"  style="font-family:Kartika;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;നാടന്‍ കണ്ടുപടിത്തങ്ങളെക്കുറിച്ചാണെങ്കില്‍ &lt;/span&gt;&lt;i&gt;&lt;a href="http://kurinjionline.blogspot.com/2007/05/blog-post_15.html"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ചാരായനിരോധനം എന്ന കണ്ടുപിടിത്തം&lt;/span&gt;&lt;/a&gt;&lt;/i&gt;&lt;span class="Apple-style-span" style="font-size: large;"&gt; പോലെ  മറ്റൊന്നില്ല&lt;/span&gt;&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-7183387968491774753?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/7183387968491774753/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=7183387968491774753' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7183387968491774753'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7183387968491774753'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2009/07/blog-post.html' title='കമ്മ്യൂണിസ്റ്റ്‌ പച്ച സൂപ്പര്‍ഹിറ്റ്‌; ചിക്കുന്‍ഗുനിയയ്‌ക്ക്‌ നന്ദി'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_B25RyGfIAVE/Sm8byvN3nRI/AAAAAAAACcY/JE5egJdoS2k/s72-c/siam+weed.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-6613621897677447850</id><published>2009-05-08T12:07:00.003+05:30</published><updated>2009-05-08T12:13:22.002+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><category scheme='http://www.blogger.com/atom/ns#' term='പന്നിപ്പനി'/><title type='text'>അഫ്‌ഗാനിലെ ഏക പന്നിക്ക്‌ 'ഏകാന്തവാസം'</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/SgPT8cSXGnI/AAAAAAAACEo/OwR47v27Vbc/s1600-h/Afghans+lone+pig.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 226px; height: 170px;" src="http://2.bp.blogspot.com/_B25RyGfIAVE/SgPT8cSXGnI/AAAAAAAACEo/OwR47v27Vbc/s320/Afghans+lone+pig.jpg" border="0" alt="" id="BLOGGER_PHOTO_ID_5333339419075615346" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span" style="color: rgb(51, 0, 51);"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അഫ്‌ഗാനിസ്‌താനില്‍ അറിയപ്പെടുന്ന ഒറ്റ പന്നിയേ ഉള്ളു.  കാബൂള്‍ മൃഗശാലയില്‍ കഴിയുന്ന ആ പന്നിക്ക്‌, പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍  അധികൃതര്‍ 'ഏകാന്തവാസം' വിധിച്ചതായി റിപ്പോര്‍ട്ട്‌.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;br /&gt;'ഖന്‍സീര്‍' എന്നാണ്‌  പന്നിയുടെ പേര്‌. പഷ്‌തൂണ്‍ ഭാഷയില്‍ പന്നിയെന്ന്‌ തന്നെയാണ്‌ ഇതിനര്‍ഥം. താലിബാന്‍  നടപ്പാക്കിയ തീവ്രഇസ്ലാമിക നടപടികളുടെ ഭാഗമായി രാജ്യത്ത്‌ പന്നികള്‍ക്ക്‌  സ്ഥാനമില്ലായിരുന്നു. 2002-ല്‍ ചൈനയാണ്‌ ഖന്‍സീറിനെ കാബൂള്‍ മൃഗശാലയ്‌ക്ക്‌ സംഭാവന  ചെയ്‌തത്‌.&lt;br /&gt;&lt;br /&gt;മുമ്പ്‌ മാനുകള്‍ക്കും ആടുകള്‍ക്കും ഒപ്പം മേയാനും നടക്കാനും  പന്നിയെ അനുവദിച്ചിരുന്നു. മൃഗശാല സന്ദര്‍ശിക്കാനെത്തിയവര്‍ പന്നിയെക്കണ്ട്‌,  പന്നിപ്പനി ഭീതി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌, അവനെ ഒറ്റയ്‌ക്കൊരു മുറിയില്‍  അടയ്‌ക്കാന്‍ തീരുമാനിച്ചത്‌.&lt;br /&gt;&lt;br /&gt;പക്ഷേ, അവന്‌ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍  കാറ്റും വെളിച്ചവും കയറാന്‍ സൗകര്യമുള്ള വിസ്‌താരമുള്ള മുറിയിലാണ്‌  പാര്‍പ്പിച്ചിരിക്കുന്നതെന്ന്‌ മൃഗശാല മേധാവി അസീസ്‌ അറിയിച്ചു. പന്നി  ആരോഗ്യവാനാണെന്നും, അവന്‌ എച്ച്‌1എന്‍1 വൈറസ്‌ ബാധിക്കാനുള്ള ഒരു  സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസത്തിനകം അവനെ പുറത്തുവിടാന്‍  കഴിയും എന്നാണ്‌ പ്രതീക്ഷ.&lt;br /&gt;&lt;br /&gt;ഖന്‍സീറിന്‌ ഒരു ഇണയെ കണ്ടെത്താനുള്ള ശ്രമം  നടക്കുന്ന വേളയിലാണ്‌ പന്നിപ്പനി ഭീഷണി. അതിനാല്‍, ഇനി ഉടനെ പുതിയൊരു പന്നിയെക്കൂടി  മൃഗശാലയില്‍ എത്തിക്കാന്‍ സാധ്യത മങ്ങിയിരിക്കുകയാണെന്ന്‌ അധികൃതര്‍ പറഞ്ഞു.&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;  &lt;/span&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;(കപ്പാട്‌: ബി.ബി.സി.ന്യൂസ്‌). &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-6613621897677447850?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/6613621897677447850/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=6613621897677447850' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6613621897677447850'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6613621897677447850'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2009/05/blog-post_08.html' title='അഫ്‌ഗാനിലെ ഏക പന്നിക്ക്‌ &apos;ഏകാന്തവാസം&apos;'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/SgPT8cSXGnI/AAAAAAAACEo/OwR47v27Vbc/s72-c/Afghans+lone+pig.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-4024374505360389288</id><published>2009-05-05T20:34:00.007+05:30</published><updated>2009-05-06T18:15:19.694+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഗൂഗിള്‍'/><category scheme='http://www.blogger.com/atom/ns#' term='പരിസ്ഥിതി'/><title type='text'>ഗൂഗിളില്‍ ആട്‌</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/SgBXjAmPlaI/AAAAAAAACD4/dFyhvgMJ-0E/s1600-h/Goats+at+Google.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 192px;" src="http://2.bp.blogspot.com/_B25RyGfIAVE/SgBXjAmPlaI/AAAAAAAACD4/dFyhvgMJ-0E/s320/Goats+at+Google.JPG" border="0" alt="" id="BLOGGER_PHOTO_ID_5332358217774110114" /&gt;&lt;/a&gt;&lt;span style="font-family:Meera;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span" style="color: rgb(0, 51, 0);"&gt;&lt;span class="Apple-style-span" style="font-size: large;"&gt;എന്തും പുതുമയോടെ ചെയ്യണമെന്ന്‌  നിര്‍ബന്ധമുള്ളവരാണ്‌ ഗൂഗിളിലുള്ളവര്‍ - അത്‌, പുതിയ സാങ്കേതികവിദ്യകളും  സോഫ്‌ട്‌വേറുകളും രൂപപ്പെടുത്തുന്നതിലായാലും, സ്വന്തം കോംപൗണ്ട്‌ കാട്‌  നീക്കംചെയ്‌ത്‌ വൃത്തിയാക്കുന്നതിലായാലും. &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:Meera;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;മാര്‍ച്ചില്‍ കൊയ്‌ത്ത്‌  കഴിഞ്ഞാല്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ പാടങ്ങള്‍ വൃത്തിയാക്കാനും  ഫലഭൂയിഷ്‌ഠമക്കാനും കര്‍ഷകര്‍ അവലംബിക്കുന്ന വിദ്യ ഗൂഗിളിന്‌ അറിയാമോ എന്നറിയില്ല.  കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെ എത്തുന്ന  ചെമ്മരിയാടിന്‍കൂട്ടങ്ങളെ, കൊയ്‌തൊഴിഞ്ഞ വയലുകളില്‍ മേയാന്‍ അനുവദിക്കുകയാണ്‌  കര്‍ഷകര്‍ ചെയ്യുക. അതിന്‌ ആട്ടിടയന്‍മാര്‍ക്ക്‌ കാശ്‌ കൊടുക്കണം, എങ്കിലേ ആടുകളെ  മേയാന്‍ കിട്ടൂ. ചെമ്മരിയാടുകള്‍ ഒരാഴ്‌ച മേഞ്ഞ്‌ കഴിയുമ്പോള്‍, പാടം  ആട്ടിന്‍കാട്ടംകൊണ്ട്‌ ഫലഭൂയിഷ്‌ഠമായിട്ടുണ്ടാകും.&lt;br /&gt;&lt;br /&gt;കാലിഫോര്‍ണിയയില്‍  ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോംപൗണ്ടില്‍ പുല്ലുംകാടും  പിടിച്ച ഒഴിഞ്ഞ സ്ഥലമുണ്ട്‌. വേനലില്‍ തീപ്പിടിത്തം ഒഴിവാക്കാന്‍ പുല്ലരിഞ്ഞ്‌  കളയുകയാണ്‌ പതിവ്‌. അതിന്‌ പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുകയായിരുന്നു  ഇത്രകാലവും ചെയ്‌തിരുന്നത്‌. ഈ വര്‍ഷം ഗൂഗിള്‍ പക്ഷേ, ഒരു 'കാര്‍ബണ്‍രഹിത' സങ്കേതം  അവലംബിച്ചു. യന്ത്രത്തിന്‌ പകരം ആടുകളെ ആ പണി ഏല്‍പ്പിച്ചു! സംഭവം സക്‌സസ്സ്‌  എന്ന്‌ ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ വെളിപ്പെടുത്തുന്നു.&lt;br /&gt;&lt;br /&gt;'കാലിഫോര്‍ണിയ ഗ്രേസിങി'ല്‍ നിന്ന്‌ വാടകയ്‌ക്കെടുത്ത 200 ആടുകള്‍ ഒരാഴ്‌ച  ഗൂഗിളില്‍ പുല്ലിനും പടപ്പിനുമായി 'സേര്‍ച്ച'്‌ ചെയ്‌തപ്പോള്‍ സ്ഥലം  വൃത്തിയായെന്ന്‌ മാത്രമല്ല, മണ്ണ്‌ ഫലഭൂയിഷ്‌ഠമാവുകയും ചെയ്‌തു. ചെലവ്‌  കണക്കാക്കുമ്പോള്‍, പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുന്നതും ആടുകളെ മേയാന്‍  കൊണ്ടുവന്നതും ഏതാണ്ട്‌ ഏതാണ്ട്‌ സമം എന്നാണ്‌ ഗൂഗിള്‍ വെളിപ്പെടുത്തുന്നത്‌.&lt;br /&gt;&lt;br /&gt;യന്ത്രമാകുമ്പോള്‍ അതിന്‌ ഡീസല്‍ വേണം, ആടിന്‌ വേണ്ട. വായൂ മലിനീകരണം  ഒഴിവാകും. കാത്‌ തുളയ്‌ക്കുന്ന ശബ്ദമുണ്ടാകും യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍,  ആടുകള്‍ പുല്ല്‌ തിന്നുമ്പോള്‍ ശബ്ദം പുറത്ത്‌ കേള്‍ക്കുകയേ ഇല്ല. ചില കരച്ചിലിന്റെ  ശബ്ദമല്ലാതെ മറ്റൊന്നും ആട്‌ ഉണ്ടാക്കില്ല. ആടിനെ ആ പണി ഏല്‍പ്പിച്ചപ്പോള്‍, വായൂ  മലിനീകരണവും ശബ്ദ മലിനീകരണവും ഓഴിവാക്കാനായി എന്ന്‌ സാരം. ഏതായാലും, പാലക്കാട്ടെ  കര്‍ഷകരുടെ പരമ്പരാഗത സങ്കേതം മോശമല്ലെന്ന്‌ ഗൂഗിളും സമ്മതിച്ചിരിക്കുകയാണ്‌.&lt;/span&gt;&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;  ( കടപ്പാട്‌: &lt;/span&gt;&lt;a href="http://googleblog.blogspot.com/2009/05/mowing-with-goats.html"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഗൂഗിള്‍ബ്ലോഗ്‌)&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;. &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-4024374505360389288?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/4024374505360389288/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=4024374505360389288' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/4024374505360389288'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/4024374505360389288'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2009/05/blog-post.html' title='ഗൂഗിളില്‍ ആട്‌'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/SgBXjAmPlaI/AAAAAAAACD4/dFyhvgMJ-0E/s72-c/Goats+at+Google.JPG' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-7354595117510550075</id><published>2009-01-12T14:41:00.000+05:30</published><updated>2009-01-13T09:56:00.563+05:30</updated><category scheme='http://www.blogger.com/atom/ns#' term='കാര്‍ട്ടൂണ്‍'/><category scheme='http://www.blogger.com/atom/ns#' term='ഓസ്‌റ്റരിക്‌സ്‌'/><title type='text'>സര്‍വരാജ്യ ആസ്‌റ്റെറിക്‌സ്‌പ്രേമികളേ സന്തോഷിക്കുവിന്‍ !</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/SWsJgHUsw5I/AAAAAAAABw8/ruJhNm6cFlo/s1600-h/Asterix1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 135px; height: 205px;" src="http://2.bp.blogspot.com/_B25RyGfIAVE/SWsJgHUsw5I/AAAAAAAABw8/ruJhNm6cFlo/s320/Asterix1.jpg" border="0" alt="" id="BLOGGER_PHOTO_ID_5290332634603111314" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;കുറനാള്‍ മുമ്പാണ്‌, കേരളത്തില്‍ ഒരു ന്യൂസ്‌എഡിറ്റര്‍ക്ക്‌ പത്താംക്ലാസില്‍  പഠിക്കുന്ന തന്റെ മകന്‍ ആസ്‌റ്റെറിക്‌സ് അല്ലാതെ മറ്റൊന്നും വായിക്കുന്നില്ല എന്ന്‌  കലശലായ പരാതി. പയ്യന്‍ ഇങ്ങനെ കോമിക്കിന്‌ അഡിക്ടായാല്‍ ഇവന്റെ പഠനം എന്താകും,  ഗൗരവമുള്ള എത്രയോ കാര്യങ്ങള്‍ വായിക്കാനുണ്ടെന്ന സംഗതി ഇവന്‍ അറിയാതെ പോകില്ലേ,  അവര്‍ ആകുലപ്പെടുകയും വ്യാകുലപ്പെടുകയും ചെയ്‌തു. ഒടുവില്‍ ഒരു പരിഹാരം മൂപ്പത്തി  തന്നെ കണ്ടെത്തി. പയ്യന്‌ പബ്ലിക്ക്‌ ലൈബ്രറിയില്‍ അഗംത്വമെടുത്തു കൊടുക്കുക.  ലൈബ്രറിയാകുമ്പോള്‍ എത്രയോ പുസ്‌തകങ്ങള്‍ ഉണ്ട്‌, മറ്റേതെങ്കിലും വിഷയത്തില്‍  അവന്റെ താത്‌പര്യം ഉണരാതിരിക്കില്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/SWsJm3UApSI/AAAAAAAABxE/HuHEu0hfzio/s1600-h/uderzoB.gif"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 142px; height: 210px;" src="http://1.bp.blogspot.com/_B25RyGfIAVE/SWsJm3UApSI/AAAAAAAABxE/HuHEu0hfzio/s320/uderzoB.gif" border="0" alt="" id="BLOGGER_PHOTO_ID_5290332750564336930" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഈ വിചാരത്തോടെ ഒരു ദിവസം ഓഫീസില്‍  പോകുമ്പോള്‍ പയ്യനെയും കൂട്ടി. കമ്പനി വണ്ടിയിലാണ്‌ യാത്ര. മാര്‍ഗമധ്യേ മറ്റൊരു  ന്യൂസ്‌എഡിറ്ററെക്കൂടി കൂട്ടാനുണ്ട്‌. അറിയപ്പെടുന്ന കോളമിസ്‌റ്റും എഴുത്തുകാരനുമായ  അദ്ദേഹത്തോട്‌ മകന്‍ ചെന്നുപെട്ടിരിക്കുന്ന ദുരവസ്ഥ അവര്‍ വിവരിച്ചു. അവനെ ഒന്ന്‌  ഉപദേശിക്കണം എന്നും അഭ്യര്‍ഥിച്ചു. പെട്ടന്ന്‌ എഴുത്തുകാരനായ ന്യൂസ്‌ എഡിറ്റര്‍  ബാഗില്‍നിന്ന്‌ ഒരുകെട്ട്‌ ആസ്‌റ്റെറിക്‌സ് ബുക്കുകള്‍ എടുത്തുകാട്ടിയിട്ട്‌  ചോദിച്ചു: `ഇതിലാണോ ഇവന്‍ അഡിക്ടായിരിക്കുന്നത്‌, ഞാനും ഒരു അഡിക്ടാ`! പയ്യന്‍  അതത്രയും തട്ടിപ്പറിച്ചെടുത്തിട്ട്‌, ഇനി ഇതുകൂടി വായിച്ചിട്ടേ ലൈബ്രറിയിലേക്കുള്ളു  എന്ന്‌ പ്രഖ്യാപിച്ചത്രേ.&lt;br /&gt;&lt;br /&gt;ആസ്‌റ്റെറിക്‌സ് എന്ന വിശ്വോത്തര കോമിക്‌സില്‍  അഡിക്ടാകാന്‍ പ്രായവ്യത്യാസമൊന്നുമില്ല എന്നാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌.  സ്‌കൂള്‍കുട്ടികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെ ആസ്‌റ്റെറിക്‌സ് നല്‍കുന്ന അതുല്യ  അനുഭവത്തില്‍ മതിമറക്കുന്നു. അതുകൊണ്ടാണ്‌, ഏതാനും വര്‍ഷംമുമ്പ്‌ കോഴിക്കോട്ടെ  ഏലൂര്‍ ലെന്റിങ്‌ ലൈബ്രറി ശാഖ പൂട്ടുന്നു എന്നുകേട്ട പാടെ അന്ന്‌  കോഴിക്കോട്ടുണ്ടായിരുന്ന നിരൂപകനും എഴുത്തുകാരനുമായ ഡോ.പി.കെ.രാജശേഖരന്‍  പാഞ്ഞെത്തി, ആസ്റ്റെറിക്‌സിന്റെ മുഴുവന്‍ കോപ്പികളും ചുളുവിലയ്‌ക്ക്‌ വാങ്ങി  തിരുവനന്തപുരത്തെ വീട്ടിലേക്ക്‌ കൊറിയര്‍ ചെയ്‌തത്‌. കെ.കെ.ബാലരാമനെപ്പോലൊരു  പത്രപ്രവര്‍ത്തകന്‍ പതിവായി ഏതെങ്കിലും &lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ആസ്‌റ്റെറിക്‌സ്‌ &lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;സീരിയസ്‌ ബാഗില്‍  കൊണ്ടുനടക്കുന്നതിന്റെ ഉള്ളുകള്ളിയും മറ്റൊന്നല്ല.&lt;br /&gt;&lt;br /&gt;ഇത്തരം കടുത്ത &lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ആസ്‌റ്റെറിക്‌സ്‌ &lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;പ്രേമികള്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. 50 വയസ്സുതികയുന്ന ഈ കോമിക്‌  സീരിയസ്‌, അതിന്റെ അവശേഷിക്കുന്ന സൃഷ്ടാവായ ആല്‍ബെര്‍ട്ട്‌ ഉഡെര്‍സോയ്‌ക്ക്‌ ശേഷവും  നിലനില്‍ക്കും. 1959-ല്‍ പൈലറ്റ്‌ മാസികയിലാണ്‌ ഓസ്‌റ്റരിക്‌സ്‌ ആദ്യം  പ്രത്യക്ഷപ്പെടുന്നത്‌. ഉഡെര്‍സോയും റെനെ ഗോസിന്നിയുമായിരുന്നു സൃഷ്ടാക്കള്‍.  ഗോസിന്നി 1977-ല്‍ അന്തരിച്ചു. അതിന്‌ ശേഷം ഉഡെര്‍സോ ഒറ്റയ്‌ക്കാണ്‌ ഈ പരമ്പര  മുന്നോട്ടു കൊണ്ടുപോയത്‌. ആസ്റ്റെറിക്‌സിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച്‌ പുതിയ  ആല്‍ബത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ 81-കാരനായ ഉഡെര്‍സോ. 2009 ഒക്ടോബറില്‍ അത്‌  പുറത്തിറക്കാനാണ്‌ ഉദ്ദേശം. തന്റെ കാലശേഷവും &lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ആസ്‌റ്റെറിക്‌സ്‌ &lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt; തുടരാനുള്ള അവകാശം  അദ്ദേഹം പ്രസാധകരായ 'ആല്‍ബെര്‍ട്ട്‌-റെനെ'യ്‌ക്ക്‌ നല്‍കിക്കഴിഞ്ഞു. ഗോസിന്നിയുടെ  മകള്‍ ആന്നിയും അതിനുള്ള അനുമതിപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/SWsJ4K43vFI/AAAAAAAABxM/7J92q8EY7ao/s1600-h/Asterix2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 212px;" src="http://1.bp.blogspot.com/_B25RyGfIAVE/SWsJ4K43vFI/AAAAAAAABxM/7J92q8EY7ao/s320/Asterix2.jpg" border="0" alt="" id="BLOGGER_PHOTO_ID_5290333047876992082" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഒബീലിക്‌സിന്റെ കല്ലുകച്ചവടവും അണ്‍ഹൈജീനിക്‌സിന്റെ മത്സ്യവില്‍പനയും  ജറിയാട്രിക്‌സിന്റെ പൂവാലത്തരങ്ങളും ഫുള്ളിഓട്ടോമാറ്റിക്‌സിന്റെ ആലയും  വൈറ്റല്‍സ്റ്റാറ്റിസ്റ്റിക്‌സിന്റെ തളികയാത്രയും ഡോഗ്മാട്രിക്‌സിന്റെ കുസൃതികളും  അവസാനിക്കില്ലെന്നു സാരം. കാട്ടുപന്നിവേട്ട ഇനിയും തുടരും. റോമന്‍ സാമ്രാജ്യം  ഇനിയും ആ ഗ്വാളിഷ്‌ ഗ്രാമത്തിന്‌ മുന്നില്‍ മുട്ടുമടക്കും. സീസറിന്റെ തലവേദന  തീരില്ല....&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-7354595117510550075?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/7354595117510550075/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=7354595117510550075' title='39 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7354595117510550075'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7354595117510550075'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2009/01/blog-post.html' title='സര്‍വരാജ്യ ആസ്‌റ്റെറിക്‌സ്‌പ്രേമികളേ സന്തോഷിക്കുവിന്‍ !'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/SWsJgHUsw5I/AAAAAAAABw8/ruJhNm6cFlo/s72-c/Asterix1.jpg' height='72' width='72'/><thr:total>39</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-5135135218319340087</id><published>2008-12-31T14:12:00.000+05:30</published><updated>2008-12-31T14:13:22.802+05:30</updated><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='ടി.ജെ.എസ്‌.ജോര്‍ജ്‌'/><category scheme='http://www.blogger.com/atom/ns#' term='പുസ്‌തകനിരൂപണം'/><category scheme='http://www.blogger.com/atom/ns#' term='ഘോഷയാത്ര'/><title type='text'>മനുഷ്യപ്രഹേളികയുടെ ഘോഷയാത്ര</title><content type='html'>&lt;span class="Apple-style-span" style="font-size: large;"&gt;മൗലികതയുള്ള നല്ല പുസ്‌തകങ്ങള്‍ മലയാളത്തില്‍ അധികമൊന്നും ഉണ്ടാകുന്നില്ല എന്ന  പരാതിയുള്ളവര്‍ ഏറെയാണ്‌. അതിന്‌ കാരണങ്ങള്‍ പലതാണ്‌. നിലവാരം കുറഞ്ഞ  തട്ടിക്കൂട്ട്‌ ചരക്കുകള്‍ വിപണിയിലെത്തിച്ച്‌ താത്‌ക്കാലിക ലാഭം നേടാന്‍  ശ്രമിക്കുന്ന പ്രസാധകരും, മലയാളത്തില്‍ എഴുത്തുകാര്‍ക്ക്‌ മാന്യമായ പ്രതിഫലം  കിട്ടില്ല എന്ന ദുസ്ഥിതിയുമൊക്കെ അതില്‍ പെടുന്നു. അതുപോലെ തന്നെ  പ്രധാനപ്പെട്ടതാണ്‌, മലയാളി എഴുത്തുകാരുടെ അനുഭവദാരിദ്ര്യം. കാമ്പോ കനമോ ഇല്ലാത്ത  ഉരുപ്പടികള്‍ രംഗത്തെത്തുകയും, വായന മരിക്കുന്നേ എന്ന്‌ നാഴികയ്‌ക്ക്‌ നാല്‌പത്‌  വട്ടം വിളിച്ചുകൂവേണ്ട സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, ഇതിനിടെ, അടിമുടി  മൗലികത മുറ്റിനില്‍ക്കുന്ന ഒരു ഗ്രന്ഥം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടാലോ. അതൊരു  അത്ഭുതമായിരിക്കും. ടി.ജെ.എസ്‌.ജോര്‍ജ്‌ രചിച്ച 'ഘോഷയാത്ര'യെന്ന ഗ്രന്ഥം അത്തരമൊരു  അത്ഭുതമാണ്‌.&lt;br /&gt;&lt;br /&gt;സുദീര്‍ഘമായ തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിനിടെ ലോകത്തിന്റെ  വിവിധഭാഗങ്ങളില്‍ ഗ്രന്ഥകാരന്‍ കണ്ടുമുട്ടിയ വലുതും ചെറുതും പ്രശസ്‌തരും  അപ്രശസ്‌തരുമായ വ്യക്തികളെപ്പറ്റിയുള്ള അസാധാരണങ്ങളായ വാഗ്മയചിത്രങ്ങളാണ്‌ ഈ  ഘോഷയാത്രയില്‍ അണിനിരക്കുന്നത്‌. മൂര്‍ച്ഛയേറിയ വാക്കുകളും നിശിതമായ  നിരീക്ഷണങ്ങളുംകൊണ്ട്‌ ഗ്രന്ഥകാരന്‍ പുതിയൊരു ശൈലി തന്നെ ഈ പുസ്‌തകത്തില്‍  ചമച്ചിരിക്കുന്നു; അതും അല്‍പ്പവും ചമല്‍ക്കാരങ്ങളില്ലാതെ. മുമ്പ്‌  എം.പി.നാരായണപിള്ള കലാകൗമുദിയിലും സമകാലിക മലയാളം വാരികയിലും പലപ്പോഴും  സൂചിപ്പിച്ചിട്ടുള്ളതാണ്‌ ടി.ജെ.എസ്‌.ജോര്‍ജ്‌ എന്ന പത്രപ്രവര്‍ത്തകന്‍  സൃഷ്ടിച്ചിട്ടുള്ള പുത്തന്‍ ഇംഗ്ലീഷ്‌ പ്രയോഗങ്ങള്‍ക്കും ശൈലിക്കും മുമ്പില്‍  സാക്ഷാല്‍ സായ്‌വന്‍മാരുടെ മുട്ടിടിച്ചിട്ടുള്ള കാര്യം. അതേ സാമര്‍ഥ്യം  മലയാളത്തിലും തനിക്ക്‌ സാധ്യമാണെന്ന്‌ 'ഘോഷയാത്ര'യിലൂടെ ടി.ജെ.എസ്‌.  തെളിയിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഈ പുസ്‌തകത്തെക്കുറിച്ച്‌ 2008 നവംബര്‍ 30-ന്റെ  മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ കെ.പി.നിര്‍മല്‍കുമാര്‍ ഒരു ആസ്വാദനം എഴുതിയിരുന്നു.  തിരുവനന്തപുരം ആകാശവാണിയില്‍ ന്യൂസ്‌ എഡിറ്ററായ ബീന, 'പത്രപ്രവര്‍ത്തകന്റെ' പുതിയ  ലക്കത്തില്‍ ഒരു കുറിപ്പ്‌ എഴുതുകയുണ്ടായി. 2008-ല്‍ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും  മികച്ച ഗ്രന്ഥമായി 'ഘോഷയാത്ര'യെ മലയാള മനോരമ തിരഞ്ഞെടുക്കുകയും ചെയ്‌തു. ഇതില്‍  കെ.പി.നിര്‍മല്‍കുമാറിന്റേത്‌ ബുദ്ധിജീവിനാട്യങ്ങള്‍ നിറഞ്ഞ, വിരസമായ ഒരു  അഭ്യാസപ്രകടനമായി അവശേഷിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന  പത്രപ്രവര്‍ത്തകരെല്ലാം മോശക്കാരാണെന്നുള്ള തന്റെ മുന്‍വിധി അവതരിപ്പിക്കാനുള്ള ഒരു  ഉപാധി മാത്രമായി അത്‌ മാറി. 'ഘോഷയാത്ര'യില്‍ ഗ്രന്ഥകാരനെക്കുറിച്ച്‌ അധികമൊന്നും  പറയുന്നില്ല എന്ന അത്ഭുതകരമായ കണ്ടെത്തലും അദ്ദേഹം നടത്തി. അല്ലാതെ ആ  പുസ്‌തകത്തിന്റെ ഉള്ളടക്കമെന്തെന്നോ, എത്ര വ്യത്യസ്‌തമായ രീതിയിലാണ്‌ അത്‌  അവതരിപ്പിക്കപ്പെടുന്നതെന്നോ ഒന്നും പറയുക പ്രധാനപ്പെട്ടതായി  കെ.പി.നിര്‍മല്‍കുമാറിന്‌ തോന്നിയില്ല.&lt;br /&gt;&lt;br /&gt;പേരുപോലെ തന്നെ ഒരു ഘോഷയാത്രയാണ്‌ ഈ  ഗ്രന്ഥം. `അതിനെക്കാള്‍ ശ്രേഷ്‌ഠമായ ഒരു വിദ്യാഭ്യാസ സ്ഥാപനം ഓക്‌സ്‌ഫഡില്‍പോലും  ഇല്ലെന്ന്‌ തിരുവിതാംകൂറുകാര്‍ക്ക്‌ കണിശമായി അറിയാമായിരുന്ന' തിരുവനന്തപുരം  യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്ത്‌ ടി.ജെ.എസ്‌. കണ്ടുമുട്ടിയവര്‍ മുതല്‍  ഫിലിപ്പീന്‍സ്‌ എന്ന 'പറുദീസയിലെ രാജാവും റാണി'യുമായിരുന്ന ഫേര്‍ഡിനന്‍ഡ്‌  മാര്‍ക്കോസും ഇമല്‍ഡാ മാര്‍ക്കോസും വരെ ഈ ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്‍.  ശ്രീകണ്‌ഠന്‍നായരായാലും, അടൂര്‍ഭാസിയോ മലയാറ്റൂര്‍ രാമകൃഷ്‌ണനോ മാധവിക്കുട്ടിയോ  എം.പി.നാരായണപിള്ളയോ ആയാലും, ബോബി തലയാര്‍ഖാനോ ഡോം മൊറെയ്‌സോ സദാനന്ദനോ കെ. ശിവറാമോ  ആയാലും, നിഖില്‍ ചക്രവര്‍ത്തിയോ വി.കെ.മാധവന്‍കുട്ടിയോ ആര്‍.വി.പണ്ഡിറ്റോ  അതല്ലെങ്കില്‍ സാക്ഷാല്‍ ബാല്‍ താക്കറെയോ ആയാലും - ഇതുവരെ നമ്മള്‍ പരിചയപ്പെട്ട  വ്യക്തികളുടെ നേര്‍പ്പതിപ്പല്ല ഘോഷയാത്രയിലേത്‌. ചടുലമായ നിരീക്ഷണങ്ങളുടെയും  വ്യക്തപരമായ സൂക്ഷ്‌മസവിശേഷ വിവരണങ്ങളുടെയും നര്‍മം തുളുമ്പുന്ന  അഭിപ്രായപ്രകടനങ്ങളുടെയും അകമ്പടിയോടെയാണ്‌ ഓരോ വ്യക്തിത്വവും  അവതരിപ്പിക്കപ്പെടുന്നത്‌. ആദരവോടെയുള്ള സമീപനം. വ്യക്തിപരമായി നമുക്ക്‌  യോജിക്കാന്‍ കഴിയാത്തവരോടുപോലും പ്രതിപക്ഷബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള  നിര്‍മമമായ എഴുത്ത്‌. അടിമുടി തികഞ്ഞ മാന്യത പുലര്‍ത്തുന്ന ഗ്രന്ഥം എന്നേ  'ഘോഷയാത്ര'യെ വിശേഷിപ്പിക്കാനാവൂ.&lt;br /&gt;&lt;br /&gt;ഏറ്റവും വലിയ പ്രഹേളിക  മനുഷ്യജീവിതമല്ലാതെ മറ്റൊന്നുമല്ലെന്ന്‌ അടിവരയിടുന്നു ഈ ഗ്രന്ഥം. ഇതിലെ ഒരോ  വ്യക്തിവിവരണവും അതിനുള്ള ഉദാഹരണമാണ്‌. കാലം എത്രയെത്ര അത്ഭുതങ്ങളും  യാദൃശ്ചികതകളുമാണ്‌ അതിന്റെ മാന്ത്രികചെപ്പില്‍ ഓരോ വ്യക്തികള്‍ക്കുമായി  ഒരുക്കിവെച്ചിരിക്കുന്നത്‌ എന്ന അമ്പരപ്പും അത്ഭുതപ്പെടലുമാണ്‌ ഈ പുസ്‌തകമെന്ന്‌  പറഞ്ഞാലും തെറ്റില്ല. ഒരു ഉദാഹരണം നോക്കുക. ഇ.വി.കൃഷ്‌ണപിള്ളയെയും മകന്‍  അടൂര്‍ഭാസിയെയും അറിയാത്തവരില്ല. എന്നാല്‍, മുംബൈ സിനിമലോകത്ത്‌ ഒരുകാലത്ത്‌  നിറഞ്ഞുനിന്ന രാജ്‌ഭന്‍സ്‌ ബിമല്‍റോയിയ്‌ക്ക്‌ ചായയിട്ടുകൊടുക്കുന്ന ശിങ്കിടി  ചന്ദ്രാജിയെ അധികമാര്‍ക്കും അറിയാമെന്ന്‌ വരില്ല. ടി.ജെ.എസിന്റെ വാക്കുകള്‍ ഇങ്ങനെ:  `ഫിലം യൂണിറ്റുകള്‍ നിറച്ച്‌ ശിങ്കിടികളാണല്ലോ. കുടപിടിച്ചുകൊടുക്കാന്‍ ശിങ്കിടി,  കസേരയിട്ടുകൊടുക്കാന്‍ ശിങ്കിടി, ചായകൂട്ടാന്‍ ശിങ്കിടി. എന്നെ കാണുമ്പോഴെല്ലാം  പരിചയമുണ്ടെന്ന മട്ടില്‍ ചെറുതായി ചിരിച്ചുകൊണ്ട്‌ ഒരു ബിമല്‍റോയ്‌ ശിങ്കിടി  മാറിനില്‍ക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു. രണ്ടുമൂന്നു പ്രാവശ്യം കണ്ടപ്പോള്‍  പുള്ളി ചിരിക്കുന്നത്‌ മലയാളത്തിലാണെന്ന്‌ മനസിലായി. പക്ഷേ, അടുത്തുവരാനോ  സംസാരിക്കാനോ താത്‌പര്യം കാണിക്കാതിരുന്നതുകൊണ്ട്‌ ഞാനും ഒരു ചെറുചിരിയില്‍  കാര്യങ്ങള്‍ ഒതുക്കി'&lt;br /&gt;&lt;br /&gt;...ആയിടയ്‌ക്ക്‌ മുംബൈയിലെത്തിയ അടൂര്‍ഭാസിയെ  സാന്താക്രൂസ്‌ വിമാനത്തോവളത്തില്‍ കൊണ്ടുപോയി. അവിടെ കൗണ്ടറില്‍ നില്‍ക്കുമ്പോള്‍  ബിമല്‍റോയിയുടെ ശിങ്കിടിയെ അവിചാരിതമായി കാണാനിടയായി. ഭവ്യതയോടെ അയാള്‍  അടുത്തെത്തി. ഇയാള്‍ ഇവിടെ എന്തുചെയ്യുന്നുവെന്ന്‌ ആശ്ചര്യപ്പെട്ട്‌, ശിങ്കിടിയെ  പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അടൂര്‍ഭാസിയുടെ പ്രതികരണം അട്ടഹസിച്ചുള്ള ഒരു  ചിരിയായിരുന്നു. അട്ടഹാസത്തിനിടെ ഭാസി പറഞ്ഞു: `ഇതെന്റെ ചേട്ടനാ, ചന്ദ്രന്‍.  അറിഞ്ഞില്ല, അല്ല?' ഇ.വി.കൃഷ്‌ണപിള്ളയുടെ മൂത്തമകന്‍, അടൂര്‍ഭാസിയുടെ മൂത്ത  സഹോദരന്‍, ചന്ദ്രന്‍ -ഇങ്ങനെ തികച്ചും നാടകീയമായാണ്‌ വായനക്കാരന്റെ  മുന്നിലെത്തുന്നത്‌. അടിവാങ്ങാന്‍ അച്ഛന്‌ വടിവെട്ടികൊടുക്കേണ്ടിവന്ന മകന്‍.  കുട്ടിക്കാലത്ത്‌ ഇ.വി.യുടെ പ്രഹരങ്ങളേറ്റു വാങ്ങി തളര്‍ന്ന്‌ പഠനം  പൂര്‍ത്തിയാക്കാതെ നാടുവിടേണ്ടി വന്ന ചന്ദ്രന്‍, മുംബൈയില്‍ ചന്ദ്രാജിയായി  എത്തിയതിന്റെ വിവരണം നാടകീയം മാത്രമല്ല, അങ്ങേയറ്റം ഹൃദയസ്‌പര്‍ശിയുമാണ്‌. വായിച്ചു  തീരുമ്പോള്‍, പിതാവിന്റേതിനെക്കാള്‍ മഹത്തരമാണ്‌ പീഡിപ്പിക്കപ്പെട്ട മകന്റെ  വ്യക്തിത്വം എന്ന്‌ നമ്മള്‍ അറിയുന്നു.&lt;br /&gt;&lt;br /&gt;'ഘോഷയാത്ര'യിലെ ഒറ്റപ്പെട്ട  ഉദാഹരണമല്ല ചന്ദ്രന്‍. സൗഭാഗ്യങ്ങളുടെയും സൗന്ദര്യത്തിന്റെയും ആഭിജാത്യത്തിന്റെയും  മൂര്‍ത്തീഭാവമായി വളര്‍ന്ന പ്രശസ്‌തനടി ലീല നായിഡുവിന്‌ വിധി കാത്തുവെച്ചിരുന്നത്‌  എന്താണ്‌. മുംബൈയില്‍ താജിന്‌ പിന്നിലെ പൗരാണിക അപ്പാര്‍ട്ട്‌മെന്റിന്‌ മുന്നില്‍  തന്റെ പിതാവ്‌ നട്ട മരങ്ങളെ കാണാനായി, അതുവഴി പിതാവിന്റെ സാമീപ്യം അറിയാനായി  മാത്രം, ദിവസവും ഉണരേണ്ട നിസ്സഹായതയിലേക്കല്ലേ കാലം അവരെ ഏകാന്തവാര്‍ധക്യത്തില്‍  എത്തിച്ചത്‌. "ഇനി ഞാന്‍ 'അലവലാതിയാണ്‌'. ശുദ്ധ അലവലാതി! അതായത്‌ യഥാര്‍ഥ ഞാന്‍.  നായന്മാര്‍ക്ക്‌ തന്തയില്ല. സ്വന്തം തന്തയാരാണെന്ന്‌ വി.കെ.എന്നിന്‌ ഇന്നുമറിയില്ല!  ഒരൊറ്റ ബന്ധമേ ഉള്ളിന്റെ ഉള്ളില്‍ സ്ഥായിയായിട്ടുള്ളു. അമ്മ. ഇനി ഞാനാരെ  പേടിക്കണം"-എന്ന്‌ അമ്മ മരിച്ചപ്പോള്‍ സാക്ഷാല്‍ എം.പി.നാരായണപിള്ളയെക്കൊണ്ട്‌  പറയിപ്പിച്ചത്‌ എന്താണ്‌?&lt;br /&gt;&lt;br /&gt;ബോംബെയുടെ ചുറ്റുവട്ടത്തുള്ള തീരദേശ കത്തോലിക്ക  വിഭാഗമായ ഈസ്‌റ്റ്‌ ഇന്ത്യന്‍സിലെ അംഗമായ തോമസ്‌ ഇഗ്നേഷ്യസ്‌ റോഡ്രീഗ്‌സ്‌ എങ്ങനെ  ലോകപ്രശസ്‌ത പബ്ലിഷറും ഹോട്ടലുടമയും കമ്യൂണിസത്തെ ബഹുമാനിച്ച  ക്യാപിറ്റലിസ്റ്റുമൊക്കെയായ ആര്‍. വി. പണ്ഡിറ്റ്‌ ആയി മാറി. ഫ്രീ പ്രസ്സ്‌  ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തിലെ ഒരു മുറിയില്‍ നിശബ്ദനായിരുന്ന്‌  കാര്‍ട്ടൂണ്‍ വരച്ച്‌ നല്‍കിയിട്ട്‌ അധികമാരോടും സംസാരിക്കാതെ ദിവസവും സ്ഥലം  വിടുമായിരുന്ന സൗമനായ ബാല്‍ താക്കറെയെങ്ങനെ, മുംബൈയെ വിറപ്പിച്ച കടുവയായി  രൂപപ്പെട്ടു. 1958-ല്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍, നാടുവിടും  മുമ്പ്‌ ടര്‍സി വിറ്റാച്ചിയെന്ന പത്രാധിപര്‍, മൂന്നു പകലും മൂന്നു രാത്രിയും തന്റെ  സ്വകാര്യ സങ്കേതത്തില്‍ കുത്തിയിരുന്ന്‌ എഴുതിയ 'എമര്‍ജന്‍സി 58' എന്ന ഗ്രന്ഥം  എന്തുകൊണ്ട്‌ ലോകമെങ്ങും ബെസ്‌റ്റ്‌ സെല്ലറായി-വായനക്കാരനെ ഈ പുസ്‌തകത്തില്‍  കാത്തിരിക്കുന്നത്‌ അമ്പരപ്പിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളും അവയ്‌ക്ക്‌ നിദാനമായ  അസാധാരണ വ്യക്തിത്വങ്ങളുമാണ്‌.&lt;br /&gt;&lt;br /&gt;പത്രപ്രവര്‍ത്തകനായി ലോകമെങ്ങും  സഞ്ചരിച്ചിട്ട്‌ താന്‍ എന്തുകൊണ്ട്‌ നാട്ടിലേക്ക്‌ തന്നെ മടങ്ങി എന്നതിന്റെ  പൊരുള്‍, മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ മനോഹരമായ ഒരു ഉദ്ധരണിയുടെ പിന്തുണയോടെ  വിശദീകരിച്ചുകൊണ്ടാണ്‌, ടി.ജെ.എസ്‌. ഘോഷയാത്ര അവസാനിപ്പിക്കുന്നത്‌. ഗ്രന്ഥകാരന്റെ  വാക്കുകള്‍: `ലോകം വെട്ടിപ്പിടിച്ചു കഴിഞ്ഞാലും അടിസ്ഥാനപരമായി, മറ്റാര്‍ക്കും  ഒരിക്കലും അപഹരിക്കാനോ നിഷേധിക്കാനോ ആവാതെ, സ്വന്തമെന്നു വിളിക്കാന്‍  എന്താണുള്ളത്‌?&lt;br /&gt;ഒരു ഭാഷ.&lt;br /&gt;ഒരു നാട്‌.&lt;br /&gt;ഒരു മനസ്സാക്ഷി.&lt;br /&gt;അത്രമാത്രം.  ജീവിതത്തിന്‌ പൂര്‍ണത നല്‍കുന്നത്‌ ഇവമാത്രം.&lt;br /&gt;ഇതു തിരിച്ചറിയാനുള്ള  മനസ്ഥിതിയാണ്‌ മനുഷ്യന്‌ നേടാവുന്ന ഏറ്റവും വലിയ സമ്പാദ്യം'. &lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;30 പേജ്‌ പോലെ  അനുഭവപ്പെടുന്ന 344 പേജിലാണ്‌ ഘോഷയാത്ര നടക്കുന്നത്‌. ഡി. സി.ബുക്‌സ്‌  പ്രസിദ്ധീകരിച്ചിരിക്കുന്ന 'ഘോഷയാത്ര'യുടെ വില 160 രൂപ. &lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-5135135218319340087?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/5135135218319340087/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=5135135218319340087' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/5135135218319340087'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/5135135218319340087'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/12/blog-post_31.html' title='മനുഷ്യപ്രഹേളികയുടെ ഘോഷയാത്ര'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-6584724649017241587</id><published>2008-12-23T13:50:00.000+05:30</published><updated>2008-12-23T13:54:59.012+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='അമീഷ്‌ മതവിഭാഗം'/><category scheme='http://www.blogger.com/atom/ns#' term='പുതിയ പാഠ്യപദ്ധതി'/><title type='text'>സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക്‌ പുതുജീവന്‍</title><content type='html'>&lt;span class="Apple-style-span" style="font-size: large;"&gt;അനോണി ആന്റണിയുടെ ബ്ലോഗില്‍ '&lt;a href="http://anonyantony.blogspot.com/2008/12/blog-post_17.html"&gt;പള്ളിക്കൂടത്തിലെ പടവലപ്പന്തല്‍&lt;/a&gt;' എന്ന കുറിപ്പ്‌  വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകളാണ്‌ ഇവിടെ  കുറിക്കുന്നത്‌.....&lt;br /&gt;&lt;br /&gt;അനുഭവത്തിന്റെ പിന്തുണയില്ലാതെയുള്ള ജ്ഞാനം ഒരാളെ  എങ്ങനെ അബദ്ധങ്ങളിലേക്ക്‌ നയിക്കാം എന്നും, വിദ്യാഭ്യാസം എന്തുകൊണ്ട്‌  പാഠപുസ്‌തകത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്‌ യഥാര്‍ഥ ലോകത്തേക്ക്‌ വിദ്യാര്‍ഥികളെ  നയിക്കണം എന്നുമാണ്‌ അനോണി ആന്റണി തന്റെ പോസ്‌റ്റില്‍ സരസമായി പറഞ്ഞിരിക്കുന്നത്‌.  പഠനം ഇനാക്ടീവ്‌ ആകുമ്പോള്‍ 'മൂലം മരവിക്കുകയും നെപ്പോളിയന്‍ കുതിരയാവുകയും  ചെയ്യുന്നതെ'ങ്ങനെയെന്ന്‌ അദ്ദേഹം കാട്ടിത്തരുന്നു. 'സ്‌കൂള്‍ കുട്ടികള്‍ക്ക്‌  ബോട്ടണി പഠിക്കാന്‍ ഏറ്റവും നല്ല വഴി പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അധ്യാപകന്റെ  ശിക്ഷണത്തില്‍ വളര്‍ത്തി അവയെ പഠിക്കുക എന്നത്‌ തന്നെയാണ്‌'-അനോണി ആന്റണി പറയുന്നു. &lt;br /&gt;&lt;br /&gt;കേരളത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ പാഠ്യക്രമത്തെ  സംശയത്തോടെയും ആശങ്കയോടെയും കാണുന്ന എല്ലാവരും സസൂക്ഷ്‌മം ശ്രദ്ധിക്കേണ്ട ചില  അടിസ്ഥാന വസ്‌തുതകളാണ്‌ ഈ പോസ്‌റ്റില്‍ അവതരിപ്പിക്കപ്പെടുന്നത്‌. കുട്ടികള്‍ക്ക്‌  പഠിക്കാനൊന്നുമില്ല, കളിയും പ്രോജക്ട്‌ തയ്യാറാക്കലും മാത്രമേയുള്ളു എന്നതാണ്‌  ശരാശരി രക്ഷിതാവിന്റെ വേവലാതി. പണമുള്ളവന്റെ മക്കള്‍ നല്ല സ്‌കൂളുകളില്‍  പഠിക്കുന്നു, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ വിധിയക്കപ്പെടുന്ന പാവപ്പെട്ട  കുട്ടികളുടെ ഗതിയെന്ത്‌? ഇതാണ്‌ സംശയം.&lt;br /&gt;&lt;br /&gt;അനോണി ആന്റണിയുടെ മറുപടി ഇങ്ങനെ:  'നാട്ടിലെ ഇടത്തരം സമ്പന്നനൊന്നും സ്വപ്‌നം കാണാന്‍ കഴിയാത്തത്ര ധനികരുടെ  കുട്ടികള്‍ പഠിക്കുന്ന അതും വിദ്യാഭ്യാസശാസ്‌ത്രത്തിലെ പരമോന്നതന്മാരുടെ രാജ്യത്തെ  ഒരു സ്‌കൂളില്‍ ബോട്ടണി പഠിക്കാന്‍ മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ ചെയ്യേണ്ടുന്ന  (ചില) കാര്യങ്ങള്‍:&lt;br /&gt;&lt;br /&gt;പച്ചക്കറി വിത്തുകള്‍ ടാപ്പുവെള്ളത്തിലാണോ  കിണര്‍വെള്ളത്തിലാണോ മുളപ്പിക്കേണ്ടത്‌, എന്തുകൊണ്ട്‌ ?&lt;br /&gt;&lt;br /&gt;(ഏതെങ്കിലും) തൈകള്‍  എത്ര അകലത്തിലാണ്‌ നടേണ്ടതെന്ന്‌ കണ്ടുപിടിക്കുക.&lt;br /&gt;കൂടുതല്‍ അടുത്താല്‍ എന്താണ്‌  സംഭവിക്കുക? കൂടുതല്‍ അകന്നാല്‍ എന്താണ്‌ പ്രശ്‌നം?&lt;br /&gt;മണ്ണിലെ ഉപ്പിന്റെ അംശവും  പച്ചക്കറി കൃഷിയും മണ്ണിന്റെ ചൂടും കട്ടിയും വിത്തുമുളയ്‌ക്കലിന്റെ വേഗവും  മണ്ണിരയും ജൈവവളവും ഉപയോഗിച്ചുള്ള കൃഷി രാസവള കൃഷിയെക്കാള്‍ വിളവു തരുമോ ? &lt;br /&gt;&lt;br /&gt;ഇങ്ങനെ പോകുന്നു അവിടുത്തെ കുട്ടികളുടെ  പ്രോജക്ടുകള്‍.&lt;br /&gt;&lt;br /&gt;അത്രയൊന്നും ഫീസ്‌ കൊടുക്കാതെ കിട്ടുന്നതുകൊണ്ട്‌ ഈ  പാഠങ്ങള്‍ മോശമാവണമെന്നില്ലല്ലോ?'&lt;br /&gt;&lt;br /&gt;കോഴിക്കോട്ടെ സാമാന്യം പേര്‌ കേട്ട ഒരു  പ്രൈവറ്റ്‌സ്‌കൂളില്‍ അഞ്ചാംതരം വിദ്യാര്‍ഥിയായ എന്റെ മൂത്തമകള്‍, കഴിഞ്ഞ  ഒരുമാസമായി ആശങ്കയിലും വേവലാതിയിലുമാണ്‌. കാരണം, ബാലവേലയെക്കുറിച്ച്‌ ഒരു  പ്രോജക്ട്‌ തയ്യാറാക്കണം. എവിടെ നിന്ന്‌ വിവരങ്ങള്‍ കിട്ടും, കഥ വേണം, കവിത വേണം,  എഡിറ്റോറിയല്‍ എഴുതണം.... ക്രിസ്‌മസ്‌ അവധി കഴിഞ്ഞ്‌ ചെല്ലുമ്പോള്‍ ആ പ്രോജക്ട്‌  സെമിനാര്‍ ആയി അവതരിപ്പിക്കുകയും വേണം. ടീച്ചറോട്‌ അവള്‍ സംശയം ചോദിച്ചു,  എങ്ങനെയാണ്‌ സെമിനാര്‍ അവതരിപ്പിക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ പക്ഷേ,  ടീച്ചര്‍ക്കും വലിയ പിടിയില്ല.&lt;br /&gt;&lt;br /&gt;യഥാര്‍ഥ പ്രശ്‌നം ടീച്ചര്‍ക്ക്‌ ഈ പുതിയ  പാഠ്യക്രമം അഭ്യസിപ്പിക്കാനുള്ള പരിശീലനം കിട്ടിയിട്ടില്ല എന്നതാണ്‌. ക്രിസ്‌ത്യന്‍  മാനേജ്‌മെന്റ്‌, 'മതമില്ലാത്ത ജീവന്റെ'യും മറ്റും പേര്‌ പറഞ്ഞ്‌ സ്വന്തം  സ്‌കൂളുകളിലെ അധ്യാപകരെ പുതിയ പാഠക്രമത്തിനായുള്ള പരിശീലനത്തിന്‌ വിടുകയോ,  അധ്യാപകര്‍ക്ക്‌ അതിനുള്ള പ്രാപ്‌തി നേടിക്കൊടുക്കയോ ചെയ്‌തിട്ടില്ല. അധ്യാപകര്‍  നിസ്സഹായരാണ്‌. രക്ഷിതാവെന്ന നിലയ്‌ക്ക്‌ ഞങ്ങള്‍ക്കും ഇത്‌ സംബന്ധിച്ച്‌  ആശങ്കയുണ്ടാവാതെ തരമില്ലല്ലോ.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ദിവസം, കോഴിക്കോട്‌  പ്രസ്സ്‌ക്ലബ്ബിന്‌ കീഴിലെ ഇന്റസ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌  ജേര്‍ണലിസ (ഐ.സി.ജെ) ത്തില്‍, പ്രോജക്ട്‌ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യന്ന  വേളയില്‍ ഒരു പെണ്‍കുട്ടി അവതരിപ്പിച്ച പ്രശ്‌നം ശ്രദ്ധേയമായിരുന്നു. കേരളത്തില്‍  പുതിയതായി ഏര്‍പ്പെടുത്തിയ പാഠ്യപദ്ധതി, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ പുതുജീവന്‍  നല്‍കിയിരിക്കുന്നു എന്നതാണ്‌ വിഷയം.&lt;br /&gt;&lt;br /&gt;പുതിയ പാഠ്യക്രമം നിലവിലെത്തിയതോടെ,  പേരുകേട്ട സ്വകാര്യവിദ്യാലയങ്ങളിലെക്കാള്‍ നിലവാരമുള്ളവയായി സര്‍ക്കാര്‍  സ്‌കൂളുകള്‍ മാറിയിരിക്കുന്നു എന്നാണ്‌ ആ വിദ്യാര്‍ഥിനി വാദിച്ചത്‌. കാരണം,  സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും പുതിയ പാഠങ്ങള്‍ സംബന്ധിച്ച്‌  നല്ല പരിശീലനം കിട്ടിയിട്ടുണ്ട്‌. വിദ്യാര്‍ഥികള്‍ ചെയ്യേണ്ട  കാര്യങ്ങളിലാണെങ്കിലും, ഓര്‍മശക്തി പരീക്ഷിക്കുകയെന്ന പരമ്പരാഗത രീതി മാറിയതോടെ,  ഗുണപരമായ മാറ്റം സംഭവിച്ചിരിക്കുന്നു. വിദ്യാലയത്തിന്റെ നിലവാരം സംബന്ധിച്ച്‌  നിലവിലുള്ള മാനദണ്ഡങ്ങള്‍ മാറുകയാണ്‌, താമസിയാതെ സര്‍ക്കാര്‍ സ്‌കൂളായാലും വലിയ  ഫീസ്‌ കൊടുത്ത്‌ പഠിക്കുന്ന സ്വകാര്യസ്‌കൂളാണെങ്കിലും നിലവാരത്തില്‍ വലിയ  മാറ്റമില്ലെന്ന്‌ വരും. ഒരു നിശബ്ദവിപ്ലവമാണ്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍  സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌ അവള്‍  ചൂണ്ടിക്കാട്ടിയത്‌.&lt;br /&gt;&lt;br /&gt;അമേരിക്കയില്‍ പെന്‍സില്‍വാനിയ, ഇന്‍ഡ്യാന തുടങ്ങിയ  സംസ്ഥാനങ്ങളിലും കാനഡിയിലും താമസിക്കുന്ന ഒരുവിഭാഗം ക്രിസ്‌ത്യന്‍  അനുഷ്‌ഠാനസംഘക്കാരുണ്ട്‌. അമീഷ്‌ വിഭാഗക്കാര്‍ എന്നറിയപ്പെടുന്ന ഈ കൂട്ടര്‍, ആധുനിക  ശാസ്‌ത്രസാങ്കേതികവിദ്യയുടെ എല്ലാ ഗുണഫലങ്ങളും സ്വന്തം ജീവിത്തില്‍ നിന്ന്‌  തിരസ്‌ക്കരിച്ചവരാണ്‌. ജേക്കബ്ബ്‌ അമ്മാനയെന്നയാള്‍ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം  രൂപം നല്‍കിയ ഈ മതവിഭാഗത്തില്‍ ഇപ്പോഴത്തെ അംഗസംഖ്യ 2,27000 വരുമെന്നാണ്‌ കണക്ക്‌. &lt;br /&gt;&lt;br /&gt;ഇവര്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കില്ല, കുതിരവണ്ടി മാത്രം.  ആധുനികവൈദ്യശാസ്‌ത്രമോ കൃഷിരീതികളോ ഒന്നും അടുപ്പിക്കില്ല. ഒരു ചെവിട്ടത്ത്‌  അടിക്കുന്നവന്‌ മറ്റേ ചെവിട്‌ കൂടി കാട്ടിക്കൊടുക്കും (ഇവരുടെ ജീവിതരീതിയെപ്പറ്റി  ഏകദേശ ധാരണ ലഭിക്കാന്‍ ഒരു കുറുക്കുവഴി- ഹാരിസണ്‍ ഫോര്‍ഡ്‌ നായകനായ  'വിറ്റ്‌നെസ്സ്‌' എന്ന ഹോളിവുഡ്‌ ചിത്രം കാണുക). കുട്ടികളെ എട്ടാംക്ലാസ്‌ വരെയേ  വിദ്യാഭ്യാസം ചെയ്യിക്കൂ. ഒരാള്‍ക്ക്‌ അമീഷ്‌ ജീവിതരീതി പിന്തുടരാന്‍ ഇത്‌ മതി  എന്നതാണ്‌ അവരുടെ നിലപാട്‌.&lt;br /&gt;&lt;br /&gt;കൃഷിയും കാലിവളര്‍ത്തലുമാണ്‌ ഇവരുടെ  മുഖ്യതൊഴിലെങ്കിലും, ഇവരുടെ മുഖ്യവരുമാന മാര്‍ഗം അതല്ല. ആധുനിക സങ്കേതങ്ങള്‍  ജീവത്തില്‍ നിന്ന്‌ തിരസ്‌കരിച്ച ഇവര്‍ക്ക്‌ വരുമാനം നല്‍കുന്നത്‌, അതേ ആധുനിക  ജീവിതരീതി മൂലമുണ്ടാകുന്ന മനുഷ്യന്റെ പരിമിതിയാണ്‌. ന്യൂയോര്‍ക്ക്‌, ലോസ്‌  ആഞ്‌ജലിസ്‌ തുടങ്ങിയ മഹാനഗരങ്ങളില്‍ വളരുന്ന കുട്ടികള്‍ കാലികളെ കണ്ടിട്ടില്ല, പാലോ  മുട്ടയോ എങ്ങനെയാണ്‌ ലഭിക്കുന്നതെന്ന്‌ അവര്‍ക്കറിയില്ല, ഗോതമ്പ്‌ വിളയുന്നതോ  കൊയ്യുന്നതോ കണ്ടിട്ടില്ല.&lt;br /&gt;&lt;br /&gt;ഇവ നേരിട്ട്‌ പഠിക്കാന്‍ വേണ്ടി ആ മഹാനഗരങ്ങളിലെ  രക്ഷതാക്കള്‍, അവധിക്കാലത്ത്‌ സ്വന്തം മക്കളെ അമീഷ്‌ ഗ്രാമങ്ങളില്‍ കൊണ്ട്‌  താമസിപ്പിക്കും. അവിടെയെത്തിയാല്‍ കുട്ടികള്‍ വിതയ്‌ക്കാനും കൊയ്യാനും പോകണം,  കറക്കാനും കാലിമേയ്‌ക്കാനും പോകണം, പശുക്കളുടെ പ്രസവമെടുക്കണം-അങ്ങനെ ഗ്രാമത്തില്‍  എല്ലാവര്‍ക്കുമൊപ്പം അധ്വാനിക്കണം. ഇത്‌ പക്ഷേ, സൗജന്യമല്ല, കുട്ടികളെ അങ്ങനെ  താമസിപ്പിക്കാന്‍ രക്ഷിതാക്കള്‍ വന്‍ഫീസ്‌ അമീഷ്‌ ഗ്രാമീണര്‍ക്ക്‌ നല്‍കണം.  ഗ്രാമീണരുടെ മുഖ്യവരുമാനമാര്‍ഗം ഇങ്ങനെയെത്തുന്ന കുട്ടികളാണ്‌.&lt;br /&gt;&lt;br /&gt;കേരളത്തിലെ  പുതിയ സ്‌കൂള്‍ പഠ്യക്രമത്തെക്കുറിച്ച്‌ ആവലാതിപ്പെടുന്ന രക്ഷിതാക്കള്‍ക്ക്‌, ഈ  അമീഷ്‌ വരുമാനം എന്താണ്‌ മനസിലാക്കിക്കൊടുക്കേണ്ടത്‌. അനോണി ആന്റണി പറയുന്നു,  "പിള്ളാര്‍ വെട്ടട്ടെ, കിളക്കട്ടെ, നോട്ട്‌ എഴുതട്ടെ, പിഞ്ചുവാഴക്കുല വെട്ടി  കഞ്ഞിക്ക്‌ കൂട്ടാന്‍ വയ്‌ക്കട്ടെ. ചേനയുമായി ചന്തയില്‍ പോയി വില്‍ക്കട്ടെ.  എന്നിട്ട്‌ വിറ്റുവരവ്‌ കണക്ക്‌ പുസ്‌കത്തില്‍ എഴുതട്ടെ. അതിന്റെ അടിസ്ഥാനത്തില്‍  അടുത്തവര്‍ഷം എന്ത്‌ വിളയിറക്കണം എന്ന്‌ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കട്ടെ. അങ്ങനെ  വേണം ബോട്ടണിയും കണക്കും എക്കണോമിക്‌സും മാനേജ്‌മെന്റും അവര്‍ പഠിക്കാന്‍". &lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;വാല്‍ക്കഷണം: &lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-style: italic;"&gt;രണ്ട്‌ വര്‍ഷം മുമ്പ്‌ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ  മേധാവി കേരളത്തിലെത്തി. ഒരു പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു,  `ചെടികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവുള്ള ബോട്ടണി ബിരുദധാരികളെ നാട്ടില്‍  കിട്ടാനില്ല എന്നതാണ്‌ ബൊട്ടാണിക്കല്‍ സര്‍വെ അനുഭവിക്കുന്ന പ്രതിസന്ധി'. എന്നാല്‍,  ബോട്ടണി ബിരുദധാരികള്‍ക്ക്‌   നാട്ടില്‍ കുറവൊന്നുമില്ല !&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-6584724649017241587?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/6584724649017241587/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=6584724649017241587' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6584724649017241587'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6584724649017241587'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/12/blog-post.html' title='സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക്‌ പുതുജീവന്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-6375434637540987280</id><published>2008-11-03T14:24:00.000+05:30</published><updated>2008-11-03T14:29:12.228+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ഊര്‍ജസംരക്ഷണം'/><category scheme='http://www.blogger.com/atom/ns#' term='വൈദ്യുതി'/><category scheme='http://www.blogger.com/atom/ns#' term='ബ്ലോഗുകള്‍'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><title type='text'>ബ്ലോഗില്‍ നിന്ന്‌ പോര്‍ട്ടലുകളിലേക്ക്‌</title><content type='html'>&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span" style="color: rgb(51, 153, 153);"&gt;ഓണ്‍ലൈന്‍ മലയാളത്തിന്‌ പുതിയ ഭാവപ്പകര്‍ച്ച&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;കോഴിക്കോട്‌ ബിലാത്തിക്കുളം  കേശവമേനോന്‍ നഗറില്‍ ചെറിയൊരു ഫ്‌ളാറ്റിലാണ്‌ മുമ്പ്‌ ഞാനും കുടുംബവും  താമസിച്ചിരുന്നത്‌. വൈദ്യുതിബില്‍ ശരാശരി അഞ്ഞൂറ്‌ രൂപ. ഇത്രയും വൈദ്യുതി ഞങ്ങള്‍  ഉപയോഗിക്കുന്നുണ്ടോ എന്ന്‌ സംശയം തോന്നിയിരുന്നു. പക്ഷേ, മീറ്റര്‍ റീഡിങ്‌  നോക്കുമ്പോള്‍ സംഗതി ശരിയാണ്‌. അയല്‍വാസികളോട്‌ അന്വേഷിക്കുമ്പോള്‍ അവരുടെയും ബില്‍  ഏതാണ്ട്‌ അതേ നിലവാരത്തില്‍ തന്നെ, സമാധാനമായി. ടിവിയുള്ളതുകൊണ്ടാ,  ഫാനിടുന്നതുകൊണ്ടാ എന്നൊക്കെ പിശുക്കിയായ ഭാര്യ കുറ്റപ്പെടുത്തും പോലെ പറയുകയും  ചെയ്‌തിരുന്നു.&lt;br /&gt;&lt;br /&gt;ഒരുവര്‍ഷം മുമ്പ്‌ അതേ കോളനിയിലെ ഒരു ഫ്‌ളാറ്റ്‌ വാങ്ങി  അതിന്റെ അറ്റകുറ്റ പണി നടത്തുമ്പോള്‍ തീരുമാനിച്ചു. വൈദ്യുതി ഉപയോഗം കുറയ്‌ക്കാന്‍  എന്തെങ്കിലും ചെയ്യണം. (സി. ആര്‍. ടി. മോണിറ്ററുള്ള കമ്പ്യൂട്ടറിന്‌ പകരം,  കടമെടുത്തിട്ടായാലും കൂടുതല്‍ കാശ്‌ കൊടുത്ത്‌ ലാപ്‌ടോപ്‌ വാങ്ങുമ്പോള്‍,  മനസിലുണ്ടായിരുന്ന ഒരു കാര്യം വൈദ്യുതിച്ചെലവ്‌ കാര്യമായി കുറയുമല്ലോ എന്നു  തന്നെയായിരുന്നു). ഹൗസിങ്‌ ബോര്‍ഡിന്റെ ആ ഫ്‌ളാറ്റില്‍ അലുമിനിയം കേബിളാണ്‌  വയറിങിന്‌ ഉപയോഗിച്ചിരുന്നത്‌ ! പിന്നെങ്ങനെ വൈദ്യുതി ഉപയോഗം കുറയും. വയറിങ്‌  മുഴുവന്‍ മാറ്റാന്‍ കോണ്‍ട്രാക്ടര്‍ക്ക്‌ നിര്‍ദേശം നല്‍കി.&lt;br /&gt;&lt;br /&gt;വീടിന്‌  ഫൈവ്‌സ്റ്റാര്‍ നിലവാരമില്ലെങ്കിലും, ഫ്രഡ്‌ജും വാഷിങ്‌ മെഷീനുമെല്ലാം  ഫൈവ്‌സ്റ്റാര്‍ ആക്കി. വൈദ്യുതി ഉപഭോഗം 40 ശതമാനം വരെ കുറയും എന്നാണ്‌ ഈ സ്റ്റാര്‍  സംവിധാനത്തിലൂടെ കമ്പനികളുടെ അവകാശവാദം; വില അല്‍പ്പം കൂടും എന്നു മാത്രം.  ഇന്‍കാന്‍ഡസെന്റ്‌ ബള്‍ബുകള്‍ പാടെ ഉപേക്ഷിച്ചു, പകരം സി.എഫ്‌.എല്‍.ആക്കി. ഫാനുകളും  ഇന്ധനക്ഷമത കൂടിയത്‌ വാങ്ങി. അതിനും വില കൂടുതല്‍ തന്നെ. അങ്ങനെ പുതിയ  ഫ്‌ളാറ്റിന്റെ വൈദ്യുതീകരണ നവീകരണം പൂര്‍ത്തിയാക്കി. പക്ഷേ, അതിന്‌ വന്ന ചെലവ്‌  അറിഞ്ഞപ്പോള്‍ പരിചയക്കാരും അല്‍ക്കാരും എന്നെ സഹതാപത്തോടെ നോക്കി. ഇയാള്‍  എന്തെല്ലാം പാഴ്‌ച്ചെലവാണ്‌ വരുത്തുന്നത്‌ എന്നവര്‍ മനസില്‍ ഓര്‍ത്തിട്ടുണ്ടാകും. &lt;br /&gt;&lt;br /&gt;പക്ഷേ, താമസം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ അയല്‍ക്കാരോട്‌ ഗമയില്‍  ചോദിക്കാന്‍ തുടങ്ങി, നിങ്ങള്‍ക്കെത്രയാ കറണ്ട്‌ബില്‍, ഞങ്ങള്‍ക്ക്‌ മുന്നൂറില്‍  താഴെയേ വരുന്നുള്ളൂ. എഴുന്നൂറും എണ്ണൂറും ആയിരവും കറണ്ട്‌ബില്‍ ആകുന്ന അയല്‍ക്കാര്‍  ഞങ്ങളെ അസൂയയോടെ കാണാന്‍ തുടങ്ങി. അയല്‍പക്കത്തെ ചില വീട്ടമ്മമാര്‍ ഞങ്ങളുടെ  വീട്ടിലെത്തി ഷെര്‍ലക്‌ഹോംസ്‌ സ്‌റ്റൈലില്‍ പരിശോധന നടത്തി, ഫ്രിഡ്‌ജ്‌ ഓഫാണോ,  വാഷിങ്‌ മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലേ, ടിവി കാണലില്ലേ, ഫാനിടുന്നുണ്ടോ,  മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലേ-എല്ലാം ഉണ്ട്‌, എന്നിട്ടും വൈദ്യുതിബില്‍ എങ്ങനെ  ഇത്രയും കുറയുന്നു ? ആദ്യം സഹതാപം കാട്ടിയവര്‍ ഇപ്പോള്‍ ജിജ്ഞാലുക്കളായിരിക്കുന്നു,  പ്രത്യേകിച്ചും ഏതാനും മാസം മുമ്പ്‌ കേരളത്തില്‍ വൈദ്യുതിച്ചാര്‍ജ്‌ വര്‍ധിപ്പിച്ച  ശേഷം.&lt;br /&gt;&lt;br /&gt;ഇത്രയും എഴുതിയത്‌, ഇത്തരം ജിജ്ഞാലുക്കള്‍ക്ക്‌  ചൂണ്ടിക്കാട്ടിക്കൊടുക്കാന്‍ പാകത്തില്‍ ഒരു പോര്‍ട്ടല്‍ മലയാളത്തില്‍  ആരംഭിച്ചിരിക്കുന്നു എന്ന്‌ പറയാനാണ്‌. എങ്ങനെ ഊര്‍ജോപയോഗം ബുദ്ധിപൂര്‍വമാക്കാം,  ഊര്‍ജത്തിന്റെ പ്രാധാന്യമെന്ത്‌, ഊര്‍ജരംഗത്ത്‌ നടക്കുന്ന പുതിയ ചലനങ്ങളും  ഗവേഷണങ്ങളും എന്തൊക്കെ തുടങ്ങി ഒട്ടേറെക്കാര്യങ്ങള്‍ അറിയാന്‍  ആഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ ലളിതമായി മനസിലാക്കാന്‍ സഹായിക്കുന്നതാണ്‌  '&lt;a href="http://urjasamrakshanam.org/"&gt;ഊര്‍ജസംരക്ഷണം&lt;/a&gt;' എന്ന പോര്‍ട്ടല്‍. പ്രമുഖ ബ്ലോഗറും സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡ്‌  ജേതാവുമായ വി. കെ. ആദര്‍ശാണ്‌ ഈ സംരംഭത്തിന്‌ പിന്നില്‍.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="color: rgb(153, 0, 0);"&gt;ഊര്‍ജം താരമാകുന്ന  കാലം&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;ഊര്‍ജസംരക്ഷണം, അമിത ഊര്‍ജോപയോഗത്തിന്റെ പ്രശ്‌നങ്ങള്‍  തുടങ്ങിയവയെക്കുറിച്ച്‌ ഏറെക്കാലമായി പലരും കേരളീയരെ ബോധവാന്‍മാരാക്കാന്‍  ശ്രമിക്കുന്നു. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ജലവൈദ്യുതിയുടെ ഹുങ്കില്‍ നമ്മള്‍  അതൊന്നും പക്ഷേ, ചെവിക്കൊണ്ടില്ല. ഹുങ്കിന്റെ കാലം ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു.  കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്ന്‌ പറയും പോലെ, വൈദ്യുതി ഉപയോഗം കേരളീയരുടെ ഉറക്കം  കെടുത്താന്‍ ആരംഭിച്ചിരിക്കുന്നു. ഊര്‍ജസംരക്ഷണത്തെക്കുറിച്ച്‌ വന്‍കിട കമ്പനികള്‍  മുതല്‍ ചെറ്റപ്പുരകള്‍ വരെ കേരളത്തില്‍ ഇന്ന്‌ ഉറക്കെ ചിന്തിക്കുകയാണ്‌. അപ്പോഴും,  അമേരിക്കയുമായി ഇന്ത്യയുണ്ടാക്കിയ ആണവക്കരാര്‍ വഴി എല്ലാ പ്രശ്‌നങ്ങളും  അവസാനിക്കും, നമുക്ക്‌ ഇഷ്ടം പോലെ വൈദ്യുതി ലഭിക്കും എന്ന മൂഢസ്വര്‍ഗത്തില്‍  കഴിയുന്നവരും ഇല്ലാതില്ല.&lt;br /&gt;&lt;br /&gt;ശരിക്കും, ഊര്‍ജത്തെ സംബന്ധിച്ച കാര്യങ്ങള്‍  ജനമധ്യത്തിലെത്തിക്കാന്‍ ഇത്രയും അനുകൂല സമയം കേളത്തില്‍ ഉണ്ടായിട്ടില്ല. വൈദ്യുതി  ലാഭിക്കാന്‍ എന്തുചെയ്യണമെന്ന്‌ പറഞ്ഞാലും അത്‌ ചെയ്യുന്ന കാലമാണ്‌ വരാന്‍  പോകുന്നത്‌. പുതിയ താരിഫ്‌ അനുസരിച്ചുള്ള ബില്ല്‌ രണ്ടുതവണ വന്നോട്ടെ, അപ്പോള്‍  കാണാം കളി. വീണ്ടും വൈദ്യുതി നിരക്ക്‌ കൂട്ടണമെന്ന്‌ കെ.എസ്‌.ഇ.ബി.  ആവശ്യപ്പെട്ടിരിക്കുന്ന കാര്യം കൂടി കാണുക. 'കാറ്റുള്ളപ്പോള്‍ തൂറ്റണം' എന്ന  ചൊല്ല്‌ അന്വര്‍ഥമാക്കുംവിധം, ഈ സമയത്ത്‌ 'ഊര്‍ജസംരക്ഷണം' പോലൊരു പോര്‍ട്ടല്‍  ആരംഭിച്ചവര്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.&lt;br /&gt;&lt;br /&gt;ജനകീയശാസ്‌ത്ര  പ്രസ്ഥാനങ്ങളുടെ ശൈലി കടമെടുത്ത്‌ വായ്‌പ്പാട്ടും കഥാപ്രസംഗവും കഥയുമൊക്കെയായാണ്‌ ഈ  പോര്‍ട്ടലില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. സ്‌കൂള്‍ വിദ്യാര്‍ഥികള്‍  ഉള്‍പ്പടെയുള്ള വലിയൊരു ടാര്‍ജറ്റ്‌ ഗ്രൂപ്പിനെ ലക്ഷ്യമാക്കുന്നതിനാലാവണം ഇത്‌.  പക്ഷേ, ഈ ശൈലി ഉപയോഗിക്കുമ്പോള്‍ വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകാതെ നോക്കാന്‍  പോര്‍ട്ടലിന്റെ നടത്തിപ്പുകാര്‍ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്‌. കേരളസര്‍ക്കാരിന്റെ  ഐടി വകുപ്പിന്‌ കീഴിലുള്ള സ്‌പെയ്‌സുമായി സഹകരിച്ച്‌ കൊല്ലം ഗ്രീന്‍ എനര്‍ജി  ട്രസ്റ്റാണ്‌ വെബ്ബ്‌ രൂപസംവിധാനം ചെയ്‌തിരിക്കുന്നത്‌. 2008 ഒക്ടോബര്‍ 30-ന്‌  ബാംഗ്ലൂര്‍ ഐ.ഐ.എം. സ്ഥാപക ഡയറക്ടര്‍ ഡോ. എന്‍. എസ്‌. രാമസ്വാമി പുതിയ  പോര്‍ട്ടലിന്റെ ഉദ്‌ഘാടനം കൊല്ലത്ത്‌ വെച്ച്‌ നിര്‍വഹിച്ചു.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="color: rgb(153, 0, 0);"&gt;വായനയുടെ  നാട്ടുവഴികള്‍&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;വായനയുടെ നഷ്ടമാകുന്ന പച്ചകള്‍ക്കിടയില്‍ പുതിയൊരു  വായനാസംസ്‌ക്കാരത്തിനുള്ള യാത്ര-'&lt;a href="http://nattupacha.com/index.php"&gt;നാട്ടുപച്ച&lt;/a&gt;' എന്ന പുതിയ മലയാളം പോര്‍ട്ടലിന്റെ  സാധുത, അതിന്റെ എഡിറ്റോറിയല്‍ മേല്‍നോട്ടം വഹിക്കുന്ന മൈന ഉമൈബാന്‍  വ്യക്തമാക്കുന്നത്‌ ഇങ്ങനെയാണ്‌. നവംബര്‍ ഒന്നിന്‌ കോഴിക്കോട്ടാണ്‌ ഈ  പോര്‍ട്ടലിന്റെ ഉത്‌ഘാടനം നടന്നത്‌. ഇ-വായനയുടെ പുതിയ സാധ്യതകളാണ്‌ ഈ പോര്‍ട്ടല്‍  തേടുന്നതെന്ന്‌ അതിന്റെ നിര്‍വാഹകര്‍ അവകാശപ്പെടുന്നു.&lt;br /&gt;&lt;br /&gt;പക്ഷേ,  ഉള്ളടക്കത്തില്‍ പരമ്പരാഗത മലയാളം മാഗസിന്‍ ജേര്‍ണലിസത്തിന്റെ പരിചിത നിഴല്‍  നാട്ടുപച്ചിയില്‍ വീണുകിടപ്പില്ലേ എന്ന്‌ സംശയം. വായനക്കാരെ ചെടിപ്പിക്കുന്ന  ബുദ്ധിജീവി നാട്യങ്ങളാണ്‌ മലയാളം മാഗസിന്‍ ജേര്‍ണലിസത്തെ ജടിലമായ ഒരവസ്ഥയില്‍  കെട്ടിയിടുന്നത്‌. ആ നിഴലില്‍ നിന്ന്‌ മോചിപ്പിച്ച്‌, ഇന്റര്‍നെറ്റിന്റെ സാധ്യതകളും  നന്മകളും സമ്മേളിപ്പിച്ച്‌ പുതിയൊരു വായനാശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍  നാട്ടുപച്ച പോലൊരു സംരംഭം പച്ചപിടിക്കും എന്നതില്‍ സംശയമില്ല.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="color: rgb(153, 0, 0);"&gt;പുതിയ  ഭാവപ്പകര്‍ച്ച&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;മലയാളം കമ്പ്യൂട്ടിങ്‌ പുതിയ ദിശയിലേക്ക്‌ തിരിയുന്നതിന്റെ  സൂചനയാണ്‌, മേല്‍ സൂചിപ്പിച്ച രണ്ട്‌ പോര്‍ട്ടലുകളും നല്‍കുന്നത്‌.  ബ്ലോഗില്‍നിന്ന്‌ പോര്‍ട്ടലുകളിലേക്കുള്ള ഭാവപ്പകര്‍ച്ച. രണ്ടു പോര്‍ട്ടലുകളുടെയും  ചുമതലക്കാര്‍, പ്രമുഖ ബ്ലാഗര്‍മാരാണ്‌. '&lt;a href="http://www.blogbhoomi.blogspot.com/"&gt;ബ്ലോഗ്‌ഭൂമി&lt;/a&gt;'യും '&lt;a href="http://www.sarpagandhi.blogspot.com/"&gt;സര്‍പ്പഗന്ധി&lt;/a&gt;'യും മലയാളം  ബ്ലോഗ്‌ വായനക്കാര്‍ക്ക്‌ പരിചിതങ്ങളാണ്‌. മലയാളം യുണികോഡിന്റെ സാധ്യതകള്‍  വായനക്കാരിലേക്ക്‌ കൂടുതല്‍ എത്താന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കും. മാത്രമല്ല,  ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്‌ത്‌ വിവരങ്ങള്‍ തേടാവുന്ന ഭാഷകളിലൊന്നായി  മലയാളത്തെ മാറ്റാനും ഇവ തുണയാകും. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-6375434637540987280?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/6375434637540987280/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=6375434637540987280' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6375434637540987280'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6375434637540987280'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/11/blog-post.html' title='ബ്ലോഗില്‍ നിന്ന്‌ പോര്‍ട്ടലുകളിലേക്ക്‌'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-7583817705687375330</id><published>2008-10-28T14:42:00.000+05:30</published><updated>2008-10-28T14:43:48.030+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ഇ-മെയില്‍'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്‌'/><title type='text'>മറവിയെ മറികടക്കാനൊരു ഇ-മെയില്‍ സര്‍വീസ്‌</title><content type='html'>&lt;span class="Apple-style-span" style="font-size: large;"&gt;ശനിയാഴ്‌ച ദിവസം എനിക്കൊരു പണിയുണ്ട്‌. ഞായറാഴ്‌ചത്തെ പത്രത്തില്‍  പ്രസിദ്ധീകരിക്കാനുള്ള ആരോഗ്യ-മെഡിക്കല്‍-ശാസ്‌ത്ര റിപ്പോര്‍ട്ട്‌ തയ്യാറാക്കി  ഉച്ചയോടെ കോഴിക്കോടിന്‌ ഇ-മെയില്‍ ചെയ്യണം. ആ സമയത്തേ പാടുള്ളു, മുന്‍കൂട്ടി  അയച്ചിട്ട്‌ കാര്യമില്ല. സാധാരണഗതിയില്‍ ഇതൊരു പ്രശ്‌നമില്ല. സമയം പോലെ  എപ്പോഴെങ്കിലും റിപ്പോര്‍ട്ട്‌ തയ്യാറാക്കി വെച്ചിട്ട്‌, ശനിയാഴ്‌ച മെയില്‍  ചെയ്‌താല്‍ മതി. യാത്രയിലോ നാട്ടിലോ ആകുമ്പോഴാണ്‌ പ്രശ്‌നം. റിപ്പോര്‍ട്ട്‌  തയ്യാറാക്കിയിട്ടുണ്ട്‌, സംഭവം പെന്‍ഡ്രൈവില്‍ കൈയിലുണ്ട്‌. പക്ഷേ, എന്തുകാര്യം.  കേരളമാണ്‌ നമ്മുടെ ഇഷ്ടത്തിന്‌ ഇന്റര്‍നെറ്റ്‌ സൗകര്യം കിട്ടണമെന്നില്ല. &lt;br /&gt;&lt;br /&gt;ഇതിന്‌ ആദ്യമൊക്കെ ചെയ്‌തിരുന്ന സൂത്രവിദ്യ, സ്വന്തം ജി-മെയിലിലേക്ക്‌  റിപ്പോര്‍ട്ട്‌ മുന്‍കൂട്ടി അയച്ചിടുക എന്നതാണ്‌. എന്നിട്ട്‌, ശനിയാഴ്‌ച  ഉച്ചയാകുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ മൊബൈലില്‍ റിമൈന്‍ഡര്‍ വെക്കും. മൊബൈല്‍  ചിലയ്‌ക്കുമ്പോള്‍, ഇന്റര്‍നെറ്റ്‌ ഉള്ള എവിടെയെങ്കിലും എത്തി സ്വന്തം മെയിലില്‍  കിടക്കുന്ന സാധനം കോഴിക്കോട്ടേക്ക്‌ ഫോര്‍വേഡ്‌ ചെയ്യും. എത്ര കുറുക്കുവഴികള്‍  ശീലിച്ചാലാണ്‌ മനുഷ്യന്‌ കഴിഞ്ഞുപോകാനാവുകയെന്ന്‌ അത്ഭുതപ്പെടുത്തുന്ന  ഉദാഹരണമാണിത്‌.&lt;br /&gt;&lt;br /&gt;എന്നാല്‍, എന്നെപ്പോലെ മറവിയുടെ അസുഖമുള്ളവര്‍ക്കും,  കൃത്യസമയത്ത്‌ റിപ്പോര്‍ട്ടുകള്‍ അയയ്‌ക്കേണ്ടവര്‍ക്കും ഏറെ അനുഗ്രഹമാകുന്ന ഒരു  മെയില്‍ സര്‍വീസ്‌ അടുത്തയിടെ ഞാന്‍ കണ്ടെത്തി;  'ലെറ്റര്‍മിലേറ്റര്‍'&lt;a href="http://www.lettermelater.com/"&gt;(www.lettermelater.com)&lt;/a&gt;. എത്രകാലം മുമ്പ്‌ വേണമെങ്കിലും  നിങ്ങള്‍ക്ക്‌ മെയില്‍ ചെയ്യാം. അത്‌ പക്ഷേ, പോകില്ല; നിങ്ങള്‍ സെറ്റ്‌ ചെയ്യുന്ന  സമയത്തല്ലാതെ. ഇ-മെയില്‍ അഡ്രസ്സ്‌ കൊടുത്ത്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി,  അക്കൗണ്ട്‌ തുറക്കാം. ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞ്‌ അയയ്‌ക്കേണ്ട കത്തുകളും രേഖകളും  മെയിലായി അതില്‍ ഷെഡ്യൂള്‍ ചെയ്‌ത്‌ വെയ്‌ക്കാം.&lt;br /&gt;&lt;br /&gt;കിട്ടുന്നയാള്‍ അറിയില്ല,  ഒരു ഇടനിലക്കാരന്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌, അല്ലെങ്കില്‍ മുന്‍കൂട്ടി  അയച്ചിട്ടതാണ്‌ മെയിലെന്ന്‌. നിങ്ങള്‍ ജി-മെയിലാണ്‌ ഉപയോഗിക്കുന്നതെങ്കില്‍, ആ  മെയിലില്‍നിന്ന്‌ ആ സമയത്ത്‌ വരുന്നതായേ, കത്ത്‌ കിട്ടുന്നയാള്‍ക്ക്‌ മനസിലാകൂ.  കത്തുകള്‍ മാത്രമല്ല, പിറന്നാള്‍ സന്ദേശങ്ങളോ, കൂടിക്കാഴ്‌ചയ്‌ക്കുള്ള  ഓര്‍മിപ്പിക്കലുകളോ, നിങ്ങള്‍ അവധിയിലായിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കോ  സഹപ്രവര്‍ത്തകര്‍ക്കോ അയയ്‌ക്കേണ്ട നിര്‍ദേശങ്ങളോ, മറന്നു പോകാന്‍ സാധ്യതയുള്ള  സന്ദേശങ്ങളോ ഒക്കെ ഈ സര്‍വീസില്‍ നിങ്ങള്‍ക്ക്‌ മുന്‍കൂട്ടി അയച്ചിടാം. സയമത്ത്‌  കിട്ടുമോ എന്ന വേവലാതിയേ വേണ്ട.&lt;br /&gt;&lt;br /&gt;ഈ സര്‍വീസ്‌ കണ്ടെത്തിയതോടുകൂടി എനിക്ക്‌  കൂടുതല്‍ സ്വാതന്ത്ര്യം കൈവന്നു. റിപ്പോര്‍ട്ടുകള്‍ എമ്പാര്‍ഗോ ചെയ്‌ത്‌  കിട്ടുന്നതു പോലെ, എനിക്കും സ്വന്തം എമ്പാര്‍ഗോ നിശ്ചയിക്കാം എന്നായി സ്ഥിതി.  ഞായറാഴ്‌ച പത്രത്തിന്‌ വേണ്ട റിപ്പോര്‍ട്ട്‌, ശനിയാഴ്‌ച ഉച്ചയ്‌ക്കുള്ള സയമം  വെച്ച്‌ മുന്‍കൂട്ടി അയച്ചിടും. അവധിയായാലും യാത്രയിലായാലും ഇന്റര്‍നെറ്റ്‌ സൗകര്യം  തേടി അലയേണ്ട കാര്യമില്ല. കൃത്യസമയത്ത്‌ റിപ്പോര്‍ട്ട്‌ കിട്ടേണ്ടിടത്ത്‌  എത്തിക്കൊള്ളും&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-7583817705687375330?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/7583817705687375330/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=7583817705687375330' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7583817705687375330'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7583817705687375330'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/10/blog-post_28.html' title='മറവിയെ മറികടക്കാനൊരു ഇ-മെയില്‍ സര്‍വീസ്‌'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-6106226932913907276</id><published>2008-10-19T13:03:00.000+05:30</published><updated>2008-10-19T13:04:07.927+05:30</updated><category scheme='http://www.blogger.com/atom/ns#' term='നിക്ഷേപത്തട്ടിപ്പ്‌'/><title type='text'>പാസ്‌വേഡ്‌ കള്ളം പറയില്ല</title><content type='html'>&lt;span class="Apple-style-span" style="font-size: large;"&gt;പതിനഞ്ചുവര്‍ഷം മുമ്പാണ്‌, സുഹൃത്തായ കെ.ജെ.ജേക്കബ്ബ്‌ എന്നോടൊപ്പം അമ്പൂരിയില്‍  വന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ തെക്കുകിഴക്ക്‌ ഭാഗത്തേക്ക്‌ ഏതാണ്ട്‌ 40  കിലോമീറ്റര്‍ ബസ്സ്‌യാത്ര വേണം അമ്പൂരിയിലെത്താന്‍. പന്ത വഴി പോകുമ്പോള്‍  അമ്പൂരിക്ക്‌ തൊട്ടുമുമ്പാണ്‌ തട്ടാന്‍മുക്ക്‌ എന്ന കവല. അടുത്ത ഗ്രാമമായ  മായത്തുനിന്നുള്ള മില്‍മ കാനുകള്‍ നിരത്തിവെച്ചിരിക്കുന്നത്‌ തട്ടാന്‍മുക്കിലെ  പതിവു കാഴ്‌ചയാണ്‌. മില്‍മയുടെ വണ്ടി അവിടെനിന്നാണ്‌ മായത്തുനിന്നുള്ള പാല്‍ കയറ്റി  പോകുന്നത്‌. മായത്തേക്കുള്ള ഒഴിഞ്ഞ കാനുകള്‍ അവിടെ ഇറക്കി വെയ്‌ക്കുകയും ചെയ്യും. &lt;br /&gt;&lt;br /&gt;ഞങ്ങളുടെ ബസ്സ്‌ തട്ടാന്‍മുക്കിലെത്തിയപ്പോള്‍ സ്വാഭാവികമായും,  മായത്തേക്കുള്ള മില്‍മ കാനുകള്‍ നിരത്തിവെച്ചിരിക്കുന്നത്‌ കണ്ണില്‍പെട്ടു. പതിവു  കാഴ്‌ചയായതിനാല്‍ എനിക്കൊന്നും തോന്നിയില്ല. എന്നാല്‍, മായം എന്ന്‌ വലിയ  അക്ഷരത്തില്‍ എഴുതിയ കാനുകള്‍ കണ്ട ജേക്കബ്ബിന്‌ പ്രതികരിക്കാതിരിക്കാന്‍  കഴിഞ്ഞില്ല. `കഷ്ടം, എത്ര നിഷ്‌ക്കളങ്കരും സത്യസന്ധരുമാണ്‌ നിന്റെ നാട്ടുകാര്‍`,  ജേക്കബ്ബ്‌ പറഞ്ഞു. `അല്ലെങ്കില്‍ ആരെങ്കിലും മായം ചേര്‍ത്ത സാധനത്തിന്‌ പുറത്ത്‌  'മായം' എന്ന്‌ എഴുതിവെയ്‌ക്കുമോ?`&lt;br /&gt;&lt;br /&gt;കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചിത്ര  പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്ട്‌ നടത്തിയ നിക്ഷേപ തട്ടിപ്പുമായി  ബന്ധപ്പെട്ട്‌ പുറത്തു വന്ന ഒരു വിവരം പത്രത്തില്‍ വായിച്ചപ്പോഴാണ്‌, ഈ പഴയ സംഭവം  മനസിലെത്തിയത്‌. മാധ്യമങ്ങള്‍ക്ക്‌ സാധാരണക്കാര്‍ക്കിടയിലുള്ള  വിശ്വാസ്യതയെക്കുറിച്ച്‌ അറിയാവുന്ന ചിത്ര, ഒരു പ്രസാധക എന്ന നിലയ്‌ക്കാണ്‌  മണ്ണാര്‍ക്കാട്ടുകാരുടെ വിശ്വാസം നേടിയെടുത്തത്‌. 'ന്യൂ വ്യൂ' എന്നൊരു മാസികയുടെ  പേരില്‍ മണ്ണാര്‍ക്കാട്ട്‌ ഓഫീസ്‌ തുറന്നായിരുന്നു പ്രവര്‍ത്തനം. പോലീസിന്റെ  കണ്ണുവെട്ടിക്കാനും, സമൂഹത്തില്‍ കാശുള്ളവരുടെ ഇടയില്‍ സ്വാധീനമുണ്ടാക്കാനും  ചിത്രയ്‌ക്ക്‌ ഇത്‌ തുണയായി. കനത്ത ലാഭം വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപങ്ങളായി  വന്‍തുകകള്‍ വാങ്ങി.&lt;br /&gt;&lt;br /&gt;തെക്കന്‍ കേരളത്തില്‍ ശബരീനാഥ്‌ 'ടോട്ടര്‍ ഫോര്‍  യൂ'വിലൂടെ നടത്തിയതിന്റെ ചെറിയൊരു പതിപ്പായിരുന്നു ചിത്രയുടെ തട്ടിപ്പ്‌. ഒടുവില്‍  കാര്യങ്ങള്‍ പുറത്തു വരികയും ചിത്ര മുങ്ങുകയും ചെയ്‌തതോടെ പോലീസ്‌ വെട്ടിലായി.  ഇതുവരെ പോലീസ്‌ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യമുയര്‍ന്നു. കൂടുതല്‍ പേര്‍  ചിത്രയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തുകയും, പോലീസിന്‌ മേല്‍ സമ്മര്‍ദം ഏറുകയും  ചെയ്‌തതോടെ ചിത്ര പിടിയിലായി. കസ്റ്റഡിയില്‍ വിടലും തെളിവെടുപ്പും മറ്റ്‌  കലാപരിപാടികളും ഇപ്പോഴും തുടരുകയാണ്‌.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ദിവസം ചിത്രയുടെ ലാപ്‌ടോപ്പ്‌  പോലീസ്‌ പിടിച്ചെടുത്തു. അത്‌ ഓണ്‍ചെയ്‌തപ്പോഴാണ്‌ പോലീസിന്‌ മനസിലാകുന്നത്‌,  പാസ്‌വേഡ്‌ അറിയില്ലെന്ന്‌. എന്തായിരിക്കാം ചിത്ര ലാപ്‌ടോപ്പിന്‌ പാസ്‌വേഡ്‌  നല്‍കിയിരിക്കുക. പോലീസ്‌ തലപുകച്ചിരിക്കാം. ഉമ്പെര്‍ട്ടോ എക്കോയുടെ 'ഫുക്കോയുടെ  പെന്‍ഡുലം' എന്ന ലോകപ്രശസ്‌ത നോവലില്‍, ഒരു കമ്പ്യൂട്ടറിലെ രഹസ്യമെന്തെന്നറിയാന്‍,  അതിന്റെ പാസ്‌വേഡ്‌ അറിയാതുഴലുന്ന കഥാപാത്രത്തെ ചിത്രീകരിച്ചിട്ടുണ്ട്‌. ചിത്രയുടെ  ലാപ്‌ടോപ്പിന്‌ മുന്നില്‍ പോലീസും അത്തരമൊരു അവസ്ഥയില്‍ ആയെങ്കില്‍ അത്ഭുതമില്ല. &lt;br /&gt;&lt;br /&gt;'ഫുക്കോയുടെ പെന്‍ഡുല'ത്തില്‍ പാസ്‌വേഡ്‌ അറിയാന്‍ വെമ്പുന്നയാള്‍, ആ  കമ്പ്യൂട്ടറിന്റെ ഉടമയുടെ സ്വഭാവമനുസരിച്ച്‌ എന്താകാം പാസ്‌വേഡ്‌  നല്‍കിയിരിക്കുകയെന്ന്‌ സുദീര്‍ഘമായ വിചിന്തം തന്നെ നടത്തുന്നുണ്ട്‌. ആ നിലയ്‌ക്ക്‌  ചിന്തിച്ചാല്‍ ചിത്രയെപ്പോലൊരു തട്ടിപ്പുകാരി എന്തായിരിക്കാം ലാപ്‌ടോപ്പിന്‌  പാസ്‌വേഡ്‌ നല്‍കിയിരിക്കുക. പോലീസ്‌ ഒടുവില്‍ ചിത്രയുടെ തന്നെ സഹായം തേടി.  പാസ്‌വേഡ്‌ ചിത്ര പറഞ്ഞുകൊടുത്തു: 'കള്ളി'(kally) ! എത്ര സത്യസന്ധം, അല്ലേ !&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-6106226932913907276?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/6106226932913907276/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=6106226932913907276' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6106226932913907276'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6106226932913907276'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/10/blog-post_19.html' title='പാസ്‌വേഡ്‌ കള്ളം പറയില്ല'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-6349440008449679288</id><published>2008-10-06T01:21:00.000+05:30</published><updated>2008-10-06T01:29:39.267+05:30</updated><category scheme='http://www.blogger.com/atom/ns#' term='നോബല്‍ സമ്മാനം'/><title type='text'>നോബല്‍: ഗാന്ധിയെ തഴഞ്ഞു; സാര്‍ത്ര്‌ നിരസിച്ചു</title><content type='html'>&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="color: rgb(102, 0, 0);"&gt; കണ്ട എക്കാലത്തെയും വലിയ സമാധാന പ്രചാരകനായ മഹാത്മാഗാന്ധിക്ക്‌  സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചില്ല. അസ്‌തിത്വവാദത്തിന്റെ പ്രായോജകനായ  ഴാങ്‌ പോള്‍ സാര്‍ത്ര്‌ സാഹിത്യത്തിനുള്ള പുരസ്‌കാരം നിരസിച്ചു. ഈ വര്‍ഷത്തെ നോബല്‍  സീസണ്‍ തുടങ്ങുന്ന വേളയില്‍ ചില കൗതുകങ്ങളും  വൈരുധ്യങ്ങളും...&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="color: rgb(0, 0, 153);"&gt;പുരുഷാധിപത്യം&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/SOkbZbE2FnI/AAAAAAAABGM/PvccJpTSUCA/s1600-h/Mary.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_B25RyGfIAVE/SOkbZbE2FnI/AAAAAAAABGM/PvccJpTSUCA/s320/Mary.gif" border="0" alt="" id="BLOGGER_PHOTO_ID_5253760563883153010" /&gt;&lt;/a&gt;&lt;/li&gt;&lt;/ul&gt;നോബല്‍ ചരിത്രം പുരുഷന്റെ ആധിപത്യമാണ്‌  വിളംബരം ചെയ്യുന്നത്‌. മൊത്തം നോബല്‍ ജേതാക്കളില്‍ വെറും അഞ്ചു ശതമാനം മാത്രമാണ്‌  സ്‌ത്രീകള്‍. ഭൗതീകശാസ്‌ത്ര നോബല്‍ ഇക്കാലത്തിനിടെ രണ്ടേ രണ്ട്‌ സ്‌ത്രീകള്‍ക്കേ  ലഭിച്ചിട്ടുള്ളൂ; 1903-ല്‍ മേരി ക്യൂറിക്കും അറുപതു വര്‍ഷത്തിന്‌ ശേഷം  അമേരിക്കക്കാരിയായ മരിയ ഗോയിപ്പെര്‍ട്ട്‌ മേയര്‍ക്കും. സമാധാന നോബല്‍ നേടിയവരില്‍  വനിതകള്‍ വെറും 12 പേര്‍ മാത്രം. 11 സ്‌ത്രീകള്‍ സാഹിത്യത്തിനുള്ള നോബല്‍  പുരസ്‌ക്കാരത്തിന്‌ അര്‍ഹരായിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span class="Apple-style-span" style="font-weight: bold; "&gt;&lt;span class="Apple-style-span" style="color: rgb(0, 0, 153);"&gt;പ്രായം ഘടകമേയല്ല&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/SOkboLhvEdI/AAAAAAAABGU/sEtQjWHhpns/s1600-h/Brag.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_B25RyGfIAVE/SOkboLhvEdI/AAAAAAAABGU/sEtQjWHhpns/s320/Brag.gif" border="0" alt="" id="BLOGGER_PHOTO_ID_5253760817407398354" /&gt;&lt;/a&gt;&lt;/li&gt;&lt;/ul&gt;കഴിഞ്ഞ വര്‍ഷം  നോബല്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹനായ അമേരിക്കന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍  ലിയോനിഡ്‌ ഹുര്‍വിക്‌സ്‌ ആണ്‌ നോബല്‍ ചരിത്രത്തില്‍ പുരസ്‌കാരം ലഭിച്ച ഏറ്റവും  പ്രായമേറിയ വ്യക്തി. 90-ാം വയസ്സിലാണ്‌ അദ്ദേഹത്തെ ആ ബഹുമതി തേടിയെത്തിയത്‌.  ബ്രിട്ടീഷുകാരനായ ലോറന്‍സ്‌ ബ്രാഗാണ്‌ ഏറ്റവും ചെറിയ പ്രായത്തില്‍ പുരസ്‌കാരം  ലഭിച്ച വ്യ്‌ക്തി. 1925-ല്‍ വെറും 25 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തെ തേടി  ബഹുമതിയെത്തി. 1915-ല്‍ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം തന്റെ പിതാവ്‌  സര്‍ വില്യം ഹെന്‍ട്രി ബ്രാഗിനൊപ്പമാണ്‌ ലോറന്‍സ്‌ പങ്കുവെച്ചതെന്ന  സവിശേഷതയുമുണ്ട്‌. എക്‌സ്‌റേ സങ്കേതം ഉപയോഗിച്ച്‌ പരലുകളുടെ ഘടന പഠിക്കുന്നതിന്‌  നല്‍കിയ സംഭാവനയായിരുന്നു ഇരുവര്‍ക്കും നോബല്‍ നേടിക്കൊടുത്തത്‌.&lt;br /&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span class="Apple-style-span" style="font-weight: bold; "&gt;&lt;span class="Apple-style-span" style="color: rgb(0, 0, 153);"&gt;നോബലേ  വേണ്ട&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/SOkb1qVVwYI/AAAAAAAABGc/2SZBBDmsuRQ/s1600-h/sartre.gif"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_B25RyGfIAVE/SOkb1qVVwYI/AAAAAAAABGc/2SZBBDmsuRQ/s320/sartre.gif" border="0" alt="" id="BLOGGER_PHOTO_ID_5253761049015206274" /&gt;&lt;/a&gt;&lt;br /&gt;&lt;/li&gt;&lt;/ul&gt;ചരിത്രത്തില്‍ നോബല്‍ പുരസ്‌കാരം നിരസിച്ചിട്ടുള്ളത്‌ രണ്ടു പേരാണ്‌;  പ്രശസ്‌ത ഫ്രഞ്ച്‌ സാഹിത്യകാരന്‍ ഴാങ്‌ പോള്‍ സാര്‍ത്രും വിയറ്റ്‌നാമീസ്‌ രാഷ്ട്രീയ  നേതാവ്‌ ലി ഡ്യൂക്‌ തോയും. ഒരു തരത്തിലുള്ള ഔദ്യോഗിക ബഹുമതിയും സ്വീകരിക്കില്ല  എന്നത്‌ വ്യക്തിപരമായ തന്റെ നിലപാടാണെന്ന്‌ ചൂണ്ടിക്കാട്ടി, 1964-ല്‍  സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം സാര്‍ത്ര്‌ നിരസിച്ചു. 1973-ല്‍  സമാധാനത്തിനുള്ള പുരസ്‌കാരം ഹെന്‍ട്രി കിസ്സിഞ്ചര്‍ക്കൊപ്പം പങ്കിട്ട  വിയറ്റ്‌നാമീസ്‌ രാഷ്ട്രീയക്കാരന്‍ ഡ്യൂക്‌ തോ, തന്റെ രാജ്യത്ത്‌ ഇപ്പോഴും  സമാധാനമില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പുരസ്‌കാരം  നിരസിച്ചത്‌.&lt;br /&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span class="Apple-style-span" style="font-weight: bold; "&gt;&lt;span class="Apple-style-span" style="color: rgb(0, 0, 153);"&gt;ഹിറ്റ്‌ലറുടെ കോപം&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/li&gt;&lt;/ul&gt;ജര്‍മന്‍ രാഷ്ട്രീയ വിമതന്‍ കാള്‍ വോണ്‍  ഒസ്സിയേറ്റ്‌സ്‌കിയെ 1936-ലെ നോബല്‍ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തതില്‍ അഡോള്‍ഫ്‌  ഹിറ്റ്‌ലര്‍ കോപാകുലനായിരുന്നു. അതോടെ, ജര്‍മന്‍കാര്‍ നോബല്‍ പുരസ്‌കാരം  വാങ്ങുന്നത്‌ ഹിറ്റ്‌ലര്‍ വിലക്കി. രസതന്ത്ര നോബലിന്‌ അര്‍ഹരായ റിച്ചാര്‍ഡ്‌  കുഹന്‍, അഡോള്‍ഫ്‌ ബ്യൂട്ടെനാന്‍ഡ്‌ത്‌ എന്നിവര്‍ക്കും, മെഡിസിന്‌ നോബല്‍ നേടിയ  ജെറാര്‍ഡ്‌ ഡൊമാഗ്‌കിനും ഈ വിലക്കു മൂലം പുരസ്‌കാരം ഏറ്റുവാങ്ങാന്‍  സ്‌റ്റോക്ക്‌ഹോമില്‍ എത്താനായില്ല. രണ്ടാംലോകമഹായുദ്ധത്തിന്‌ ശേഷമാണ്‌ അവര്‍  തങ്ങളുടെ പ്രശസ്‌തിപത്രങ്ങള്‍ കൈപ്പറ്റിയത്‌.&lt;br /&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span class="Apple-style-span" style="font-weight: bold; "&gt;&lt;span class="Apple-style-span" style="color: rgb(0, 0, 153);"&gt;ഏറ്റവും വലിയ  ഒഴിവാക്കല്‍&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: rgb(0, 0, 238); text-decoration: underline;"&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/SOkcicfIsaI/AAAAAAAABGs/xL7Lk3XmFk8/s1600-h/gandhi5.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://1.bp.blogspot.com/_B25RyGfIAVE/SOkcicfIsaI/AAAAAAAABGs/xL7Lk3XmFk8/s320/gandhi5.jpg" border="0" alt="" id="BLOGGER_PHOTO_ID_5253761818392310178" /&gt;&lt;/a&gt;&lt;/span&gt;&lt;/li&gt;&lt;/ul&gt;ഇത്തരമൊരു മനുഷ്യന്‍ ലോകത്ത്‌ ജീവിച്ചിരുന്നു എന്ന്‌ ഭാവി  തലമുറയോട്‌ പറഞ്ഞാല്‍ അവര്‍ അത്‌ വിശ്വസിച്ചേക്കില്ല എന്ന്‌ മോഹന്‍ദാസ്‌ കരംചന്ദ്‌  ഗാന്ധിയെക്കുറിച്ച്‌ പറഞ്ഞത്‌, ശാസ്‌ത്രത്തിലെ മഹാപ്രതിഭ ആര്‍ബര്‍ട്ട്‌  ഐന്‍സ്റ്റയിന്‍ ആണ്‌. അഹിംസയെ സമരായുധമാക്കിയ ഗാന്ധിജിക്ക്‌ പക്ഷേ, സമാധാന നോബല്‍  കിട്ടിയില്ല. ലിയോ ടോള്‍സ്‌റ്റോയ്‌ ജീവിച്ചിരുന്നപ്പോള്‍, മറ്റു പലര്‍ക്കും  സാഹിത്യനോബല്‍ കിട്ടിയതുപോലെ. അഞ്ചു തവണ ഗാന്ധിജി പുരസ്‌കാരത്തിന്‌ നാമകരണം  ചെയ്യപ്പെട്ടെങ്കിലും, നോബല്‍ കമ്മറ്റി അത്‌ അവഗണിച്ചു. സാമ്രാജ്യത്വശക്തികളുടെ  സ്വാധീനം നോബല്‍ നിര്‍ണയത്തില്‍ എത്ര നിര്‍ണായകമാണ്‌ എന്നതിന്‌ ഉദാഹരണമായി ഇത്‌  ചൂണ്ടിക്കാട്ടപ്പെടുന്നു. ഗാന്ധിജിക്ക്‌ പുരസ്‌കാരം കൊടുക്കാത്തതില്‍ നോബല്‍  കമ്മറ്റി പില്‍ക്കാലത്ത്‌്‌ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌.&lt;/span&gt;&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt; (കടപ്പാട്‌:  അസോസിയേറ്റഡ്‌ പ്രസ്സ്‌)&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-6349440008449679288?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/6349440008449679288/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=6349440008449679288' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6349440008449679288'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6349440008449679288'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/10/blog-post.html' title='നോബല്‍: ഗാന്ധിയെ തഴഞ്ഞു; സാര്‍ത്ര്‌ നിരസിച്ചു'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_B25RyGfIAVE/SOkbZbE2FnI/AAAAAAAABGM/PvccJpTSUCA/s72-c/Mary.gif' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-8324042271900712662</id><published>2008-09-22T00:19:00.000+05:30</published><updated>2008-09-22T00:21:32.387+05:30</updated><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='നവമാധ്യമം'/><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><title type='text'>ദിനേശ്‌ബീഡി തൊഴിലാളിക്കും 'ഇക്കണോമിസ്‌റ്റി'നും പൊതുവായുള്ളത്‌</title><content type='html'>&lt;span class="Apple-style-span" style="font-size: large;"&gt;തൊഴിലിന്റെ ഭാഗമായി വായന മാറ്റാമെന്ന്‌ ലോകത്ത്‌ ആദ്യം തെളിയിച്ചവര്‍ കണ്ണൂരിലെ  ദിനേശ്‌ബീഡി തൊഴിലാളികളാകാനാണ്‌ സാധ്യത. പ്രസിദ്ധമാണ്‌ ആ വായന. ഏറെ റിപ്പോര്‍ട്ട്‌  ചെയ്യപ്പെട്ടിട്ടുള്ള സംഗതി, വായന ഇഷ്ടപ്പെടുന്നവരെയെല്ലാം ആവേശഭരിതരാക്കുന്ന  ഒന്ന്‌. വായനയാണ്‌ വിഷയമെങ്കിലും ബീഡി തെറുക്കുന്നിടത്തെ (കണ്ണൂര്‍കാരുടെ ഭാഷയില്‍  ബീഡി തെരയ്‌ക്കുന്നിടത്തെ) പ്രത്യേകത, തൊഴിലാളികളില്‍ ഒരാള്‍ ഒഴികെ മറ്റാരും  വായിക്കുന്നില്ല എന്നതാണ്‌. ഒരാള്‍ വായിക്കുന്നത്‌, ബീഡി തെറുക്കുന്നതിനിടെ  ബാക്കിയുള്ളവര്‍ കേള്‍ക്കുന്നു. വായിക്കുന്നയാള്‍ക്കുള്ള ബീഡി മറ്റുള്ളവര്‍  തെറുത്തു കൊടുക്കുന്നു.&lt;br /&gt;&lt;br /&gt;വായനയെ കേഴ്‌വി കൂടിയാക്കുന്ന ഈ വിദ്യയുടെ ആധുനിക  വകഭേദം എന്താണെന്ന്‌ അറിയാന്‍, ഏതെങ്കിലും ഓഡിയോ മാഗസിനോ നോവലുകളുടെ ഓഡിയോ രൂപമോ  കേട്ടുനോക്കിയാല്‍ മതി. ചില ജനപ്രിയ നോവലുകളുടെയും മറ്റും ഓഡിയോ രൂപങ്ങള്‍ ഇപ്പോള്‍  തന്നെ ലഭ്യമാണെങ്കിലും, മുഖ്യധാരാമാധ്യമങ്ങള്‍ അടുത്തകാലം വരെ ഓഡിയോ എഡിഷനുകളില്‍  എത്തിയിരുന്നില്ല. എന്നാല്‍, കാര്യങ്ങള്‍ മാറുകയാണ്‌. ലോകത്തെ ഏറ്റവും പ്രമുഖ  വാര്‍ത്താവാരികയായ 'ദി ഇക്കണോമിസ്‌റ്റി'ന്റെ ഓഡിയോ എഡിഷന്‍ സൂചിപ്പിക്കുന്നത്‌  ഇക്കാര്യമാണ്‌. പുതിയൊരു മാധ്യമസാധ്യതയാണ്‌ ഇവിടെ തെളിഞ്ഞു വരുന്നത്‌. ദിനേശ്‌ബീഡി  തൊഴിലാളികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടുപിടിച്ച സാധ്യത.&lt;br /&gt;&lt;br /&gt;ആകെ 120  എം.ബി.വലിപ്പമുള്ള എംപി-3 ഫയലുകളായാണ്‌ 'ഇക്കണോമിസ്‌റ്റ്‌' അതിന്റെ ഓഡിയോ എഡിഷന്‍  പ്രസിദ്ധീകരിക്കുന്നത്‌ (&lt;a href="http://www.economist.com/audioedition/"&gt;ഇതു &lt;/a&gt;കാണുക). ഉള്ളടക്കം ഒന്നിച്ചു വേണമെങ്കിലും,  വീക്കിലിയിലെ ഓരോ വിഭാഗവും വെവ്വേറെ വേണമെങ്കിലും ഡൗണ്‍ലോഡ്‌ ചെയ്യാം. ഉയര്‍ന്ന  ഗുണനിലവാരത്തില്‍ റിക്കോര്‍ഡ്‌ ചെയ്യുന്നതാകയാല്‍, കേഴ്‌വി മികച്ച അനുഭവമാകുന്നു.  എംപി-3 പ്ലെയറിലേക്ക്‌ പകര്‍ത്തിയാല്‍, ഒരു മണിക്കൂര്‍ നീളുന്ന പ്രഭാത  നടത്തത്തിനിടെ പുതിയ ലക്കം ഇക്കണോമിസ്‌റ്റ്‌ കേട്ടു തീര്‍ക്കാം. അല്ലെങ്കില്‍,  കാര്‍ ഡ്രൈവ്‌ ചെയ്യുന്നതിനിടെ ഡി.വി.ഡി.പ്ലയറിലിട്ട്‌ കേള്‍ക്കാം, അതുമല്ലെങ്കില്‍  തുണി ഇസ്‌തിരിയിടുന്നതിനിടെ. വായനയ്‌ക്ക്‌ തീരെ സമയമില്ലാതാകുന്ന പുതിയ കാലത്തെ  തോല്‍പ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ ഒന്നാണ്‌ ഈ ഓഡിയോ എഡിഷന്‍. ഒറ്റ  പ്രശ്‌നമേയുള്ളു, വരിക്കാര്‍ക്ക്‌ മാത്രമേ ഓഡിയോ ഇക്കണോമിസ്‌റ്റിന്റെ എഡിഷന്‍  മുഴുവന്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയൂ. അതല്ലാത്തവര്‍ക്ക്‌ ലീഡര്‍ പോലുള്ള ഭാഗങ്ങള്‍  മാത്രമേ ഡൗണ്‍ലോഡ്‌ ചെയ്യാനാകൂ.&lt;br /&gt;&lt;br /&gt;ഭാവിയില്‍ മലയാള ആനുകാലികങ്ങളും  ഏതുരൂപത്തിലേയ്‌ക്കൊക്കെ പരിണമിക്കാം എന്നതിന്റെ സൂചന കൂടിയാണ്‌, ഇത്തരം ഓഡിയോ  എഡിഷനുകള്‍. പുതിയൊരു ജോലി സാധ്യതയും ഇത്‌ മുന്നോട്ടു വെയ്‌ക്കുന്നു. നല്ല ശബ്ദവും  ഉച്ഛാരണശുദ്ധിയുമുള്ളവര്‍ക്ക്‌ ഇതൊരു തൊഴില്‍മേഖലയാക്കാന്‍ കഴിയും. ഓഡിയോ ബ്ലോഗിങായ  'പോഡ്‌കാസ്‌റ്റിങി'നെയാണ്‌ ഓഡിയോ മാഗസിനുകള്‍ അനുകരിക്കുന്നത്‌. മാര്‍ഷല്‍  മക്‌ലുഹാന്‍ 'ട്രൈബല്‍ ഡ്രം' എന്ന്‌ വിശേഷിപ്പിച്ചത്‌ റേഡിയോ എന്ന മാധ്യമത്തെയാണ്‌.  അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കില്‍ നവമാധ്യമങ്ങളിലെ നവാഗതരായ 'ശബ്ദവാരികകളെ'  എന്താകുമായിരുന്നു വിശേഷിപ്പിക്കുക.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-8324042271900712662?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/8324042271900712662/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=8324042271900712662' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/8324042271900712662'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/8324042271900712662'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/09/blog-post_21.html' title='ദിനേശ്‌ബീഡി തൊഴിലാളിക്കും &apos;ഇക്കണോമിസ്‌റ്റി&apos;നും പൊതുവായുള്ളത്‌'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-6725927312676677538</id><published>2008-09-20T13:59:00.000+05:30</published><updated>2008-09-20T14:02:05.037+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='യുണികോഡ്‌'/><category scheme='http://www.blogger.com/atom/ns#' term='ഗൂഗിള്‍'/><category scheme='http://www.blogger.com/atom/ns#' term='മാധ്യമരംഗം'/><title type='text'>മലയാളം ഗൂഗിള്‍വാര്‍ത്തകള്‍-ചില ചതുരങ്ങളും കുത്തും കൊമയും</title><content type='html'>&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-size: x-large;"&gt;ഇ&lt;/span&gt;&lt;/span&gt;ത്തവണ മലയാളികള്‍ക്ക്‌ ഗൂഗിള്‍ നല്‍കിയ ഓണസമ്മാനമാണ്‌, അതിന്റെ മലയാളംന്യൂസ്‌  സര്‍വീസ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗൂഗിള്‍ ആരംഭിച്ച പ്രസിദ്ധമായ ന്യൂസ്‌  ചാനലിന്റെ ശരിക്കുള്ള മലയാള വകഭേദം തന്നെ. യഥാര്‍ഥ ഗൂഗിള്‍ന്യൂസില്‍  നാലായിരത്തിലേറെ ഉറവിടങ്ങളില്‍നിന്നുള്ള വാര്‍ത്തകളാണ്‌ ഓട്ടോമാറ്റിക്കായി  അപ്‌ഡേറ്റ്‌ ചെയ്യപ്പെടുന്നത്‌. ലോകമെങ്ങുമുള്ള ഇംഗ്ലീഷ്‌ പത്രങ്ങളുടെ ഓണ്‍ലൈന്‍  എഡിഷനുകളും ഇംഗ്ലീഷ്‌ വാര്‍ത്താപോര്‍ട്ടലുകളുമാണ്‌ ഗൂഗിള്‍ ഇതിനായി  ആശ്രയിക്കുന്നത്‌. പ്രധാന വാര്‍ത്തകള്‍, അന്താരാഷ്ട്രം, കായികം,  ശാസ്‌ത്രസാങ്കേതികം, ബിസിനസ്‌, വിനോദം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ലോകത്തെ  നൂറു കണക്കിന്‌ സൈറ്റുകളിലെ വാര്‍ത്തകളിലേക്ക്‌ ഊളിയിടാന്‍ ഗൂഗിള്‍ന്യൂസ്‌ അനായാസം  വഴിതുറക്കുന്നു.&lt;br /&gt;&lt;br /&gt;ഗൂഗിള്‍ മലയാളംന്യൂസും ഇതേ വഴി തന്നെയാണ്‌ പിന്തുടരുന്നത്‌.  എന്നാല്‍, മലയാളത്തിലെ വാര്‍ത്താസൈറ്റുകളുടെ ദാരിദ്ര്യം ഗൂഗിള്‍ന്യൂസിലും  പ്രതിഫലിക്കുക സ്വാഭാവികം മാത്രം. വെറും ഇരുപതോളം സൈറ്റുകള്‍ മാത്രമാണ്‌ വാര്‍ത്താ  ഉറവിടങ്ങള്‍ക്കായി ഗൂഗിള്‍ മലയാളംന്യൂസിന്‌ ആശ്രയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌.  ദീപിക, മാധ്യമം, മാതൃഭൂമി, മനോരമ, വെബ്‌ദുനിയ എന്നിങ്ങനെ പത്രങ്ങളുടെ ഓണ്‍ലൈന്‍  സൈറ്റുകളിലും, വെബ്‌പോര്‍ട്ടലുകളിലും പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ ചിട്ടയോടെ  തികഞ്ഞ പ്രൊഫഷണലിസത്തോടെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍  തീര്‍ച്ചയായും ആഹ്ലാദം തോന്നും (&lt;a href="http://news.google.co.in/news?ned=ml_in"&gt;ഇതു&lt;/a&gt; കാണുക). ഇത്തരമൊന്ന്‌ എത്രയോ കാലമായി  മലയാളികള്‍ ആഗ്രഹിക്കുന്നതാണ്‌.&lt;br /&gt;&lt;br /&gt;പക്ഷേ, സൈറ്റിന്റെ ഹോംപേജ്‌ കാണുമ്പോഴത്തെ  ആഹ്ലാദം വാര്‍ത്തകളില്‍ ക്ലിക്ക്‌ ചെയ്‌തു കഴിഞ്ഞാല്‍ ഉണ്ടാകുമെന്ന്‌  പ്രതീക്ഷിക്കരുത്‌. മിക്ക തലവാചകത്തിലും ക്ലിക്ക്‌ ചെയ്യുമ്പോള്‍ ചെല്ലുന്നത്‌  മലയാളത്തിന്‌ പകരം കുറെ ചതുരങ്ങളും കുത്തുകളും കോമകളും ചോദ്യചിഹ്നങ്ങളും മാത്രമുള്ള  പേജുകളിലേക്കാണ്‌. ഒരക്ഷരം വായിക്കാന്‍ വയ്യ. ദീപികയാണെങ്കിലും മാധ്യമമാണെങ്കിലും  മനോരമയാണെങ്കിലും വ്യത്യസ്‌തമല്ല. മാതൃഭൂമിയും വെബ്‌ദുനിയ പോലുള്ള പോര്‍ട്ടലുകളും  മാത്രമാണ്‌ വ്യത്യസ്‌തം. പ്രശ്‌നം ഫോണ്ടിന്റെയാണ്‌. യുണികോഡ്‌ ഫോണ്ടുകളിലേക്ക്‌  മാറാത്ത സൈറ്റുകളാണ്‌ കുത്തുംകോമയുമായി പ്രത്യക്ഷപ്പെടുന്നത്‌. ഓരോ സൈറ്റും  ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ ഏതെന്ന്‌ തേടിപ്പോകാന്‍ സമയമോ ക്ഷമയോ  ഇല്ലാത്തതിനാല്‍, മലയാളം ഗൂഗിള്‍ന്യൂസ്‌ തത്‌ക്കാലം ഞാന്‍ ഉപേക്ഷിച്ചു.  മനപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ അധികം തുടരുക ആര്‍ക്കും ഇഷ്ടമുള്ള  കാര്യമല്ലല്ലോ. മാതൃഭൂമിയും വെബ്‌ദുനിയയും മാത്രം നോക്കാനാണെങ്കില്‍,  ഗൂഗിള്‍ന്യൂസിന്റെ ആവശ്യവും ഇല്ല.&lt;br /&gt;&lt;br /&gt;മലയാളം ഗൂഗിള്‍ന്യൂസിന്‌ പിന്നില്‍  പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മലയാളത്തിലെ ഈ ഫോണ്ട്‌ പ്രശ്‌നം അറിയില്ല എന്നു  കരുതാന്‍ നിവൃത്തിയില്ല. കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും മലയാളം കമ്പ്യൂട്ടിങ്‌  പുതിയ ഉയരങ്ങളിലെത്തിയിട്ടും, മലയാളത്തിലെ മിക്ക പത്രങ്ങളുടെയും ഓണ്‍ലൈന്‍  എഡിഷനുകള്‍ യുണിക്കോഡിലേക്ക്‌ മാറാതെ പഴയ കാലത്തില്‍ തന്നെ കടിച്ചുതൂങ്ങുന്ന കാര്യം  അറിഞ്ഞു വെച്ചുകൊണ്ട്‌ എന്തിനാകാം ഗൂഗിള്‍ ഇത്തരമൊരു ശ്രമം നടത്തിയിരിക്കുക. ഇതൊരു  പാഴ്‌ശ്രമം ആണെന്നു കരുതാനും വയ്യ. 'ഒന്നും കാണാതെ തൊമ്മന്‍ കിണറ്റില്‍ ചാടില്ല'  എന്നു പറയുംപോലെ, ഒന്നും കാണാതെ ഗൂഗിളിനെപ്പോലൊരു കമ്പനി ഇത്തരമൊരു നീക്കം  നടത്തില്ല. ഗൂഗിള്‍ന്യൂസില്‍ ലിസ്റ്റ്‌ചെയ്യപ്പെട്ടിട്ടും വായിക്കപ്പെടാതെ പോകുക  എന്ന അപമാനത്തില്‍ മലയാളത്തിലെ മാധ്യമങ്ങളെ എത്തിക്കുകയായിരിക്കുമോ ലക്ഷ്യം.  അങ്ങനെയെങ്കിലും, ഇനി സമയമില്ല, യുണികോഡിലേക്ക്‌ മറാതെ നിവൃത്തിയില്ല എന്ന ശക്തമായ  സന്ദേശം നല്‍കലായിരിക്കുമോ ഉദ്ദേശം. വ്യക്തമല്ല. ഏതായാലും കുത്തുംകോമയും കാണാന്‍  വേണ്ടി ഒരു ന്യൂസ്‌ചാനലിന്റെ ആവശ്യമില്ല.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-6725927312676677538?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/6725927312676677538/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=6725927312676677538' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6725927312676677538'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/6725927312676677538'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/09/blog-post.html' title='മലയാളം ഗൂഗിള്‍വാര്‍ത്തകള്‍-ചില ചതുരങ്ങളും കുത്തും കൊമയും'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-3518509640125489780</id><published>2008-07-16T00:01:00.000+05:30</published><updated>2008-07-16T00:03:25.285+05:30</updated><category scheme='http://www.blogger.com/atom/ns#' term='മലയാളസിനിമ'/><category scheme='http://www.blogger.com/atom/ns#' term='പ്രിയനന്ദനന്‍'/><category scheme='http://www.blogger.com/atom/ns#' term='പുലിജന്മം'/><title type='text'>'പുലിജന്മം' സി.ഡി.യാക്കിക്കൂടേ (ഒര്‍ജിനലോ വ്യാജനോ)!</title><content type='html'>&lt;span style="font-size:130%;"&gt;മലയാള സിനിമ കഴിവതും ഒഴിവാക്കുന്നയാളാണ്‌ ഇതെഴുതുന്നത്‌. ഈ ഒഴിവാക്കലിന്‌ കാരണം മലയാള സിനിമ തന്നെയാണ്‌. സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്ന, നിത്യജീവിതവുമായി പുലബന്ധം പോലുമില്ലാത്ത, നിലവാരം കുറഞ്ഞ ഉരുപ്പടികള്‍ സഹിക്കുന്നതിന്‌ എത്രയായാലും ഒരു പരിധിയുണ്ട്‌. സിനിമ വ്യവസായമാണ്‌, അതിനെ നിലനിര്‍ത്താന്‍ എല്ലാവരും തിയേറ്ററില്‍ പോയി കണ്ട്‌ സഹായിക്കണമെന്നൊന്നും പറയുന്നതില്‍ വലിയ അര്‍ഥമില്ല. എന്തെങ്കിലും കഴമ്പും ഒര്‍ജിനാലിറ്റിയുമുള്ള സിനിമയാണെങ്കില്‍, ആരുടെയും ഒത്താശ വേണ്ട ആളുകള്‍ സ്വാഭാവികമായും അതിലേക്ക്‌ എത്തിക്കൊള്ളും. അടുത്തയിടെ ഇറങ്ങിയ 'കഥ പറയുമ്പോള്‍' ഉദാഹരണം. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മലയാള സിനിമയില്‍നിന്ന്‌ പ്രേക്ഷകര്‍ അകലുന്നതിന്‌ കാരണം എന്തെന്നറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പ്രശസ്‌ത 'വികലാംഗ-മാറാരോഗ-ബധിര-ഊമ-മന്ദബുദ്ധി' സംവിധായകനായ വിനയന്റെ ഏതെങ്കിലും ഒരു ചിത്രം കണ്ടുനോക്കിയാല്‍ മതി. 'വാര്‍ ആന്‍ഡ്‌ ലവ്‌' എന്ന വിനയന്‍ സിനിമ കാണുകയെന്ന അബദ്ധം ഒരിക്കല്‍ എനിക്ക്‌ സംഭവിച്ചു (പേടിയോടെയാണ്‌ ഇക്കാര്യം ഞാന്‍ ഓര്‍ക്കുന്നത്‌). പാകിസ്‌താനുമായി അതിര്‍ത്തിയില്‍ ഇന്ത്യയുടെ ധീരയോദ്ധാക്കള്‍ നടത്തുന്ന പൊരിഞ്ഞ യുദ്ധമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഏത്‌ കാലത്താണ്‌ ഇങ്ങനെയൊരു യുദ്ധം നടക്കുന്നതെന്നൊന്നും ചോദിക്കരുത്‌. അജിനോമോട്ടോയില്‍ കലക്കി ദേശസ്‌നേഹം ഒഴുക്കിയിരിക്കുകയാണ്‌ സംവിധായകന്‍. 'പാകിസ്‌താന്‍ പട്ടികള്‍' എന്നേ, മോഹന്‍ലാലിന്‌ പഠിച്ച്‌ പരാജയപ്പെട്ട ദിലീപ്‌ നായകനായ കഥാപാത്രം നാക്കെടുത്താല്‍ പറയൂ. ഒടുവില്‍ പാക്‌കേണലിന്റെ മകളെ വളച്ചെടുത്ത്‌, കുറെ പാട്ടൊക്കെ പാടി, അവള്‍ വഴി നായകന്‍ പാകിസ്‌താന്റെ ആണവരഹസ്യം തട്ടിയെടുത്ത്‌ ഇന്ത്യയെ രക്ഷിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അന്താരാഷ്ട്ര ബന്ധങ്ങളോ, അതിര്‍ത്തിയിലെ ടോപ്പോഗ്രാഫിയോ, യുദ്ധത്തിലെ സാമാന്യനിയമങ്ങളോ, പട്ടാളക്കാര്‍ക്കിടയിലെ അച്ചടക്കമോ ഒന്നും സംവിധായകനോ തിരക്കഥാകൃത്തിനോ അറിയില്ല എന്നത്‌ പോകട്ടെ. അതൊക്കെ ഇത്തരമൊരു പൈങ്കിളി ചിത്രത്തില്‍നിന്ന്‌ പ്രതീക്ഷിക്കാന്‍ പാടില്ല എന്ന്‌ എല്ലാവര്‍ക്കുമറിയാം. പക്ഷേ, അവസാനം പാകിസ്‌താന്റെ ആണവരഹസ്യവും ചോര്‍ത്തി നായകന്‍ എത്തുന്ന രംഗമുണ്ട്‌. ക്ലാസിക്‌ രംഗമാണത്‌. ഇതാ പാകിസ്‌താന്റെ ആണവമിസൈലിന്റെ രഹസ്യം എന്നു പറഞ്ഞ്‌, നായകന്‍ കുപ്പായക്കീശയില്‍നിന്ന്‌ ഒരു ഫ്‌ളോപ്പി ഡിസ്‌ക്‌ എടുത്തു കാട്ടുന്നു. 125 കിലോ ബൈറ്റ്‌സ്‌ മാത്രം ശേഷിയുള്ള ഫ്‌ളോപ്പി ഡിസ്‌കില്‍ ഒരു രാജ്യത്തിന്റെ ആണവരഹസ്യം! ഒരു മന്ദബുദ്ധിക്കേ മറ്റൊരു മന്ദബുദ്ധിയെ മനസിലാകൂ എന്നത്‌ എത്ര സത്യം. മലയാളത്തില്‍ മന്ദബുദ്ധിയെ നായകനാക്കി വിനയന്‍ സിനിമയെടുക്കുന്നതില്‍ അത്ഭുതമുണ്ടോ.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്റെയൊരു സുഹൃത്ത്‌ മലയാള സിനിമകളെക്കുറിച്ച്‌ നടത്തിയ ഒരു വിലയിരുത്തലുണ്ട്‌-`സാമാന്യബുദ്ധി പോലുമില്ലാത്ത മണ്ടന്‍മാരാണ്‌ നമ്മളൊക്കെ എന്ന നിലയ്‌ക്ക്‌ പോയി ഇരുന്നുകൊടുക്കണം'. അതിന്‌ വയ്യാത്തവര്‍ സിനിമ കാണാന്‍ പോകില്ല എന്നത്‌ സ്വാഭാവികം മാത്രം. പക്ഷേ ഇതിനിടയില്‍ എന്നെ ആകര്‍ഷിച്ച ഒട്ടേറെ മലയാള ചിത്രങ്ങളുണ്ട്‌. 'ചിദംബരം' എന്ന ചിത്രം ഇനിയും കാണാന്‍ ഞാന്‍ തയ്യാറാണ്‌. 'വാസ്‌തുഹാര' കുറഞ്ഞത്‌ അഞ്ചു തവണയെങ്കിലും കണ്ടിട്ടുണ്ട്‌ ('കല്‍ക്കത്ത' കണ്ട്‌ ഓടുകയും ചെയ്‌തു). 'പൊന്തന്‍മാട' വലിയ ഗൃഹാതുരത്വം സമ്മാനിച്ച ചിത്രമാണ്‌. 'തൂവാനത്തുമ്പികള്‍' പോലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ പിന്നീട്‌ ഉണ്ടാകാത്തതെന്തെന്ന്‌ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ പശ്ചാത്തലത്തിലാണ്‌ പ്രിയനന്ദനന്റെ 'പുലിജന്മം' മനസിലേക്കെത്തുന്നത്‌. 'നെയ്‌ത്തുകാരന്‍' കണ്ട എനിക്കുറപ്പുണ്ട്‌, പ്രിയനന്ദനനെപ്പോലൊരു സംവിധായകന്‌ ഒരു മൂന്നാംകിട ചിത്രം എടുക്കാനാവില്ലെന്ന്‌. തീയേറ്ററുകള്‍ വഴി 'പുലിജന്മം' കാണാം എന്നെനിക്ക്‌ പ്രതീക്ഷയില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ കൈരളി തിയേറ്ററില്‍നിന്നു പോലും ആ ചെറുപ്പക്കാരന്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവന്ന കഥ മുന്നിലുള്ളപ്പോള്‍ പ്രത്യേകിച്ചും. 'പുലിജന്മം' കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രിക്കുന്ന ഒരു വിഭാഗം എന്നെപ്പോലെ കേരളത്തിലുണ്ട്‌ എന്നകാര്യം ഉറപ്പാണ്‌. പക്ഷേ, അവര്‍ക്കു മുമ്പില്‍ നമ്മുടെ വ്യവസ്ഥാപിത സംവിധാനങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇവിടെയാണ്‌, ചെലവുകുറഞ്ഞ പുതിയ മാധ്യമസാധ്യകള്‍ പ്രിയനന്ദനനെപ്പോലുള്ളവര്‍ കണക്കിലെടുക്കേണ്ടത്‌. എന്തുകൊണ്ട്‌ 'പുലിജന്മ'ത്തിന്റെ സി.ഡി.പുറത്തിറക്കിക്കൂടാ. തിയേറ്ററില്‍ പോയി തന്റെ സിനിമ ജനങ്ങള്‍ കാണണം എന്ന്‌ ഒരു ചലച്ചിത്രകാരന്‍ ഇനിയുള്ള കാലം വാശിപിടിക്കാന്‍ പാടില്ല. 'പുലിജന്മ'ത്തിന്‌ നേരെ വിതരണക്കാരും തിയേറ്ററുകളും സംസ്ഥാന അവാര്‍ഡ്‌ കമ്മറ്റയുമൊക്കെ കാണിച്ച കുറ്റകരമായ അനാസ്ഥ നമ്മുടെ മുന്നിലുണ്ട്‌. ഇപ്പോള്‍ ദേശീയ അവാര്‍ഡ്‌ ലബ്ധിയിലൂടെ പ്രിയനന്ദനെ അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തിയിരിക്കുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സൂപ്പര്‍സ്റ്റാറുകളുടെ വളുവളുപ്പന്‍ മാനറിസങ്ങള്‍ക്കുള്ളില്‍ അറപ്പില്ലാതെ അഭിരമിക്കുന്ന കേരളത്തിലെ മാധ്യമലോകം 'പുലിജന്മ'ത്തെ കണ്ടതായിപ്പോലും നടിച്ചിരുന്നില്ല. ഇന്നിപ്പോള്‍, 'പുലിജന്മ'ത്തെക്കുറിച്ച്‌ ആയിരം നാവുകളില്‍ അതേ മാധ്യമങ്ങള്‍ക്ക്‌ സംസാരിക്കേണ്ടി വന്നിരിക്കുന്നു. അടുത്തയിടെ ഒരു മലയാള സിനിമയ്‌ക്കും ലഭിക്കാത്ത പ്രശസ്‌തി ഇപ്പോള്‍ 'പുലിജന്മ'ത്തിനുണ്ട്‌. എന്നാല്‍, ചിത്രം കാണാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക്‌ ആ ചിത്രം ഇപ്പോഴും അപ്രാപ്യം. ആ സ്ഥിതി മാറണം. അതിന്‌ സി.ഡി.യെങ്കില്‍ സി.ഡി. അത്‌ ഒര്‍ജിനലായാലും വ്യാജനായാലും കുഴപ്പമില്ല.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-3518509640125489780?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/3518509640125489780/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=3518509640125489780' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/3518509640125489780'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/3518509640125489780'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/07/blog-post.html' title='&apos;പുലിജന്മം&apos; സി.ഡി.യാക്കിക്കൂടേ (ഒര്‍ജിനലോ വ്യാജനോ)!'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-2943106133370481006</id><published>2008-06-30T00:22:00.000+05:30</published><updated>2008-08-11T01:19:06.935+05:30</updated><category scheme='http://www.blogger.com/atom/ns#' term='മാധ്യമം'/><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='കാലാവസ്ഥ'/><category scheme='http://www.blogger.com/atom/ns#' term='മഹാവിസ്‌ഫോടനം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='ആഗോളതാപനം'/><title type='text'>മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും വിലക്കോ</title><content type='html'>&lt;span style="font-size:130%;"&gt;ഒന്‍പതുകാരിയായ മകള്‍ക്ക്‌ ക്ലാസ്‌ ടീച്ചറെ വലിയ വിശ്വാസമാണ്‌. ടീച്ചര്‍ പറഞ്ഞാല്‍ അതാണ്‌ ശരി. ടീച്ചര്‍ പഠിപ്പിച്ചതെന്ന്‌ അവകാശപ്പെട്ട്‌ ഒരിക്കല്‍ അവള്‍ പറഞ്ഞതില്‍ വലിയൊരു പിശകുണ്ടായായിരുന്നു. അത്‌ തിരുത്താന്‍ നോക്കിയിട്ട്‌ നടന്നില്ല. പപ്പായും അമ്മയും പറയുന്നത്‌ അവള്‍ വിശ്വസിച്ചില്ല. കുറെനാള്‍ കഴിഞ്ഞു. ഒരു ദിവസം ആ തര്‍ക്കവിഷയം പത്രത്തില്‍ വന്നത്‌ ഞാന്‍ മകളുടെ ശ്രദ്ധയില്‍ പെടുത്തി. അങ്ങനെ ടീച്ചര്‍ പറഞ്ഞതില്‍ ചെറിയ സംശയം ആദ്യമായി അവള്‍ക്ക്‌ തോന്നി. പത്രമാണ്‌ ടീച്ചറെക്കാള്‍ കൂടുതല്‍ ശരിയെന്ന്‌ അവള്‍ തീരുമാനിച്ചു. മാധ്യമങ്ങളില്‍ വരുന്ന വിവരങ്ങള്‍ വസ്‌തുതാപരമായും ആശയപരമായും ശരിയായിരിക്കേണ്ടതിന്റെ പ്രധാന്യമാണ്‌, ഈ അനുഭവത്തിലൂടെ ഞാന്‍ മനസിലാക്കിയത്‌. ടീച്ചറാണ്‌ അവസാന ശരിയെന്നു കരുതുന്ന കുട്ടിപോലും, പലപ്പോഴും പത്രത്തെ കൂടുതല്‍ വിശ്വസിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആഗോളതാപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യാതിയാനം ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും എങ്ങനെ ബാധിക്കുന്നു എന്ന കാര്യം വിലയിരുത്താനുള്ള സംവിധാനമാണ്‌ യു.എന്നിന്‌ കീഴിലുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ച്‌ (IPCC). നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 2300-ലേറെ പ്രഗത്ഭ ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെട്ട ഈ സമിതി അതിന്റെ നാലാം അവലോകന റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം പുറത്തു വിട്ടത്‌ 2007 ഫിബ്രവരി ആദ്യമാണ്‌ (&lt;a href="http://kurinjionline.blogspot.com/2007/02/blog-post_02.html"&gt;ഇതു&lt;/a&gt; കാണുക). ഇതെപ്പറ്റി ആ സമയത്ത്‌ 'സമകാലിക മലയാളം' വാരികയില്‍ ഒരു ലേഖനം വന്നു. ലേഖകന്‍ ആഗോളതാപനത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങി, സ്വാഭാവികമെന്ന രീതിയില്‍ ഓസോണ്‍ശോഷണത്തിലേക്ക്‌ വഴുതിവീണു. അവസാനം, ഓസോണ്‍പാളിക്കുണ്ടാകുന്ന ക്ഷതമാണ്‌ ആഗോളതാപനത്തിന്‌ മുഖ്യകാരണമെന്നും, ഓസോണ്‍ശോഷണം തടയാനായി സി.എഫ്‌.സി.കള്‍ നിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ വന്‍പ്രത്യാഘാതമാകും ഫലമെന്നുമുള്ള മുന്നറിയിപ്പോടെയാണ്‌ ലേഖനം അവസാനിപ്പിച്ചത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ വിഷയത്തില്‍ സാമാന്യജ്ഞാനം ഉള്ളവര്‍ക്കൊക്കെ അറിയാം, ആഗോളതാപനവും ഓസോണ്‍ശോഷണവും രണ്ടു വ്യത്യസ്‌ത പ്രശ്‌നങ്ങളാണെന്ന്‌. രണ്ടും രണ്ട്‌ പ്രതിഭാസങ്ങളാണ്‌. ഒരുപക്ഷേ, ഭൗമാന്തരീക്ഷം ചൂടുപിടിക്കുന്നതുകൊണ്ട്‌ ഓസോണ്‍ പാളിയില്‍ അപ്രതീക്ഷിതമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നല്ലാതെ, ഇവ രണ്ടും തമ്മില്‍ നേരിട്ട്‌ വലിയ ബന്ധമില്ല. മോണ്‍ട്രിയള്‍ ഉടമ്പടി വഴി ഓസോണിന്‌ ഭീഷണിയാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതില്‍ ലോകം ഏറെക്കുറെ വിജയിച്ചു കഴിഞ്ഞ കാര്യമാണെന്നതും ലേഖകന്‍ അറിഞ്ഞിട്ടില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാലിക്കറ്റ്‌ പ്രസ്സ്‌ക്ലബ്ബില്‍ ജേര്‍ണലിസം ആന്‍ഡ്‌ മാസ്‌കമ്മ്യൂമിക്കേഷന്‍ കോഴ്‌സ്‌ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍, മേല്‍പ്പറഞ്ഞ ലേഖനത്തില്‍ സംഭവിച്ചിരിക്കുന്ന വസ്‌തുതാപരമായ പിശക്‌ ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ഒരു ദിവസം ശ്രമിച്ചു. അപ്പോഴാണ്‌, അമ്പരപ്പിക്കുന്ന ആ വസ്‌തുത മനസിലായത്‌. ആഗോളതാപനവും ഓസോണ്‍ശേഷണവും രണ്ട്‌ വ്യത്യസ്‌ത പ്രതിഭാസങ്ങളും പ്രശ്‌നങ്ങളുമാണെന്ന ധാരണയുള്ളവര്‍, അവിടെയുള്ള 30 പേരില്‍ മൂന്നോനാലോ പേര്‍ മാത്രം! ഇക്കാര്യത്തില്‍ ചില കുട്ടികള്‍ തകര്‍ക്കിക്കുകയും, ഇവ രണ്ടും ഒന്നാണെന്ന്‌ ബലമായി ശഠിക്കുകയും ചെയ്‌തു. ഉറപ്പാണ്‌, ഇത്തരം ഏതെങ്കിലും ലേഖനമോ റിപ്പോര്‍ട്ടോ വഴിയാകും അവര്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവുക. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇത്രയും കാര്യങ്ങള്‍ മനസിലെത്തിയത്‌, ഈ ഞായറാഴ്‌ചത്തെ (ജൂണ്‍29, 2008) മലയാള മനോരമയുടെ 'ഞായറാഴ്‌ച' സപ്ലിമെന്റില്‍ ആര്‍.പി.ലാലാജി എഴുതിയ 'ദൈവത്തിന്റെ കണിക എവിടെ?' എന്ന ഫീച്ചര്‍ വായിച്ചപ്പോഴാണ്‌. ജനീവയ്‌ക്കു സമീപമുള്ള യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചി (സേണ്‍) ലെ 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറി'ല്‍ നടക്കാന്‍ പോകുന്ന ലോകത്തെ ഏറ്റവും ശക്തിയേറിയ കണികാപരീക്ഷണമാണ്‌ ഫീച്ചറിന്റെ വിഷയം. ലളിതമായ ഭാഷയില്‍ വളരെ വായനാക്ഷമമായി എഴുതിയിരിക്കുന്നു. എന്നാല്‍, അതില്‍ വസ്‌തുതാപരമായ ഒട്ടേറെ പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്‌. ലേഖകനും, എഡിറ്റുചെയ്‌തയാള്‍ക്കും അത്‌ മനസിലായ ലക്ഷണവുമില്ല. മഹാവിസ്‌ഫോടനം, കണികാശാസ്‌ത്രം തുടങ്ങി, സങ്കീര്‍ണതമൂലം സാധാരണക്കാര്‍ക്ക്‌ ദുര്‍ഗ്രാഹ്യമായ വിഷയങ്ങളാണ്‌ ഫീച്ചറിലെ പരാമര്‍ശം എന്നതിനാല്‍, അതില്‍ കടന്നുകൂടിയ പിശകുകള്‍ വലിയ തെറ്റിദ്ധാരണകള്‍ക്ക്‌ ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഫീച്ചറില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ചുവടെ (അതിനോടുള്ള എന്റെ പ്രതികരണം ബ്രാക്കറ്റില്‍).&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;1&lt;em&gt;..`പ്രപഞ്ചം ഉത്ഭവിച്ചത്‌ ബഹിരാകാശത്ത്‌ ആദ്യം മുതലേയുള്ള പദാര്‍ഥങ്ങള്‍ ചില പ്രത്യേക ബിന്ദുക്കളില്‍ കേന്ദ്രീകരിക്കുകയും ഒരു ദിവസം അത്‌ പൊട്ടിത്തെറിക്കുകയും അതില്‍നിന്നു പല ഭാഗങ്ങള്‍ നാലു ദിശയിലേക്കും അതിവേഗത്തില്‍ സഞ്ചരിക്കുകയുമായിരുന്നെന്നുള്ള ബിഗ്‌ ബാങ്‌ (BIG BANG) തിയറി പഠിപ്പിക്കണമെന്നാണ്‌ ആധുനികശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്‌'.&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ കോലം കണ്ടില്ലേ. ഏതാണ്ട്‌ 1370 കോടി വര്‍ഷം മുമ്പ്‌, പ്രാപഞ്ചികമായ ഒരു ആദിമകണത്തിന്‌ മഹാവിസ്‌ഫോടനവും അതിവികാസവും സംഭവിച്ചാണ്‌ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്‌ എന്നാണ്‌ ആ സിദ്ധാന്തം പറയുന്നത്‌. ബഹിരാകാശത്ത്‌ എന്തെങ്കിലും കേന്ദ്രീകരിച്ച്‌ ഒരുദിവസം പൊട്ടിത്തെറിക്കുകയായിരുന്നില്ല. ബഹിരാകാശം എന്ന്‌ ലേഖകന്‍ ഉദ്ദേശിക്കുന്നത്‌ സ്‌പേസ്‌ ആയിരിക്കാം. സ്‌പേസും കാലവും ബലങ്ങളും ദൃശ്യദ്രവ്യവും ഇതുവരെ നിരീക്ഷണവിധേയമായിട്ടില്ലാത്ത ശ്യാമോര്‍ജവും ശ്യാമദ്രവ്യവും എല്ലാം മഹാവിസ്‌ഫോടനത്തോടെയാണ്‌ സൃഷ്ടിക്കപ്പെട്ടത്‌ എന്ന്‌ ഈ സിദ്ധാന്തം പറയുന്നു. അപ്പോള്‍ പിന്നെ ഇല്ലാത്ത സ്‌പേസില്‍ എവിടെനിന്നാണ്‌ ഇല്ലാത്ത പദാര്‍ഥങ്ങള്‍ കേന്ദ്രീകരിക്കുക).&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;2&lt;em&gt;...`ശാസ്‌ത്രം ഇത്രത്തോളം പുരോഗതിവരിച്ചു എന്ന്‌ നാം ഊറ്റം കൊള്ളുമ്പോഴും ഈ പ്രപഞ്ചം എങ്ങനെ, എന്ന്‌ ഉത്ഭവിച്ചെന്ന്‌ ആര്‍ക്കും കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ ഇതുകൊണ്ടാണ്‌ ചില രാജ്യങ്ങളില്‍ സ്‌കൂള്‍ സിലബസില്‍ പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള ഭാഗം എങ്ങനെ പഠിപ്പിക്കണമെന്നു രക്ഷാകര്‍ത്താക്കളുടെ ഇടയില്‍പോലും തര്‍ക്കമുണ്ടായിരിക്കുന്നത്‌..........അമേരിക്കയില്‍ പലേടത്തും ഈ തര്‍ക്കം വളരെ രൂക്ഷമായപ്പോള്‍ അന്നാട്ടിലെ സര്‍ക്കാരുകള്‍ ഈ വിഷയം തന്നെ സിലബസില്‍ മരവിപ്പിച്ചു വച്ചിരിക്കുകയാണ്‌. ഇനി തീരുമാനം ഉണ്ടായശേഷമേ ഈ വിഷയം ക്ലാസുകളില്‍ ക്ലാസുകളില്‍ പഠിപ്പിക്കുകയുള്ളുവെന്ന്‌ തത്‌ക്കാലമൊരു വെടിനിര്‍ത്തല്‍`.&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(ഏത്‌ സിദ്ധാന്തത്തിന്റെ കാര്യമാണ്‌ ലേഖകന്‍ പറയുന്നത്‌. മഹാവിസ്‌ഫോടനത്തിന്റെ കാര്യമാണെങ്കില്‍, സ്‌കൂളുകളിലും കോളേജുകളിലും അതിന്‌ അമേരിക്കയിലൊരിടത്തും വിലക്കുള്ളതായോ തര്‍ക്കമുള്ളതായോ (സൈദ്ധാന്തികള്‍ക്കിടയില്‍ അല്ലാതെ) അറിവില്ല. പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്‌ എന്നാണ്‌ മഹാവിസ്‌ഫോടനസിദ്ധാന്തം പറയുന്നത്‌. അതുകൊണ്ടാവണം, ഈ സിദ്ധാന്തത്തിന്‌ ശാസ്‌ത്രീയമായ ഒരു തെളിവും കിട്ടാതിരുന്ന കാലത്തുതന്നെ വത്തിക്കാന്‍ അത്‌ അംഗീകരിക്കുകയുണ്ടായി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ, ഈ സിദ്ധാന്തത്തിന്‌ മതിയായ ശാസ്‌ത്രീയ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്‌; മഹാവിസ്‌ഫോടനം നടന്നു എന്നതിനും, നമ്മള്‍ ജീവിക്കുന്ന പ്രപഞ്ചം അതുവഴിയാണ്‌ രൂപപ്പെട്ടത്‌ എന്നതിനും.( &lt;a href="http://kurinjionline.blogspot.com/2008/03/blog-post_27.html"&gt;ഇത്‌&lt;/a&gt; കാണുക). ഇവിടെ ലേഖകന്‍ ചാള്‍സ്‌ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ മഹാവിസ്‌ഫോടനമായി തെറ്റിദ്ധരിക്കുകയാണ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ വ്യക്തം. അമേരിക്കയിലും മറ്റും എതിര്‍പ്പുള്ളത്‌ ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കുന്നത്‌ സംബന്ധിച്ചാണ്‌). &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;3&lt;em&gt;...`ദ്രവ്യത്തിന്‌ പിണ്ഡം നല്‍കുന്ന അടിസ്ഥാനഘടകം എന്തായിരിക്കും? ഇതിനുള്ള ഉത്തരമാണ്‌ എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലെ ഭൗതികശാസ്‌ത്രജ്ഞനായിരുന്ന ഹിഗ്‌സും സംഘവും വസ്‌തുക്കളില്‍ ഫെര്‍മിയോണ്‍സ്‌, ബോസോണ്‍ എന്നിവയ്‌ക്കു പുറമേ ഹിഗ്‌സ്‌ ബോസോണ്‍ എന്ന ഘടകംകൂടി ഉണ്ടായിരിക്കുമെന്ന്‌ അഭിപ്രായപ്പെട്ടത്‌.'&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(പേരുകൊണ്ടുതന്നെ ഊഹിക്കാം ഫെര്‍മിയോണുകള്‍ക്കും ബോസോണുകള്‍ക്കും പുറമേയല്ല ഹിഗ്‌സ്‌ ബോസോണ്‍ എന്ന ഘടകമെന്ന്‌. അത്‌ ബോസോണുകളില്‍ ഒന്നാണ്‌; ഇതുവരെ കണ്ടുപിടിക്കാത്ത ബോസോണ്‍. കണികാശാസ്‌ത്രത്തില്‍ ദ്രവ്യത്തിന്റെയും ബലത്തിന്റെയും ചേരുവകളെ ഏതാണ്ട്‌ സമഗ്രമായി അടക്കംചെയ്‌തിരിക്കുന്ന പാക്കേജിനാണ്‌ 'സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍' എന്ന്‌ പേരിട്ടിട്ടുള്ളത്‌. ഈ മോഡല്‍ പ്രകാരം ദ്രവ്യത്തിന്റെ ഘടകാംശങ്ങളെ രണ്ടായാണ്‌ തിരിച്ചിരിക്കുന്നത്‌ ഫെര്‍മിയോണുകള്‍ എന്നും ബോസോണുകള്‍ എന്നും. പ്രോട്ടോണുകള്‍ ന്യൂട്രോണുകള്‍ ഇലക്ട്രോണുകള്‍ ന്യൂട്രിനോകള്‍ ഒക്കെ ഫെര്‍മിയോണുകളാണ്‌. ബലങ്ങള്‍ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ വഹിക്കുന്ന ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങിയ കണങ്ങളാണ്‌ ബോസോണുകള്‍. പിണ്ഡത്തിന്‌ ആധാരമെന്ന്‌ സൈദ്ധാന്തികമായി ആരോപിക്കപ്പെട്ടിട്ടുള്ള ഹിഗ്‌സ്‌ ബോസോണുകളും ബോസോണുകളുടെ ഗണത്തിലാണ്‌ പെടുന്നത്‌).&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;4&lt;em&gt;...`ടിം ബര്‍ണേഴ്‌സ്‌ അങ്ങനെയൊരു കുറുക്കുവഴി കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇന്റര്‍നെറ്റ്‌ പിറവിയെടുക്കില്ലായിരുന്നു'.&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(ഇന്റര്‍നെറ്റ്‌ പിറവിയെടുത്തത്‌ 1960-കളുടെ അവസാനം അമേരിക്കന്‍ പ്രതിരോധഗവേഷണത്തിന്റെ ഭാഗമായാണ്‌. അല്ലാതെ ടിം ബേണേഴ്‌സ്‌ ലീയല്ല ഇന്റര്‍നെറ്റിന്റെ തുടക്കക്കാരന്‍. വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ എന്ന ശൃംഗലയ്‌ക്ക്‌ രൂപം കൊടുത്തത്‌ ടിം ബേണേഴ്‌സ്‌ ലീയാണെന്ന്‌ ലേഖകന്‍ മുമ്പുള്ള ലേഖനഭാഗത്ത്‌ തന്നെ പറയുന്നുണ്ട്‌. ടിം ബേണേഴ്‌സിന്റെ കുറുക്കുവഴി ഇല്ലായിരുന്നെങ്കില്‍, ഇന്റര്‍നെറ്റ്‌ ജനകീയമാവില്ലായിരുന്നു എന്നാവണം ലേഖകന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക).&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;5&lt;em&gt;...`സേണില്‍ പാര്‍ട്ടിക്കിള്‍ ആക്‌സിലേറ്റര്‍ തയ്യാറാക്കിക്കൊണ്ട്‌ അതില്‍ പ്രപഞ്ചോത്‌പത്തിയില്‍ നടന്ന ബിഗ്‌ ബാങ്‌ വിസ്‌ഫോടനത്തിന്റെ മാതൃകയില്‍ പ്രോട്ടോണ്‍ കണികകളെ ഇടിച്ചു തകര്‍ത്തുകൊണ്ട്‌ ചെയ്യാന്‍ പോകുന്നത്‌'.&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(മഹാവിസ്‌ഫോടനത്തിന്റെ മാതൃക ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ്‌ ഇതു വായിച്ചാല്‍ തോന്നുക. അല്ലെങ്കില്‍, മഹാവിസ്‌ഫോടനത്തിന്റെ വേളയില്‍ പ്രോട്ടോണ്‍ കണികകള്‍ ഇടിച്ചു തകര്‍ക്കുകയാണ്‌ സംഭവിച്ചിരിക്കുകയെന്നും തോന്നാം. ഇതുരണ്ടും ശരിയല്ല. ഹാഡ്രോണ്‍ കൊളൈഡറില്‍ മഹാവിസ്‌ഫോടനത്തിന്റെ മാതൃക സൃഷ്ടിക്കുക സാധ്യമല്ല. അറിയാവുന്നിടത്തോളം വസ്‌തുതകള്‍ വെച്ച്‌ മഹാവിസ്‌ഫോടനവേളയില്‍ ഏതെങ്കിലും കണങ്ങള്‍ കുട്ടിയിടിക്കുകയല്ല ഉണ്ടായത്‌. അത്യുന്നത ഊര്‍ജനിലയിലും വേഗത്തിലും പ്രോട്ടോണ്‍ കണങ്ങള്‍ കൂട്ടിയിടിച്ച്‌ ചിതറുമ്പോള്‍ എന്തൊക്കെ പുറത്തുവരുന്നു എന്ന്‌ കണ്ടെത്തുകയാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ ചെയ്യുക. കണികാശാസ്‌ത്രത്തിലെ സ്‌റ്റാന്‍ഡേര്‍ഡ്‌ മോഡലിന്റെ 'വിട്ടുപോയ കണ്ണി'യെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്‌സ്‌ ബോസോണുകള്‍ ഇത്തരത്തില്‍ കണ്ടെത്തി ആ മോഡല്‍ പൂര്‍ണമാക്കുക. ഒപ്പം പ്രപഞ്ചരഹസ്യങ്ങളില്‍ ഇനിയും അഴിയാത്ത കുരുക്കുകള്‍ അഴിക്കുക-ഇതാണ്‌ പരീക്ഷണ ലക്ഷ്യം).&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-2943106133370481006?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/2943106133370481006/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=2943106133370481006' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/2943106133370481006'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/2943106133370481006'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/06/blog-post_29.html' title='മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും വിലക്കോ'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-7348408980220904099</id><published>2008-06-25T20:05:00.000+05:30</published><updated>2008-06-25T20:11:25.750+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആക്ഷേപഹാസ്യം'/><category scheme='http://www.blogger.com/atom/ns#' term='ജനസംഖ്യാവര്‍ധന'/><category scheme='http://www.blogger.com/atom/ns#' term='കത്തോലിക്കാമതം'/><title type='text'>സന്താനോത്‌പാദനാഹ്വാനം</title><content type='html'>&lt;span style="font-size:130%;"&gt;നമ്മള്‍ രണ്ട്‌, നമുക്ക്‌ രണ്ട്‌. ആണൊന്ന്‌ പെണ്ണൊന്ന്‌. കാക്കയ്‌ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌. ആണിനെ മാക്‌സിമം സ്‌ത്രീധനവും എസ്‌റ്റേറ്റും പുതിയ ബ്രാന്‍ഡ്‌ കാറും വാങ്ങി കെട്ടിക്കുക. പെണ്ണിനെ നഴ്‌സാക്കി ജര്‍മനിയിലോ അമേരിക്കയിലോ ഓസ്‌ട്രേലിയയിലോ അയച്ച്‌ പത്ത്‌ വിദേശനാണ്യം നേടുക. ഫോറിന്‍ പണംകൊണ്ട്‌ ബംഗ്ലാവ്‌ പണിയുക, എസ്റ്റേറ്റ്‌ വാങ്ങുക. അറുത്ത കൈയ്‌ക്ക്‌ സോഡിയംക്ലോറൈഡ്‌ തേയ്‌ക്കാതിരിക്കുക. ഞായറാഴ്‌ചകളിലും മറ്റ്‌ കടമുള്ള ദിവസങ്ങളിലും കൃത്യമായി പള്ളിയില്‍ പോവുക, കുര്‍ബാന കൈക്കൊള്ളുക. മാസത്തില്‍ കുറഞ്ഞത്‌ രണ്ടുതവണയെങ്കിലും ബിഷപ്പുതിരുമേനിമാരുടെ ആഹ്വാനം കേട്ട്‌ ആവേശം കൊള്ളുക, സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രര്‍ഥന നടത്തുക, റാലിയില്‍ അണിനിരക്കുക- കേരളത്തിലെ ശരാശരി കത്തോലിക്കാ വിശ്വാസിയുടെ ജീവിതം ഇങ്ങനെയൊക്കെയാണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സര്‍ക്കാരിനെതിരെയുള്ള ആഹ്വാനങ്ങളില്‍ മതിമറന്നിരിക്കുമ്പോഴാണ്‌ തിരുമേനിമാര്‍ പുതിയ ആഹ്വാനം നടത്തിയിരിക്കുന്നത്‌. ഉത്‌പാദനം വര്‍ധിപ്പിക്കൂ... ക്രിസ്‌ത്യാനികളുടെ വര്‍ഗം വംശനാശത്തിന്റെ വക്കിലാണെന്ന്‌ കണ്ടില്ലേ. ഐ.യു.സി.എന്‍. പോലുള്ള സ്ഥാപനങ്ങള്‍ ഈ വര്‍ഗത്തെ ചെമപ്പുപട്ടികയില്‍ പെടുത്തുംമുമ്പ്‌ രംഗത്തെത്തൂ, വംശത്തെ രക്ഷിക്കൂ. രണ്ടുകുട്ടികള്‍ മാത്രമുള്ളത്‌ ചാവുദോഷം പോലെയാണ്‌. മൂന്നോ അതിലധികമോ കൂടിയേ തീരൂ. കൂടുതല്‍ കുട്ടികളുണ്ടായാല്‍ പേടിക്കേണ്ട, ചെലവിന്‌ ഞങ്ങള്‍ തരും. സ്വാശ്രയകോളേജുകള്‍ എത്രയെണ്ണമാ ഉള്ളത്‌, ഫീസുകൂട്ടിയാല്‍ പോരേ. നാല്‌ കുട്ടികളുള്ള മാതാപിതാക്കളെ സ്റ്റേജില്‍ കൊണ്ടുവന്ന്‌ പട്ടുംവളയുമണിയിക്കും. അതില്‍ കൂടിയാല്‍ ലോട്ടറി അടിച്ചതിന്‌ തുല്ല്യം. അച്ചായന്‍മാര്‍ ഇങ്ങനെ മടിയന്‍മാരായാലോ, പണിയെടുക്കൂ... അല്‍പ്പം പ്രായമുള്ളവര്‍ക്കും ഇപ്പോള്‍ പ്രശ്‌നമില്ല, വയാഗ്രയെന്ന്‌ കേട്ടിട്ടില്ലേ. കോണ്ടത്തിനേ വത്തിക്കാന്റെയും ബുഷിന്റെയും വിലക്കുള്ളൂ, വയാഗ്രക്ക്‌ ഇല്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തിരുമേനിമാരുടെ മറ്റ്‌ ആഹ്വാനങ്ങള്‍ പോലെയല്ല ഇത്‌. ഇനി മുതല്‍ ആരും കമ്മ്യൂണിസ്‌റ്റുകളാകരുത്‌ എന്നൊരു ഉത്തരവ്‌ കുറച്ചു നാള്‍മുമ്പ്‌ പുറപ്പെടുവിച്ചിരുന്നു. അതിന്റെ ഫലമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ സംഖ്യ എത്ര കുറഞ്ഞുവെന്ന്‌ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്‌. പക്ഷേ, ഇപ്പോഴത്തെ ആഹ്വാനത്തിന്റെ ഫലം പത്തുമാസം കഴിയുമ്പോള്‍ കൃത്യമായി അറിയാം. ക്രിസ്‌ത്യാനികളുടെ സംഖ്യ എത്ര വര്‍ധിച്ചുവെന്ന്‌ കണക്കെടുത്തു നോക്കിയാല്‍ മതി. ബിഷപ്പുമാരുടെ ആഹ്വാനപ്രകാരം എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പത്തുമാസം കഴിയുമ്പോള്‍ കേരളത്തിലെ നസ്രാണികളുടെ സംഖ്യ മൂന്നിലൊന്നെങ്കിലും കൂടണം. അതിനടുത്ത വര്‍ഷം മുന്നിലൊന്ന്‌. ജ്യോമട്രിക്കല്‍ വര്‍ധന. കുറഞ്ഞത്‌ അഞ്ചുവര്‍ഷംകൊണ്ട്‌ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത്‌ ക്രിസ്‌ത്യാനികളാണ്‌ എന്ന സ്ഥിതി വരും, തകര്‍പ്പന്‍.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു കുഞ്ഞിന്‌ പോലും ജന്മം നല്‍കിയിട്ടില്ലാത്ത ബിഷപ്പുമാരും വൈദികരും, രണ്ട്‌ കുഞ്ഞുങ്ങളുള്ളവരോട്‌ കൂടുതല്‍ ഉത്‌പാദിപ്പിക്കാന്‍ പറയുന്നത്‌ എന്തു ന്യായം എന്ന്‌ ശങ്കിക്കുന്നവരുണ്ട്‌. ഏതായാലും ഇത്തരമൊരു ആഹ്വാനം നടത്തന്‍ ഏറ്റവും പറ്റിയ ആഗോളകാലാവസ്ഥയാണിപ്പോള്‍. ഇരുപതാംനൂറ്റാണ്ട്‌ ആരംഭിക്കുമ്പോള്‍ 165 കോടിയായിരുന്നു ലോകജനസംഖ്യ. ഇപ്പോള്‍ അത്‌ നാലിരട്ടി വര്‍ധിച്ച്‌ 670 കോടിയായിരിക്കുന്നു. ഭൂമിയിലെ വിഭവങ്ങളെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്‌ മനുഷ്യരുടെ പെരുപ്പം. പെട്രോളിയവും ഭക്ഷണവും ആവശ്യത്തിനില്ല എന്ന സ്ഥിതിയിലേക്ക്‌ ലോകം അപകടകരമായി നീങ്ങിക്കഴിഞ്ഞിരിക്കുന്ന സമയത്തു തന്നെയാണ്‌ ബിഷപ്പ്‌ തിരുമേനിമാര്‍ക്ക്‌ ആഹ്വാനം നടത്താന്‍ തോന്നിയിരിക്കുന്നത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt; മാത്രമല്ല, രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക്‌ തിരഞ്ഞെടുപ്പില്‍പോലും മത്സരിക്കാന്‍ പല സംസ്ഥാനങ്ങളിലും നിയമപരമായി വിലക്കുള്ള രാജ്യമാണ്‌ ഇന്ത്യ. രണ്ടുകുട്ടി മതിയെന്നത്‌ ദേശീയനയമാണ്‌. ഇന്ത്യയെപ്പോലൊരു രാജ്യത്തിന്‌ ഇനി ജനപ്പെരുപ്പം താങ്ങാന്‍ കഴിയില്ല എന്നത്‌ യാഥാര്‍ഥ്യമായിരിക്കെ, സന്താനോത്‌പാദനം വര്‍ധിപ്പിക്കാന്‍ തിരുമേനിമാര്‍ നടത്തിയ ആഹ്വാനം ദേശവിരുദ്ധമെന്ന്‌ വിശേഷിപ്പിക്കാമോ. തികച്ചും മതേതരമായ ഭരണഘടനയുള്ള രാജ്യത്ത്‌, 'ജീവന്‌ ജാതിയുണ്ടോ' എന്ന പ്രസക്തമായ ഒരു ചോദ്യം പാഠപുസ്‌തകത്തില്‍ ഉന്നയിച്ചതിന്റെ പേരില്‍ ബിഷപ്പുതിരുമേനിമാര്‍ പ്രക്ഷോഭം നയിക്കുകയാണ്‌, സര്‍ക്കാരിനെതിരെ. പക്ഷേ, അവര്‍ നടത്തിയ ദേശവിരുദ്ധ ആഹ്വാനത്തിനെതിരെ, അമേരിക്കന്‍ വിസ പോലും കിട്ടാത്ത കുമ്മനം രാജശേഖരനല്ലാതെ ഒരു കുഞ്ഞുപോലും മിണ്ടിക്കണ്ടില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആഗോളകാലാവസ്ഥ മോശമാണെങ്കിലും, കേരളത്തിലെ ഏത്‌ കാലാവസ്ഥയില്‍ വേണം സന്താനോത്‌പാദനാഹ്വാനം നടത്താന്‍ എന്ന്‌ തിരുമേനിമാര്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌. കലവര്‍ഷാരംഭത്തില്‍ തന്നെ വേണം അത്‌. ആനകള്‍ക്കു പോലും മദപ്പാടിളകുന്ന കാലമല്ലേ. അപ്പോള്‍ നസ്രാണികള്‍ക്ക്‌ അത്‌ ഇളകാതിരിക്കുമോ. സുഖകരമായ ഈ മഴക്കാലത്തല്ലാതെ കുട്ടികളെ ഉത്‌പാദിപ്പിക്കാനുള്ള പ്രവര്‍ത്തനം എപ്പോഴാണ്‌ നടത്തേണ്ടത്‌. സ്‌കൂള്‍ തുറന്ന സമയത്ത്‌, ഉള്ള കുട്ടികളെ പഠിപ്പിക്കാനും പ്രോജക്ട്‌ വര്‍ക്ക്‌ ചെയ്യിക്കാനുമൊക്കെ രക്ഷിതാക്കള്‍ പെടാപ്പാടുപെടുന്നതിന്‌ ഇടയ്‌ക്കിത്തിരി എന്റര്‍ടെയിന്‍മെന്റും ആയിക്കോട്ടെ എന്ന്‌ കരുതിയതിന്‌ തിരുമേനിമാരെ കുറ്റം പറയാനൊക്കുമോ. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സഹൃയനായ ഒരു വൈദികനോട്‌ (ഇത്തരക്കാര്‍ വളരെ ന്യൂനപക്ഷമാണ്‌) ഇതിന്റെ ഗുഡ്ഡന്‍സ്‌ അന്വേഷിച്ചു. 'ഓ അതിലിത്ര അത്ഭുതപ്പെടാനെന്തിരിക്കുന്നു, പുതിയ അച്ചന്‍മാരും കന്യാസ്‌ത്രീകളും വേണ്ടേ. അല്ലെങ്കില്‍ സഭ നാമാവശേഷമായിപ്പോവില്ലേ. രണ്ടു കുട്ടികള്‍ മാത്രമുള്ള ആരെങ്കിലും ഒരെണ്ണത്തെ കന്യാസ്‌ത്രീയോ അച്ചനോ ആകാന്‍ വിടുമോ. വലിയ പ്രതിസന്ധിയല്ലേ. അത്‌ മറികടക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ല, കുട്ടികളുടെ സംഖ്യ വര്‍ധിപ്പിക്കുകയല്ലാതെ. അങ്ങനെയുണ്ടായില്ലെങ്കില്‍, വൈദികരില്ലാത്തതിനാല്‍ യൂറോപ്പിലെ ഇടവകകളിലെ പല പ്രാര്‍ഥനകളും വത്തിക്കാന്‍ ഫിലപ്പീന്‍സിലേക്കും കൊച്ചിയിലേക്കും ഔട്ട്‌സോഴ്‌സിങ്‌ നടത്തുന്ന സ്ഥിതിവിശേഷം ഇവിടെയും വരില്ലേ. അതുകൊണ്ട്‌ പോയി ഉണര്‍ന്നു പ്രവര്‍ത്തിക്കൂ'-ഈ മറുപടിയില്‍ എല്ലാം ഉണ്ട്‌. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-7348408980220904099?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/7348408980220904099/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=7348408980220904099' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7348408980220904099'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7348408980220904099'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/06/blog-post_25.html' title='സന്താനോത്‌പാദനാഹ്വാനം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-7738366916689695661</id><published>2008-06-23T20:13:00.000+05:30</published><updated>2008-06-26T13:24:10.256+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='മതം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='പാഠപുസ്‌തക വിവാദം'/><category scheme='http://www.blogger.com/atom/ns#' term='ദൈവം'/><title type='text'>പാഠപുസ്‌തക വിവാദം കൊഴുക്കുമ്പോള്‍</title><content type='html'>&lt;span style="font-size:130%;"&gt;ആധുനികശാസ്‌ത്രം ഇതുവരെ ദൈവത്തിന്റെ അസ്‌തിത്വം അംഗീകരിച്ചിട്ടില്ല. ഇക്കാണുന്നതു മുഴുവന്‍ ദൈവസൃഷ്ടിയാണെന്ന്‌ മതഗ്രന്ഥങ്ങള്‍ പറയുന്നതിന്‌ ശാസ്‌ത്രീയമായ ഒരു തെളിവും ലഭിച്ചിട്ടുമില്ല. ആ നിലയ്‌ക്ക്‌ ശാസ്‌ത്രത്തിന്റെ ഏത്‌ ശാഖയും മതവിരുദ്ധവും വിശ്വാസങ്ങള്‍ക്കെതിരും ആണെന്ന്‌ വാദിക്കാം. ശാസ്‌ത്ര പാഠപുസ്‌തകങ്ങളെയും ആ ഗണത്തില്‍ പെടുത്താം. എന്നാല്‍, മതവിരുദ്ധമാണ്‌ അതിനാല്‍ ശാസ്‌ത്രം സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കരുതെന്നോ, ശാസ്‌ത്രത്തില്‍ ആരും ബിരുദമെടുക്കരുതെന്നോ ഇന്നുവരെ ഒരു മതമേധാവിയും കേരളത്തില്‍ പ്രസ്‌താവിച്ചിട്ടില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നാലിപ്പോള്‍, ഏഴാംകൂലിയെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഏഴാംക്ലാസിലെ സാമൂഹ്യപാഠത്തിന്റെ പേരില്‍, കാക്കക്കൂട്ടില്‍ കല്ലെറുയുമ്പോള്‍ നടക്കുന്ന സംഗതി കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. 'ജീവന്‌ ജാതിയുണ്ടോ', 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' തുടങ്ങിയ ചില ആശയങ്ങള്‍ ആ പാഠപുസ്‌തകത്തിലെ ഒരു പാഠത്തില്‍ ഉന്നയിക്കുന്നതാണ്‌ മതനേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ഈ പ്രശ്‌നത്തെ സര്‍ക്കാരും ഒരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം എന്നതിലുപരി, എന്താണ്‌ ഈ പാഠങ്ങളില്‍ പഠിപ്പിക്കാന്‍ പാടില്ലാത്തത്‌ എന്ന്‌ ഇതുവരെ കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടവിധം പരിശോധിച്ചിട്ടില്ല. 'ഇരയ്‌ക്കൊപ്പം ഓടുകയും സിംഹത്തിനൊപ്പം വേട്ടയാടുകയും ചെയ്യുക'യെന്ന നയമാണ്‌ മാധ്യമങ്ങള്‍ പിന്തുടരുന്നത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതിനിടെ, കഴിഞ്ഞ ഞായറാഴ്‌ചത്തെ (22ജൂണ്‍2008) 'വിശേഷാല്‍പ്രതി'(മാതൃഭൂമി)യില്‍, ഈ പ്രശ്‌നം വളരെ സമഗ്രതയില്‍ 'ഇന്ദ്രന്‍' പരിഗണയ്‌ക്കെടുത്തിരിക്കുന്നു. `ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം മനുഷ്യന്‌ എന്ന്‌ പറഞ്ഞില്ലേ? ഇതംഗീകരിക്കാന്‍ പറ്റുമോ? പറ്റും-മനുഷ്യന്‍ മുഴുവന്‍ നമ്മുടെ മതത്തില്‍ ചേരുകയാണെങ്കില്‍ മാത്രം.....മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്‌ പഠിപ്പിക്കാനേ പാടില്ല. മനുഷ്യന്‍ നന്നായില്ലെങ്കിലും വേണ്ടില്ല മതം ഡേഷ്‌ തന്നെയാണവണം എന്നാണ്‌ യഥാര്‍ഥത്തില്‍ പഠിപ്പിക്കേണ്ടത്‌. അല്ലെങ്കില്‍, നന്നാവണമെങ്കില്‍ മനുഷ്യന്‍ ഡേഷ്‌ മതക്കാരന്‍ തന്നെയാവണം എന്നു പഠിപ്പിക്കണം. ശരി ഇവിടെ ഹലാക്കിന്റെ മതേതരത്വമായതുകൊണ്ട്‌ അങ്ങനെ വേണ്ട എന്ന്‌ സമ്മതിക്കാം. ഏതായാലും മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി എന്ന്‌ പഠിപ്പിക്കാന്‍ പാടില്ല. അത്‌ മതവിരുദ്ധമാണ്‌, കമ്മ്യൂണിസമാണ്‌`നിശിതമായ പതിവുരീതിയില്‍ തന്നെ വിശേഷാല്‍പ്രതി ഇക്കാര്യം അവതരിപ്പിക്കുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാഠപുസ്‌തക വിവാദത്തില്‍ താത്‌പര്യമുള്ളവരും ഇല്ലാത്തവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്‌ ഈ ലക്കം വിശേഷാല്‍പ്രതി. ലിങ്ക്‌ &lt;a href="http://npr.bizhat.com/showArticle.php?cat_id=1&amp;amp;article_id=230"&gt;ഇവിടെ&lt;/a&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-7738366916689695661?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/7738366916689695661/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=7738366916689695661' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7738366916689695661'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/7738366916689695661'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/06/blog-post_23.html' title='പാഠപുസ്‌തക വിവാദം കൊഴുക്കുമ്പോള്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-5461538767010702979</id><published>2008-06-21T00:49:00.000+05:30</published><updated>2008-06-21T01:18:58.320+05:30</updated><category scheme='http://www.blogger.com/atom/ns#' term='കേരളം'/><category scheme='http://www.blogger.com/atom/ns#' term='മലയാളം കമ്പ്യൂട്ടിങ്‌'/><category scheme='http://www.blogger.com/atom/ns#' term='വിക്കിപീഡിയ'/><category scheme='http://www.blogger.com/atom/ns#' term='സര്‍വവിജ്ഞാനകോശം'/><title type='text'>മലയാളത്തില്‍ ഒരു വിക്കിപീഡിയ കൂടി ആവശ്യമോ</title><content type='html'>&lt;span style="font-size:130%;"&gt;വിക്കിപീഡിയ മാതൃകയില്‍, കേരള സര്‍ക്കാരിന്‌ കീഴിലുള്ള സര്‍വവിജ്ഞാനകോശം ഓണ്‍ലൈനില്‍ എത്തിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി കഴിഞ്ഞ ദിവസം പ്രസ്‌താവിക്കുകയുണ്ടായി. ഔദ്യോഗികതലത്തില്‍ അതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞുവെന്നുവേണം സര്‍വവിജ്ഞാനകോശത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ്‌ നെറ്റില്‍ ലഭ്യമായി തുടങ്ങിയതില്‍നിന്ന്‌ മനസിലാക്കാന്‍. മന്ത്രിയുടെ ഈ പ്രസ്‌താവനയും സര്‍ക്കാരിന്റെ നീക്കവും ഗൗരവമാര്‍ന്ന ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. നാട്ടുകാരുടെ നികുതിപ്പണംകൊണ്ട്‌ നടത്തപ്പെടുന്ന ഇത്തരം സംരംഭങ്ങള്‍ വേണ്ടവിധം ആലോചിച്ചും ചര്‍ച്ചചെയ്‌തും വേണ്ടേ നടപ്പാക്കാന്‍ എന്നതാണ്‌ ഒന്നാമത്തെ ചോദ്യം. അല്ലാതെ, വിക്കിപീഡിയയെന്ന ആശയത്തില്‍നിന്നുള്ള ആവേശംകൊണ്ട്‌ മുന്‍പിന്‍ നോക്കാതെ എടുത്തു ചാടാമോ?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിക്കിപീഡിയ മാതൃകയില്‍ ആര്‍ക്കുവേണമെങ്കിലും ഉള്ളടക്കം കൂട്ടിച്ചേര്‍ക്കാവുന്ന, തിരുത്താവുന്ന, തികച്ചും ജനാധിപത്യപരമായ ഒരു സംരംഭംകൂടി മലയാളത്തില്‍ വരുന്നത്‌ നല്ലതുതന്നെ. പ്രശ്‌നം അതല്ല. സര്‍വവിജ്ഞാനകോശം തയ്യാറാക്കപ്പെടുന്നത്‌ ഒരു വിദഗ്‌ധ സമിതിയുടെ മേല്‍നോട്ടത്തിലാണ്‌. ലേഖനങ്ങളും വിവരങ്ങളും എഴുതുന്നതും എഡിറ്റുചെയ്യുന്നതുമൊക്കെ ആ സമിതിയാണ്‌. അത്തരമൊരു സമിതി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന സര്‍വവിജ്ഞാനകോശം, ആര്‍ക്കുവേണമെങ്കിലും തിരുത്താനും കൂട്ടിച്ചേര്‍ക്കാനും ഓണ്‍ലൈനില്‍ വിട്ടുകൊടുക്കാമോ? ആര്‍ക്കായിരിക്കും അത്തരമൊരു ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമോ. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ലോകത്ത്‌ പ്രമുഖങ്ങളായ ഒട്ടേറെ വിജ്ഞാനകോശങ്ങളുണ്ട്‌. ബ്രിട്ടാണിക്ക ഉദാഹരണം. എന്തുകൊണ്ട്‌, ബ്രിട്ടാണിക്കയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ആര്‍ക്കും തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ അനുവദിക്കാത്തതെന്ന്‌, മലയാളത്തില്‍ ഇത്തരമൊരു നീക്കം നടത്തുന്ന അധികാരികള്‍ ആലോചിക്കണം. സായ്‌വിന്‌ നമ്മുടെ അത്രയും ബുദ്ധിസാമര്‍ഥ്യം ഇല്ലാത്താകുമോ കാരണം. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സര്‍വവിജ്ഞാനകോശത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ ലിങ്ക്‌ ഈ ലേഖനത്തിന്റെ ചുവട്ടിലുണ്ട്‌. അതൊന്ന്‌ നോക്കുക. മലയാളം വിക്കിപീഡിയയുടെ അതേ അനുകരണം. ലേഔട്ടിലും ഉള്ളടക്കത്തിന്റെ വിന്യാസത്തിലും ഫോണ്ടിലുമൊന്നും കാര്യമായ വ്യത്യാസമില്ല. വര്‍ഷങ്ങളായി ഒരുപിടി ആളുകളുടെ ശ്രമകരവും പ്രതിജ്ഞാബദ്ധവുമായ പ്രവര്‍ത്തനത്തിലൂടെ രൂപപ്പെട്ടുവരുന്ന മലയാളംവിക്കിപീഡിയയെ അതേപടി അനുകരിച്ച്‌ സര്‍ക്കാര്‍ ചെലവില്‍ മറ്റൊന്നിന്റെ ആവശ്യമുണ്ടോ. വിക്കിപീഡിയ ഒന്നുപോരെ, മലയാളത്തില്‍. &lt;/span&gt;&lt;br /&gt;കാണുക: &lt;a href="http://ml.web4all.in/index.php/Main_Page"&gt;സര്‍വവിജ്ഞാനകോശം&lt;/a&gt;&lt;br /&gt;&lt;a href="http://ml.wikipedia.org/wiki"&gt;മലയാളം വിക്കി&lt;/a&gt;&lt;br /&gt;&lt;a href="http://kurinjionline.blogspot.com/2007/09/blog-post.html"&gt;മലയാളം വിക്കി.കോം&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-5461538767010702979?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/5461538767010702979/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=5461538767010702979' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/5461538767010702979'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/5461538767010702979'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/06/blog-post.html' title='മലയാളത്തില്‍ ഒരു വിക്കിപീഡിയ കൂടി ആവശ്യമോ'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-8576713996724131410</id><published>2008-04-04T01:16:00.000+05:30</published><updated>2008-04-04T01:23:37.909+05:30</updated><category scheme='http://www.blogger.com/atom/ns#' term='യുണീകോഡ്‌'/><category scheme='http://www.blogger.com/atom/ns#' term='മാധ്യമങ്ങള്‍'/><category scheme='http://www.blogger.com/atom/ns#' term='മലാളം'/><category scheme='http://www.blogger.com/atom/ns#' term='മാതൃഭൂമി'/><title type='text'>മാതൃഭൂമി പോര്‍ട്ടല്‍ ഇനി യുണീകോഡില്‍</title><content type='html'>&lt;span style="font-size:130%;"&gt;മലയാളത്തില്‍ ഒരു പ്രധാന ദിനപ്പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ പൂര്‍ണമായും യുണീകോഡിലാകുന്നു എന്നത്‌ സന്തോഷകരമാണ്‌. &lt;a href="http://www.mathrubhumi.com/php/newsFrm.php?news_id=1217149&amp;amp;n_type=HO&amp;amp;category_id=3&amp;amp;Farc=&amp;amp;previous=Y"&gt;മാതൃഭൂമി&lt;/a&gt; കുറെനാളായി അതിന്റെ പോര്‍ട്ടലിലെ കുറെ ഭാഗങ്ങള്‍ യുണീകോഡിലാക്കി വരികയായിരുന്നു. ഇന്നുമുതല്‍ (2008ഏപ്രില്‍ നാല്‌) വാര്‍ത്താഭാഗം കൂടി യുണീകോഡിലായി. ഒരുപക്ഷേ, മലയാളഭാഷാകമ്പ്യൂട്ടിങിന്റെ ചരിത്രത്തില്‍ ഒരു വഴിത്തിരിവാണിത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മലയാളപത്രങ്ങള്‍ എന്തുകൊണ്ട്‌ ഇത്രകാലവും യുണീകോഡിലായില്ല എന്നത്‌ ശരിക്കും ഗവേഷണം ചെയ്യേണ്ട വിഷയമാണ്‌. ഗൂഗിള്‍ പോലുള്ള സെര്‍ച്ച്‌ എഞ്ചിനുകളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍, സെര്‍ച്ച്‌ഫലങ്ങളില്‍ തങ്ങള്‍ ലിസ്റ്റ്‌ ചെയ്യപ്പെടുന്നില്ല എന്നത്‌ ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകള്‍ തീര്‍ച്ചയായും അഭിമാനമായല്ല കാണുന്നത്‌. പിന്തള്ളപ്പെട്ടു പോകുന്നത്‌ അഭിമാനമര്‍ഹിക്കുന്ന സംഗതിയല്ലല്ലോ. യുണീകോഡിലല്ലാത്തതിനാല്‍, മലയാളപത്രങ്ങളുടെയൊന്നും ഓണ്‍ലൈന്‍ എഡിഷനുകളിലെ ഉള്ളടക്കം മലയാളത്തില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടിയിരുന്നില്ല.  &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;രണ്ട്‌ കാര്യങ്ങളാണ്‌ ഇതുമൂലം സംഭവിക്കുക. ഏത്‌ ഭാഷയിലും പത്രങ്ങളാണല്ലോ വിവരവിതരണത്തിലെ മുന്‍നിരക്കാര്‍. സെര്‍ച്ച്‌ ചെയ്‌താല്‍ പത്രഉള്ളടക്കം വരാതിരുന്നാല്‍, നെറ്റുവഴി മലയാളത്തില്‍ വിവരം ശേഖരിക്കുന്നത്‌ ഒരു പരിധിവരെ പാഴ്‌ജോലിയാകും. മലയാളഭാഷയുടെ ഓണ്‍ലൈന്‍ ഭാവിയെയാണ്‌ ഇത്‌ പ്രതികൂലമായി ബാധിക്കുക. മറ്റൊന്ന്‌ ഇന്റര്‍നെറ്റ്‌ യുഗത്തിന്‌ ചേരാത്ത രൂപത്തില്‍, ആര്‍ക്കും ക്രമപ്രകാരം ഉപയോഗിക്കാന്‍ കഴിയാത്ത പാഴ്‌തുരുത്തുകളായി മലയാളപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ അവശേഷിക്കും. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യുണീകോഡിലാകുക വഴി ഈ ദുസ്ഥിതിക്കാണ്‌ മാറ്റമുണ്ടാവുക. മാതൃഭൂമി നടത്തിയിരിക്കുന്ന ചുവടുവെപ്പ്‌ മറ്റ്‌ മലയാളപത്രങ്ങള്‍ക്കും പ്രചോദനമാകുമെന്ന്‌ ആശിക്കാം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-8576713996724131410?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/8576713996724131410/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=8576713996724131410' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/8576713996724131410'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/8576713996724131410'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/04/blog-post.html' title='മാതൃഭൂമി പോര്‍ട്ടല്‍ ഇനി യുണീകോഡില്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3875580524283333230.post-8944952451336800961</id><published>2008-03-30T20:39:00.000+05:30</published><updated>2008-04-01T01:12:33.765+05:30</updated><category scheme='http://www.blogger.com/atom/ns#' term='കത്തോലിക്കാസഭ'/><category scheme='http://www.blogger.com/atom/ns#' term='വിശ്വാസം'/><category scheme='http://www.blogger.com/atom/ns#' term='ദീപിക'/><title type='text'>ദീപിക: ഇടയലേഖനത്തില്‍ പറയാത്തത്‌</title><content type='html'>&lt;span style="font-size:130%;"&gt;30 മാര്‍ച്ച്‌ 2008, ഞായറാഴ്‌ച&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇന്ന്‌ രാവിലെ 9.35-ന്‌ അതിവിചിത്രമായ ഒരു കാഴ്‌ച കണ്ടു. പാലക്കാട്‌ പട്ടണത്തിന്‌ മൂന്നുകിലോമീറ്റര്‍ അകലെ കല്ലേപ്പുള്ളിയിലെ ദേവാലയത്തിന്‌ മുന്നില്‍ മേശമേല്‍, ഞായറാഴ്‌ച കുര്‍ബാനയ്‌ക്കു വന്ന കത്തോലിക്കര്‍ക്ക്‌ പരിചയപ്പെടാന്‍ ദീപിക പത്രം അടുക്കി വെച്ചിരിക്കുന്നു! കാശ്‌ നല്‍കി വാങ്ങി അത്‌ വീട്ടില്‍ കൊണ്ടുപോകാം, ഗുണനിലവാരം പരിശോധിക്കാം. 1887-ല്‍ കേരളത്തിലെ  കത്തോലിക്കസഭ 'നസ്രാണി ദിപിക'യെന്ന പേരില്‍ തുടങ്ങുകയും, പിന്നീട്‌ ദീപികയെന്നു പേരുമാറ്റുകയും ചെയ്‌ത പത്രം, 121 വര്‍ഷത്തിനുശേഷം അതേസഭയില്‍ പെട്ടവരെ പരിചയപ്പെടുത്താനായി പള്ളിമുറ്റത്ത്‌ അടുക്കി വെച്ചിരിക്കുന്ന കാഴ്‌ച എങ്ങനെയാണ്‌ അത്ഭുതമുളവാക്കാതിരിക്കുക.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കുര്‍ബാന മധ്യേ വായിച്ച ഇടയലേഖനം കേള്‍ക്കുകയും കൂര്‍ബാന തീരുന്ന വേളയില്‍ ഇടവക വികാരി നടത്തിയ ഉത്‌ബോധനം ശ്രദ്ധിക്കുകയും ചെയ്‌തവര്‍ക്ക്‌ പക്ഷേ, പള്ളിമുറ്റത്തെ കാഴ്‌ചയില്‍ അത്ര അത്ഭുതം തോന്നിയിരിക്കില്ല. കത്തോലിക്കാസഭയ്‌ക്ക്‌ ദീപിക വീണ്ടെടുക്കാനായതിന്റെ സന്തോഷവും ആഹ്ലാദവും സൂചിപ്പിക്കുകയും, ദീപികയുടെ വളര്‍ച്ചയ്‌ക്ക്‌ എല്ലാ സഭാവിശ്വാസികളുടെയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്‌തുകൊണ്ടുള്ളതായിരുന്നു ഇടയലേഖനം. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചാവറ കുര്യാക്കോസും നിധീരിക്കല്‍ മാണിക്കത്തനാരും പോലുള്ള വൈദികശ്രേഷ്‌ഠരുടെ ശ്രമഫലമായി നിലവില്‍വന്ന ദീപികയുടെ മഹത്തായ പാരമ്പര്യവും ചരിത്രവും ഊന്നിപ്പറയുന്നതിനൊപ്പം, തെറ്റായ പ്രവണതകള്‍ മലയാളമാധ്യമരംഗത്തും ശക്തിപ്രാപിക്കുകയാണെന്നും അതിനെതിരെ ആത്മീയതയുടെ ആര്‍ജവത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന ദീപികയെപ്പോലുള്ള പത്രങ്ങളുടെ പ്രസക്തി ഏറെയാണെന്നും ഇടയലേഖനം വ്യക്തമാക്കി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പത്രത്തിന്റെ വരിക്കാരായി ദീപികയുടെ പ്രചാരം വര്‍ധിപ്പിക്കണം എന്നുമാത്രമായിരുന്നില്ല ഇടയലേഖനത്തിലുണ്ടായിരുന്നത്‌. ദീപിക എങ്ങനെ ഓരോ കത്തോലിക്കക്കാരന്റെയും ആത്മാഭിമാനമാകണമെന്നും, ദീപികയുടെ ഉയര്‍ച്ച കത്തോലിക്ക വിശ്വാസിയുടെ ഉന്നതി തന്നെയാണെന്നു മനസിലാക്കണമെന്നും ഉത്‌ബോധിപ്പിക്കുന്നതായിരുന്നു അത്‌. വാര്‍ത്തകള്‍ ശേഖരിക്കുന്നതു മുതല്‍ പരസ്യം പിടിക്കുന്നതുവരെയുള്ള എല്ലാ രംഗത്തും ഓരോ വിശ്വാസിയും സര്‍വാത്മനാ സഹകരിക്കണം. നമ്മുടെ നാട്ടിലുണ്ടാകുന്ന സംഭവം ദീപികയില്‍ വാര്‍ത്തയായി വരുന്നുണ്ടെന്ന കാര്യം ഓരോ വിശ്വാസിയും ഉറപ്പുവരുത്തണം-ഇടയലേഖനം പറയുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പക്ഷേ, വിശ്വാസികളില്‍ ഭൂരിപക്ഷംപേര്‍ക്കും അറിയാന്‍ താത്‌പര്യമുണ്ടായിരുന്ന ചില കാര്യങ്ങളില്‍ ഇടയലേഖനം തന്ത്രപരമായ മൗനം പാലിച്ചു. ദീപിക വീണ്ടെടുക്കാനായതിന്റെ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍, ദീപികയെങ്ങനെ കത്തോലിക്കാസഭയ്‌ക്ക്‌ നഷ്ടമായെന്നോ, ആ നഷ്ടത്തിന്റെ കണക്ക്‌ എത്രയാണെന്നോ ഇടയലേഖനം ഒരു സൂചനയും നല്‍കുന്നില്ല. ദീപികയെ സഹായിക്കാനും, ദീപികയ്‌ക്കുവേണ്ടി കാശുപിരിക്കാനും വേണ്ടി ഇതിന്‌ മുമ്പ്‌ എത്രതവണ ഇടയലേഖനം ഇറക്കിയിട്ടുണ്ടെന്ന കാര്യം അറിയാനും തീര്‍ച്ചയായും പാവപ്പെട്ട വിശ്വാസികള്‍ക്ക്‌ താത്‌പര്യം ഉണ്ടായിരിക്കാം. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അരവയര്‍ ഇറുക്കിയുടുത്താണ്‌ കഴിയുന്നതെങ്കിലും ദീപിക വരുത്തിയേക്കാം എന്നു കരുതിയ പാവപ്പെട്ട വിശ്വാസികള്‍ക്ക്‌ ഇന്നും വ്യക്തമല്ല, കത്തോലിക്കാസഭയുടെ അഭിമാനമായിരുന്ന, സ്വത്തായിരുന്ന ദീപികയെങ്ങനെ ഫാരിസിന്റെ പക്കലെത്തിയെന്ന്‌. ഒരു സുപ്രഭാതത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മാക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിന്റെ ജിഹ്വയായി ദീപികയെങ്ങന മാറിയെന്ന്‌ ഇന്നും പല വിശ്വാസികള്‍ക്കും പിടിയില്ല. ദേശാഭിമാനിയെ തോത്‌പ്പിക്കുന്ന തരത്തില്‍ ദീപക മാറിയപ്പോള്‍, രാവിലെ പത്രവിതരണക്കാരന്‍ ദീപിക കൊണ്ടിട്ട സ്ഥലം ആനാംവെള്ളം തളിച്ച്‌ ശുദ്ധീകരിക്കേണ്ട സ്ഥിതി പല കന്യാസ്‌ത്രീമഠങ്ങള്‍ക്കും പള്ളി അരമനകള്‍ക്കും ഉണ്ടായതെങ്ങനെയെന്നും പലര്‍ക്കും രൂപമില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ ഒരു സംഘം പത്രപ്രവര്‍ത്തകരും ന്യൂസ്‌ ഫോട്ടോഗ്രാഫര്‍മാരും പ്രവര്‍ത്തിച്ചിരുന്ന ദീപികയ്‌ക്ക്‌ എന്തുകൊണ്ട്‌, വാര്‍ത്ത ശേഖരിക്കാന്‍ വിശ്വാസികളോട്‌ അഭ്യര്‍ഥന നടത്തേണ്ട സ്ഥിതിയുണ്ടായി. ദീപികയില്‍നിന്ന്‌ കണ്ണീരോടെ പിരിഞ്ഞു പോകേണ്ടിവന്ന 152 ജേര്‍ണലിസ്‌റ്റുകളുടെയും ഇരുന്നൂറോളം മറ്റ്‌ ജീവനക്കാരുടെയും ഇപ്പോഴത്തെ സ്ഥിതിയെന്താണ്‌. അവരെ തിരികെ കൊണ്ടുവരുമോ. മുന്നൂറിലേറെപ്പേരുടെ കണ്ണീരു വീണ ഒരു സ്ഥാപനം ഗതിപിടിക്കുമോ. ഇനിയും വിശ്വാസികള്‍ ഓട്ടച്ചിരട്ടയില്‍നിന്ന്‌ സംഭാവന നല്‍കി പറക്കമുറ്റിച്ചാല്‍, വീണ്ടുമൊരു ഫാരിസ്‌ സക്കാത്തുമായി വരില്ലെന്ന്‌ എന്താണ്‌ ഉറപ്പ്‌. ഇത്തരം കാര്യങ്ങളിലൊക്കെ ഇടയലേഖനം മൗനം പാലിക്കുന്നു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3875580524283333230-8944952451336800961?l=josephamboori.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://josephamboori.blogspot.com/feeds/8944952451336800961/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3875580524283333230&amp;postID=8944952451336800961' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/8944952451336800961'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3875580524283333230/posts/default/8944952451336800961'/><link rel='alternate' type='text/html' href='http://josephamboori.blogspot.com/2008/03/blog-post.html' title='ദീപിക: ഇടയലേഖനത്തില്‍ പറയാത്തത്‌'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry></feed>
